tag:blogger.com,1999:blog-50781427349860067112024-03-12T16:37:35.912-07:00vellaramsandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.comBlogger45125tag:blogger.com,1999:blog-5078142734986006711.post-36166126571007738842013-02-26T02:51:00.000-08:002013-02-26T03:09:00.282-08:00 കൂടുമാറുന്ന കുഞ്ഞാടുകള്‍<div dir="ltr" style="text-align: left;" trbidi="on">
<br /></div>
സമാന്തര സഭകളിലേക്കു വിശ്വാസികളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് കേരളത്തില്‍ കത്തോലിക്കാ സഭയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാഴ്ത്തുന്നു. പിടിച്ചു നില്ക്കാന് സഭയുടെ ശ്രമം
''രണ്ടോ മൂന്നോ പേര് എന്റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ മധ്യേ ഞാനുണ്ടായിരിക്കും'' -ബൈബിള്‍
ഈ ബൈബിള്‍ വചനം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണക്ക കേരളത്തിലെ സമാന്തര സഭകള്‍. കത്തോലിക്കാ സഭ വിശ്വാസം ആഴത്തില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടതോടെ യഥാര്‍ത്ഥ വിശ്വാസം തേടി ഇത്തരം സഭകളിലേക്ക് വിശ്വാസികളുടെ ഒഴുക്കു വര്‍ധിച്ചതക്ക ഭൂരിഭാഗം ക്രിസ്ത്യാനികളും ഉള്‍ക്കൊള്ളുന്ന കേരളത്തിലെ കത്തോലിക്കാ സഭയെ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നു.
വിശ്വാസികളായ കുഞ്ഞാടുകള്‍ സഭയെകൈവെടിഞ്ഞ് പുതിയ മേച്ചില്പുറങ്ങള് തേടുകയാണോ? തേടുകയാണെന്ന സൂചനകളാണക്ക പുറത്തുവരുന്നതക്ക. പത്തു വര്‍ഷം മുമ്പുവരെ പെന്തക്കോസ്ത് പ്രസ്ഥാനങ്ങള്‍ മാത്രമാണക്ക സഭയ്ക്കു ബദലായി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പത്തോളം സജീവമായ നവയുഗ പ്രസ്ഥാനങ്ങളാണക്ക കത്തോലിക്കാ സഭയുടെ നിലനില്പിനു തന്നെ വെല്ലുവിÿളി ഉയത്തുന്നതക്ക.
കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കവനന്റ് പീപ്പിള്‍, കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ഗീയ വിരുന്നക്ക, തൃശൂര്‍ മൂരിയാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇമ്മാനുവേല്‍ എംപറര്‍, തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ഇന്‍ ജീസസ്, കണ്ണൂര്‍ പുളിങ്ങോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേവസ്യ മുല്ലക്കരയുടെ ചര്‍ച്ച് ഓഫ് എറ്റേണിറ്റി െപ്രാഫസര്‍ എം വൈ യോഹന്നാന്റെ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് എന്നിവയാണ് കത്തോലിക്കാ സഭയ്ക്കു വെല്ലവിളി ഉയര്‍ത്തുന്ന നവയുഗ പ്രസ്ഥാനങ്ങള്‍. ഇതോടൊപ്പം വിവിധ പെന്തക്കോസ്തക്ക പ്രസ്ഥാനങ്ങള്‍, യഹോവാ സാക്ഷികള്‍, സാത്താന് ആരാധനക്കാര്‍ എന്നിവരുമുണ്ട്.
നവയുഗ പ്രസ്ഥാനങ്ങളെ അവഗണിക്കാനായിരുന്നു തുടക്കം മുതല്‍ എക്കാലവും സഭ ശ്രമിച്ചിട്ടുള്ളതക്ക. എന്നാല്‍ കേവലം പത്തു വര്‍ഷത്തിനുള്ളില്‍ ശക്തമായ വളര്‍ച്ച നേടിയ ഇത്തരം പ്രസ്ഥാനങ്ങള്‍ സഭയുടെ നിലനില്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന കാഴ്ചയാണിപ്പോള്‍. ചില പ്രദേശങ്ങളില്‍ കത്തോലിക്കാ സഭയില്‍ നിന്നു വ്യാപകമായി വിശ്വാസികളെÿ അടര്‍ത്തിയെടുക്കാനും സമാന്തര പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞു. ചില സമാന്തര സഭകളിലുള്ള വൈദികരുടേയും കന്യാസ്ത്രീകളുടേയും സാന്നിധ്യവും കത്തോലിക്കാ സഭയ്ക്കു തലവേദനയാകുന്നുണ്ട്. ഗ്രോട്ടോകളും പള്ളികളും എഞ്ചിനീയറിങ് കോളെജുകളും നിര്‍മ്മിക്കുന്നതിനിടെ വിശ്വാസികളെ മനസ്സിലാക്കാന്‍ സഭയും സഭാധികാരികളും ശ്രമിച്ചില്ലെന്നതാണക്ക നവയുഗ പ്രസ്ഥാനങ്ങളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്കു വ്യക്തമാക്കുന്നതക്ക.
നവയുഗ പ്രസ്ഥാനങ്ങളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് നിലനില്പിനെത്തന്നെ അപകടത്തിലാക്കുമെന്നക്ക ഒടുവില്‍ സഭ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ ഭാഗമായാണക്കകത്തോലിക്കാ സഭ അടുത്തിടെ വിശ്വാസ സംരക്ഷണ രേഖയെന്ന പഠന രേഖ പുറത്തിറക്കിയതക്ക. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങിയതിന്റെ നടുക്കം പഠന രേഖയില്‍ തെളിഞ്ഞു കാണാം. മെത്രാന്മാര്ക്കും വൈദികര്‍ക്കുമായി തയാറാക്കിയ പഠനരേഖ വിശ്വാസ മേഖലയില്‍ രൂപപ്പെട്ട പുതിയ പ്രവണതകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. സ്വന്തം കടമകള്‍ മറന്ന് ഭൗതിക ആഗ്രഹങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന വൈദികര്‍ക്കും സഭാനേതൃത്വത്തിനും നേരേ ആത്മവിമര്‍ശനം നടത്തുന്ന രേഖ പുതു തലമുറ വിശ്വാസ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണികളും അവ ചെറുക്കാനുÿള്ള മാര്‍ഗങ്ങളും വിശദമായി പ്രതിപാദിക്കുന്നു. സഭ വിട്ടു പുറത്തുപോയവരെ ഏതു വിധേനയും സഭയില്‍ തിരിച്ചെത്തിക്കണമെന്നും വിശ്വാസ പഠന സംരക്ഷണ രേഖ മുന്നറിയിപ്പു നല്കുന്നു.
''നിസ്സാര കാരണങ്ങളാല്‍ സഭാ നേതൃത്വവുമായി ഭിന്നിച്ചു നില്ക്കുന്ന അത്മായരും ചുരുക്കം ചില വൈദികരുമാണക്ക സെക്ടുകളിലേക്ക് വേഗത്തില്‍ ആകര്‍ഷിക്കപ്പെടുന്നതക്ക. ആധ്യാത്മികത അന്വേഷിച്ച് വിശ്വാസികള്‍ ധ്യാനകേന്ദ്രങ്ങളേയും സിദ്ധിവിശേഷങ്ങളു ള്ളവരേയും അന്വേഷിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. ധ്യാന കേന്ദ്രങ്ങളില്‍ ധ്യാനത്തിനെത്തുന്നവരെ ഇടവക ദേവാലയത്തിന്റെ അള്‍ത്താരയിലേക്കു നയിക്കാന്‍ ധ്യാന ഗുരുക്കന്മാര്ക്കു കഴിയണം. ധ്യാനകേന്ദ്രങ്ങള്‍ സമാന്തര അജപാലന കേന്ദ്രങ്ങളായി വര്‍ത്തിക്കരുതക്ക'' വിശ്വാസ പഠന സംരക്ഷണ രേഖ പറയുന്നു.
മുന്‍കാലങ്ങളില്‍ കത്തോലിക്കാ സഭയുമായോ വൈദികരുമായോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യതാസമുണ്ടായി പുറത്തു പോകുന്നവര്‍ക്കുള്ള അഭയ കേന്ദ്രങ്ങളായിരുന്നു പെന്തക്കോസ്തക്ക സഭകള്‍. അതുകൊണ്ടു തന്നെ പാരമ്പര്യ വിശ്വാസികളേയും സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരേയും കാര്യമായി ആകര്‍ഷിക്കുന്നതില്‍ ഇത്തരം സഭകള്‍ വേണ്ടത്ര വിജയിച്ചില്ല. സഭയില്‍ നിന്നു പുറത്തുപോകുന്ന ആളുകളുടെ എണ്ണം കുറവായതിനാല്‍ ഇത്തരം സഭകളെ അവഗണിക്കുന്ന സമീപനമായിരുന്നു കത്തോലിക്കാ സഭ സ്വീകരിച്ചിരുന്നതക്ക. എന്നാല്‍ കാര്യങ്ങള്‍ മാറുകയാണെന്നാണക്ക സഭ പുറത്തിറക്കിയ പഠനരേഖ നല്കുന്ന സൂചനകള്‍ തന്നെ വ്യക്തമാക്കുന്നതക്ക. 1990- കള്‍ക്കു ശേഷം ആരംഭിച്ച സഭ സെക്ടുകളെന്നു വിശേഷിപ്പിക്കുന്ന സമാന്തര സഭകളുടെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണക്ക. കേരളത്തിനകത്തും പുറത്തുമുള്ള സമാന്തര സഭകളുടെ ഞായറാÿഴ്ച ആരാധനകളില്‍ പങ്കെടുക്കുന്നത് നൂറുകണക്കിനാളുകളാണക്ക. സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരും ഉന്നത കുടുംബത്തില്പെട്ടവരും സമാന്തര സഭകളിലേക്കു വ്യാപകമായി ചേക്കേറുന്നുണ്ട്. അതുകൊണ്ടു തന്നെയാണക്ക ഇത്തരം സമാന്തര സഭകളുടെ വളര്‍ച്ച കത്തോലിക്കാ സഭയെ അലോരസപ്പെടുത്തുന്നതും.ഒരു കാലത്ത് പെന്തക്കോസ്തക്ക സഭകളിലുള്ള കരിസ്മാറ്റിക് പ്രാര്‍ത്ഥനകളെ സഭ വ്യാപകമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇത്തരംപ്രസ്ഥാനങ്ങളിലേക്കു വിശ്വാസികള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുവെന്നു മനസിലാക്കിയതോടെ കത്തോലിക്കാ സഭയിലും കരിസ്മാറ്റിക് ധ്യാനങ്ങള്‍ വ്യാപകമായി. അന്നുവരെ സാധാരണ വിശ്വാസികള്‍ക്കു പരിചിതമല്ലാതിരുന്നകൈകൊട്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും കരിസ്മാറ്റിക് ധ്യാനങ്ങള്‍ സാക്ഷ്യം വഹിച്ചു. പിന്നീടു കണ്ടതക്ക വ്യാപകമായി കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങുന്ന കാഴ്ചയാണക്ക. മദ്യപാനം നിര്‍ത്താനും സ്വഭാവം നന്നാവാനുമെല്ലാം വിശ്വാസികള്‍ പോട്ട പോലുള്ള ധ്യാന കേന്ദ്രങ്ങളെ ആശ്രയിച്ചു. സഭയും വൈദികരുമാകട്ടെ കരിസ്മാറ്റിക് കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ യാത്രകള്‍ക്കു മികച്ച പ്രോത്സാഹനവും നല്കി. മിക്കയിടങ്ങളിലും വൈദികര്‍ക്കു പകരം കരിസ്മാറ്റിക് ധ്യാനങ്ങളില്‍ ധ്യാന ഗുരുക്കന്മാരായിരുന്നതക്ക അല്മായരായിരുന്നു. ധ്യാനകേന്ദ്രങ്ങളിലെ വമ്പിച്ച ജനപങ്കാളിത്തവും സ്തോത്ര കാഴ്ചയായി ലഭിക്കുന്ന പണത്തിന്റെ വലിപ്പവും ധ്യാന ഗുരുക്കന്മാരെ സ്വന്തമായി സഭ തന്നെ ഉണ്ടാക്കുന്നതിലേക്കു നയിച്ചു. കവനന്റ് പീപ്പിളിന്റെ സ്ഥാപകന്‍ ജോസ് ആനത്താനവും ചര്‍ച്ച് ഓഫ് എറ്റേണിറ്റിയുടെ സ്ഥാപകന്‍ ദേവസ്യാ മുല്ലക്കരയും സ്പിരിറ്റ് ഇന്‍ ജീസസിന്റെ ടോം സഖറിയയുമൊക്കെ കത്തോലിക്കാ സഭയുടെ മുന്‍കാല ധ്യാന ഗുരുക്കന്മാരാണക്ക. ഒടുവില്‍ ഇപ്പോള്‍ ധ്യാനകേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ യാത്ര സഭാധികൃതര്‍ തന്നെ നിരുത്സാഹപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.
സ്വന്തമായി സഭ സ്ഥാപിച്ചവരെല്ലാം തങ്ങളുടെ പ്രവര്‍ത്തന മേഖല ഇന്ത്യക്കു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കിടയില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചിരിക്കുന്ന ഇവര്‍ വിദേശത്തു വ്യാപകമായി പ്രാര്‍ത്ഥനാ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്വന്തമായി അഗതി മന്ദിരവും ആംബുലന്‍സ് സര്‍വീസുമുള്ള ഇവരില്‍ മിക്കവരും രോഗശാന്തി ശുശ്രൂഷയിലാണക്ക ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതക്ക. ടെലിവിഷനില്‍ പരിപാടികള്‍ നടത്തിയും സമാന്തര സഭകള്‍ തങ്ങളുടെ സാന്നിധ്യം പുറം ലോകത്തെ അറിയിക്കുന്നുണ്ട്.
എന്നാല്‍ ''ദൈവാനുഗ്രഹമെന്ന പേരില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണക്ക സമാന്തര സഭകളുടെ ലക്ഷ്യമെന്ന് സുവിശേഷ പ്രസംഗകനായ ചെറിയാന് കവലയ്ക്കല്‍ പറയുന്നു. സമൃദ്ധിയുടെ വചനം മാത്രം പ്രസംഗിക്കുന്ന ഇവര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണക്ക ശ്രമിക്കുന്നതക്ക. മറ്റുളള്ളവരെ അംഗീകരിക്കാനോ വിധേയ പ്പെടാനോ തയാറാകാത്തിടത്തു നിന്നാണക്ക സമാന്തര സഭകളുടെ ആരംഭം. സഭ ആരെയും ധ്യാനത്തിനു വരാന്‍ പറഞ്ഞ് ആകര്‍ഷിക്കുന്നില്ലെന്നും'' ചെറിയാന് കൂട്ടിച്ചേര്‍ക്കുന്നു.
കേരളത്തില്‍ സമാന്തര സഭകളുടെ വളര്‍ച്ച ശക്തമായതിനു പിന്നില്‍ കത്തോലിക്കാ സഭയുടെ നടപടികളാണെന്നു കാണാം. പള്ളി സംബന്ധമായ വിവാഹം, മൃദദേഹ സംസ്കാരം പോലുള്ള സന്ദര്‍ങ്ങളില്‍ വൈദികരില്‍ നിന്നു നേരിടേണ്ടി വരുന്ന തിക്തമായ പെരുമാറ്റങ്ങള്‍ മുന്‍കാലങ്ങളില്‍ വിശ്വാസികള്‍ സഹിക്കുകയായിരുന്നു പതിവ്. ഇതിനെപ്പറ്റി സഭാ വിമര്‍ശകനായ ജോസഫ് പുലിക്കുന്നേല്‍ പറയുന്നതക്ക ''ഒരു വ്യക്തിക്കും കുടുംബത്തിനും മതം സമൂഹത്തില്‍ നല്കുന്ന അംഗീകാരവും സംരക്ഷണവും വളരെ വലുതാണക്ക. അതുകൊണ്ടു തന്നെ പുരോഹിതരില്‍ നിന്നും മറ്റും തിക്താനുഭവങ്ങളുണ്ടായാലും വിവാഹം, മൃതദേഹ സംസ്കാരം തുടങ്ങിയ ആവശ്യങ്ങള്‍ നടത്തിക്കിട്ടേണ്ടതിനാല്‍ മിക്കവരും കത്തോലിക്കാ സഭയില്‍ തുടരാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. എന്നാല്‍ പുതു തലമുറ ഇത്തരം ധാര്‍ഷ്ട്യം അംഗീകരിക്കാന്‍ തയാറല്ല, മാത്രവുമല്ല സമാന്തര സഭകളില്‍ ലഭിക്കുന്ന അംഗീകാരവും സമൂഹത്തില്‍ ഉന്നത നിലയിലുള്ളവരുടെ സാന്നിധ്യവും സാധാരണക്കാരായ വിശ്വാസികÿെÿള സെക്ടുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മികച്ച പരിഗണന കിട്ടുമ്പോള്‍ വിശ്വാസികള്‍ പുതിയ മേച്ചില്പുറങ്ങള് തേടിപ്പോയാല്‍ അവരെ കുറ്റം പറയാനാകില്ല'' പുലിക്കുന്നേല്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇടവകകളിലെ അജപാലന മേഖലയില്‍ സംഭവിക്കുന്ന വീഴ്ചയാണക്ക സമാന്തര സഭകളുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നതെന്നാണു സഭയുടെ പുതിയ കണ്ടെത്തല്‍. ഭൂരിഭാഗം വൈദികര്‍ക്കും വലിയ പള്ളികളും ഗ്രോട്ടോകളും ക്രൂശിത രൂപങ്ങളും നിര്‍മിച്ചു റെക്കോര്‍ഡുകള്‍ സ്ഥാപിക്കാനാണക്ക ആഗ്രഹമെന്നും സഭ പുറത്തിറക്കിയ പഠനരേഖയില്‍ ആത്മവിമര്‍ശനമുണ്ട്. ഇതോടാപ്പം വിവിധ മേഖലകളില്‍ സഭ സ്വീകരിക്കുന്ന സമീപനവും വിശ്വാസികളെ അകറ്റുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായ ജോസഫിനു നേരേ നേരെ ആക്രമണം ഉണ്ടായപ്പോള്‍ അധ്യാപകനെ പിന്തുണയ്ക്കുന്നതിനു പകരം ജോലിയില്‍ നിന്നു പുറത്താക്കി തങ്ങളുടെ ഭാഗം ഭദ്രമാക്കാനാണക്ക സഭാധികൃതര്‍ ഉത്സാഹം കാട്ടിയതക്ക. പിതാവ് സഭയെ വിമര്‍ശിച്ചു പുസ്തകം എഴുതിയെന്ന പേരില്‍ മകളായ ഇന്ദുലേഖയെന്ന വിദ്യാര്‍ത്ഥിനിയെ അരുവിത്തുറ കോളെജില്‍ നിന്നു പുറത്താക്കാന്‍ സഭ നടത്തിയ ശ്രമങ്ങളും ഇതിനെതിരേ ഇന്ദുലേഖയും കുടുംബവും നടത്തിയ സമരങ്ങളും കേരള മനസ്സാക്ഷി ഇന്നും മറന്നിട്ടുണ്ടാവില്ല. ഇതേപ്പറ്റി ഇന്ദുലേഖ പറയുന്നു:''ഒരു പെണ്‍കുട്ടിയായ എന്നോടക്ക ക്രൂരമായാണക്ക സഭ പെരുമാറിയതക്ക. അധികാരവും പണവും മൂലമുള്ള ധാര്‍ഷ്ട്യമാണക്ക സഭാധികൃതരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നതക്ക. അധികാരക്കൊതിയും ധാര്‍ഷ്ട്യവും സഭയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിശ്വാസികള്‍ സമാന്തര സഭകള്‍ തേടിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ''
കത്തോലിക്കാ സഭയെ കുറിച്î വിമര്‍ശകര്‍ പറയുന്നതക്ക അധികാരവും പണവും കൂടിയപ്പോള്‍ സഭ ജനങ്ങളില്‍ നിന്നകന്നുവെന്നാണക്ക. മുന്‍കാലങ്ങളില്‍ പള്ളികളും സ്കൂളുകളും നിര്‍മ്മിച്ചിരുന്നതക്ക വിദ്യാഭ്യാസത്തിനും ആത്മീയ വളര്‍ച്ചയ്ക്കുമായിരുന്നുവെങ്കില്‍ ഇപ്പോഴതക്ക വന്‍ വരുമാനം നേടിത്തരുന്ന വ്യവസായ സാമ്രാജ്യമായി മാറിയിരിക്കുന്നു. ധ്യാന കേന്ദ്രങ്ങള്‍ ധന സമ്പാദന മേഖലകളായി മാറുന്നു. ഈ വരുമാനം മുതലെടുക്കാനാണക്ക സമാന്തര സഭകള്‍ ശ്രമിക്കുന്നതക്ക.
തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ മിക്ക സമാന്തര സഭാ നേതാക്കന്മാര്ക്കും താല്‍പര്യമില്ലായെന്നാണക്ക ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ മനസിലായതക്ക. യേശുക്രിസ്തുവും മാതാവും തനിക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നാണക്ക താന്‍ മാറിയതെന്നു സമ്മതിച്ച സ്പിരിറ്റ് ഇന്‍ ജീസസിന്റെ നേതാവ് പിന്നീടു വിളിച്ചപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാനേ തയാറായില്ല. കത്തോലിക്കാ സഭ ഇടപെടലുകള്‍ ദുരൂഹമെന്നു വിശേഷിപ്പിക്കുന്ന ഇമ്മാനുേവല്‍ എംപററില്‍ നിന്നാകട്ടെ അവ്യക്തമായ മറുപടികളാണു ലഭിച്ചതക്ക. കാഞ്ഞിരപ്പള്ളിയിലുള്ള കവനന്റ് പീപ്പിള്‍ സ്ഥാപക നേതാവിന്റെ സഹോദരന് നല്കിയ മറുപടിയാകട്ടെ തനിക്കിത്തരമൊരാളെ അറിയില്ലെന്നാണക്ക. കൂടുതല്‍ വിശ്വാസികളെത്തുന്ന സ്വര്‍ഗീയ വിരുന്നിന്റെ സ്ഥാപകരായ തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും വളരെ കരുതലോടെയാണ് പ്രതികരിക്കുന്നതക്ക. തങ്ങള്‍ ഒരു സഭയ്ക്കും ഭീഷണിയല്ലെന്നും സ്വര്‍ഗീയ വിരുന്നിലേക്കു വരാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നുമാണക്ക ഇവര്‍ ആവര്‍ത്തിക്കുന്നതക്ക.
ക്രിസ്തുവിന്റെ പിന്നാലെ രോഗശാന്തിക്കായി എത്തിയവര്‍ ആഗ്രഹിച്ചതക്ക അദ്ദേഹത്തിന്റെ വസ്ത്രത്തിലെങ്കിലും സ്പര്‍ശിച്ചാല്‍ സൗഖ്യം ലഭിക്കുമെന്നാണക്ക. രോഗം മാറ്റുന്ന ദിവ്യശക്തിയാണക്ക സമാന്തര സഭകളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുന്ന ഘടകം. ഇതക്ക കത്തോ ലിക്കാ സഭയെയാണോ സമാന്തര സഭയേയാണോ കൂടുതല്‍ തുണയ്ക്കുകയെന്നതു കാത്തിരുന്നു കാണാം.
സമാന്തര സഭകള്‍ കത്തോലിക്കാ സഭയ്ക്കു ഭീഷണിയല
കത്തോലിക്കാ സഭയില്‍ നിന്നു സമാന്തര സഭകളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് സഭയ്ക്ക് ഭീഷണിയല്ലെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ ആലത്തറ. സന്ദീപ് വെള്ളാരംകുന്നുമായുള്ള സംഭാഷണം:
വിശ്വാസികളുടെ കൊഴിഞ്ഞുപോക്കില്‍ സഭയ്ക്കു ഭയമുണ്ടോ?
യഥാര്‍ത്ഥ വിശ്വാസം ഉപേക്ഷിച്ച് വിശ്വാസികള്‍ തെറ്റായ പ്രവണതകള്‍ക്കു പിന്നാലെ പോകുമ്പോള്‍ സഭയ്ക്കു ഭയമല്ല ആശങ്കയാണുള്ളതക്ക. മക്കള്‍ വഴിതെറ്റിപ്പോകുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആശങ്കയും വേദനയുമാണക്ക ഇക്കാര്യത്തില്‍ സഭയ്ക്കുമുള്ളതക്ക. യഥാര്‍ത്ഥത്തില്‍ കത്തോലിക്കാ സഭയില്‍ നിന്നുള്ളതിനേക്കാള്‍ മറ്റു സഭകളില്‍ നിന്നാണ് വിശ്വാസികള്‍ സമാന്തര സഭകളിലേക്കു പോകുന്നതക്ക.
ഇപ്പോള്‍ വിശ്വാസ പഠന സംരക്ഷണ രേഖ പുറത്തിറക്കാന്‍ കാരണം?
രേഖ പെട്ടെന്നുണ്ടാക്കിയതല്ല. കുറച്ചു വര്‍ഷങ്ങളായുള്ള തയാറെടുപ്പിന്റെ ഭാഗമാണിതക്ക. യഥാര്‍ത്ഥ വിശ്വാസം ആഴപ്പെടുത്തുകയെന്നതാണക്ക പഠന രേഖ കൊണ്ട് ഉദ്ദേശിക്കുന്നതക്ക. ഇതിന്റെ ഭാഗമായാണക്ക സാര്‍വത്രിക സഭയില്‍ ഈ വര്‍ഷം വിശ്വാസ സംരക്ഷണ വര്‍ഷമായി ആചരിക്കുന്നതക്ക.
എന്തുകൊണ്ടാണക്ക സമാന്തര സഭകളില്‍ പോകുന്നതിനെ സഭ എതിര്‍ക്കുന്നതക്ക?
ശരിയായ വിശാസമല്ല അത്തരം കേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നതക്ക. സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണയും ഭിന്നിപ്പും ഉണ്ടാക്കുന്ന രീതിയിലാണക്ക സമാന്തര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അതുകൊണ്ടാണക്ക ഇത്തരം കേന്ദ്രങ്ങളില്‍ പോകുന്നതിനെ കത്തോലിക്കാ സഭ എതിര്‍ക്കുന്നതക്ക.
കത്തോലിക്കാ സഭയ്ക്ക് കുറവുകളുണ്ടോ? സഭ നൂറു ശതമാനം പരിശുദ്ധമാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. പാപികളും വിശുദ്ധരും ചേര്‍ന്നതാണക്ക സഭ. ചുങ്കക്കാരേയും പാപികളേയും രക്ഷിക്കാനാണക്ക യേശു വന്നതക്ക. ഇതേ ദൗത്യമാണ് സഭയ്ക്കുമുള്ളതക്ക.
വലിയ ദേവാലയങ്ങളും ്രേഗാട്ടോകളും നിര്‍മ്മിക്കുന്നതിനെ വിശ്വാസ സംരക്ഷണ രേഖ വിമര്‍ശിക്കുന്നുണ്ടല്ലോ?
ധൂര്‍ത്ത് ഒഴിവാക്കണമെന്നും കാര്യങ്ങള്‍ ലളിതമായി ചെയ്യണമെന്നും വികാരിയച്ചന്മാര്ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളികളും ഗ്രോട്ടോകളും നിര്‍മിക്കുന്നതിനിടെ യഥാര്‍ത്ഥ വിശ്വാസം നഷ്ടപ്പെടരുതെന്നാണക്ക ഉദ്ദേശിക്കുന്നതക്ക.
സഭയ്ക്ക് എന്തുകൊണ്ടാണക്ക വിശ്വാസികളെ ആകര്‍ഷിക്കാന്‍ കഴിയാത്തതക്ക?
ൈക്രസ്തവ വിശ്വാസം ആÿഴത്തില്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നതില്‍ സഭ പരാജയപ്പെട്ടിട്ടുണ്ട്. താല്‍ക്കാലിക സംതൃപ്തി ലഭിക്കുന്നതുകൊണ്ടാണക്ക പലരും സെക്ടുകളിലേക്കു പോകുന്നതക്ക. ഇവരെ തിരിച്ച് യഥാര്‍ത്ഥ വിശ്വാസത്തിലേക്കു കൊണ്ടു വരികയാണക്ക സഭയുടെ ലക്ഷ്യം. പരസ്യം നല്‍കിയും ടി വി പരിപാടികളിലൂടെയും വിശ്വസികളെ ആകര്‍ഷിക്കാന്‍ സഭയ്ക്ക് ഒരിക്കലും കഴിയില്ല.
ധ്യാന കേന്ദ്രങ്ങളില്‍ പോകുന്നതിനെ സഭ വിമര്‍ശിക്കുന്നുണ്ടല്ലോ?
അക്കാര്യത്തില്‍ ചില വീഴ്ചകളുണ്ടായിട്ടുണ്ട്. സ്വന്തം ഇടവകയിലെ വിശ്വാസ ആചരണമാണക്ക പ്രധാനപ്പെട്ടതെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വര്‍ഷത്തില്‍ ഒരു തവണ ധ്യാനം കൂടുന്നതില്‍ തെറ്റൊന്നുമില്ല. പകരം സ്വന്തം ദേവാലയം ഉപേക്ഷിച്ചു ധ്യാനകേന്ദ്രത്തില്‍ പോകുന്ന സ്ഥിതി ഒഴിവാകണം. ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനാവുക വികാരിമാര്‍ക്കാണക്ക.
വൈദികരും കന്യാസ്ത്രീകളും സഭ വിട്ടു പുറത്തു വരുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്യുന്നതു സഭയുടെ പ്രതിച്ഛായ മോശമാക്കില്ലേ?
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സഭ മോശമാണെന്നു വരുത്താനാണക്ക എല്ലാവരുടെയും ശ്രമം. ഇതിനെ സഭ ഭയപ്പെടുന്നില്ല. സഭയ്ക്കൂ കൂടുതല്‍ ജാഗരൂകമായി പ്രവര്‍ത്തിക്കാന്‍ ഇതു സഹായിക്കുമെന്നാണു കരുതുന്നതക്ക.
സഭ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു വേണ്ട പ്രോത്സാഹനം ലഭിക്കുന്നില്ലെന്നുണ്ടോ?
സഭ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവരും അറിയണമന്നെ് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. 3200- ലധികം അനാഥാലയങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ഇതൊന്നും ആര്‍ക്കും ചെയ്യാനാവാത്തതാണക്ക.
കുട്ടികളില്‍ വിശ്വാസം അടിച്ചേല്പിക്കാന് ശ്രമിക്കുകയാണെന്ന ആരോപണത്തെക്കുറിച്ച്?
സ്കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ അറിവിനൊപ്പം വിശ്വാസത്തിന്റെ തലം വളര്‍ത്തിക്കൊണ്ടു വരേണ്ടതക്ക അനിവാര്യമാണക്ക. നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിവില്ലാത്ത പ്രായത്തില്‍ വിശ്വാസത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുന്നതക്ക ഒരിക്കലും അടിച്ചേല്പിക്കലായി കാണരുതക്ക.
ഇതു സമ്പത്തിന്റെ പേരിലുള്ള താല്‍ക്കാലിക പ്രതിഭാസം-ജോസഫ്പുലിക്കുന്നേല്‍
കത്തോലിക്കാ സഭ എതിര്‍ക്കുന്നവരെ ആദ്യം നശിപ്പിക്കാന്‍ നോക്കും. നശിക്കില്ലെന്നു കണ്ടാല്‍ അത്തരം പ്രസ്ഥാനങ്ങളില്‍ പോയവരെ തിരികെ കൊണ്ടുവരാന്‍ നോക്കും. അത്തരമൊരു നടപടിയാണക്ക സഭയുടെ വിശ്വാസ സംരക്ഷണ്ÿ പഠനരേഖയിലൂടെ തെളിഞ്ഞു കാണുന്നതക്ക. പുതു തലമുറ ഇവാഞ്ചലിക്കല്‍ സഭകളിലേക്കു പോകാന്‍ തയാറായി നില്‍ക്കുന്നവരെ ഏതു വിധേനയും കൂടെ നിര്‍ത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ആദ്യ കാലത്ത് കരിസ്മാറ്റിക് ധ്യാനങ്ങളെ സഭ എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് കരിസ്മാറ്റിക് ധ്യാനങ്ങളുടെ മൊത്തക്കച്ചവട കേന്ദ്രമായി പോട്ട പോലുള്ള കേന്ദ്രങ്ങള്‍ മാറുന്ന കാഴ്ചയാണു കണ്ടതക്ക.വലിയ പള്ളികളും േഗ്രാട്ടോകളും പണിയുന്നതിനെ നിരുത്സാഹപ്പെടുത്തുകയും അതേ സമയം തന്നെ കൂടുതല്‍ കൂടുതല്‍ വലിയവ നിര്‍മ്മിക്കുകയുമാണ് കത്തോലിക്കാ സഭയില്‍ ഇപ്പോഴുള്ള പതിവക്ക. ഇവ നിര്‍മിക്കുന്നതക്ക ഒഴിവാക്കാന്‍ മെത്രാന്മാര് കല്‍പ്പന പുറപ്പെടുവിച്ചാല്‍ പോരെ? എന്തുകൊണ്ടാണക്ക അവര്‍ ഇതു ചെയ്യാത്തതക്ക. വലിയവ വേണ്ട എന്നു പറയുകയും അതോടൊപ്പം തന്നെ കൂടുതല്‍ വലുതു പണിയാന്‍ പ്രേരിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതക്ക.
കന്യാസ്ത്രീകളുടേയും വൈദികരുടേയും തുറന്നുപറച്ചില്‍ വെളിവാക്കുന്നതക്ക സഭയ്ക്കുള്ളില്‍ വര്‍ധിച്ചുവരുന്ന ജീര്‍ണതയാണക്ക. ജീര്‍ണിച്ചു കഴിയുമ്പോള്‍ പൊട്ടലുണ്ടാകും. അപ്പോള്‍ എല്ലാം പുറത്തുവരും. ദെവവിളി കുറഞ്ഞുവെന്നതാണക്ക മറ്റൊരു വിരോധാഭാസം. കന്യാസ്ത്രീകളാകാന്‍ പെണ്‍കുട്ടികളെ കിട്ടാത്ത കാലമാണിതക്ക. തൊÿഴിലില്ലായ്മയും വീടുകളില്‍ അംഗസംഖ്യ കൂടുതലായതും മൂലമാണക്ക മുന്‍കാലങ്ങളില്‍ കന്യാസ്്രതീകളാകാന്‍ പെണ്‍കുട്ടികളെ ലഭിച്ചിരുന്നതക്ക. വിദേശ രാജ്യങ്ങളില്‍ കന്യാസ്ത്രീ മഠങ്ങള്‍ വാടകയ്ക്കു കൊടുക്കുകയാണക്ക. കേരളത്തിലും സമീപഭാവിയില്‍ ഈ അവസ്ഥയാണ് വരാന്‍ പോകുന്നതക്ക. അതേ സമയം വൈദികര്‍ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ലക്ഷ്യമിട്ടാണക്ക സഭയിലേക്കെത്തുന്നതക്ക. മുമ്പൊക്കെ മെ്രതാന്‍മാരുടേയും വൈദികരുടേയും വിവാഹം നടത്തില്ല, മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ല എന്നീ ഭീഷണികള്‍ക്കു മുന്നില്‍ വിശ്വാസികള്‍ വഴങ്ങിയിരുന്നു. എന്നാല്‍ പുതിയ വിശ്വാസ സമൂഹങ്ങളുടെ വരവോടെ ഇത്തരം ഭീഷണികള്‍ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ പുതു തലമുറ സഭകളിലേക്ക് ആകര്‍ഷിക്കപ്പടാനുള്ള കാരണങ്ങള്‍ പണപ്പിരിവ്, ധിക്കാരം,
വൈദികരുടെ മോശം പെരുമാറ്റം എന്നിവയാണക്ക. ഇതു കേള്‍ക്കാന്‍ പുതു തലമുറ തയാറല്ല. ഇതാണക്ക സ്വര്‍ഗീയവിരുന്നും കവനന്റ് പീപ്പിളും പോലുള്ളവയിലക്കേ് വിശ്വാസികളുടെ ഒഴുക്കു വര്‍ധിക്കാന്‍ കാരണം. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഇത്തരം പുതിയ പ്രതിഭാസങ്ങളുടെ നിലനില്പ് താല്‍ക്കാലികമാണെന്നതാണക്ക. വ്യക്തികള്‍ സ്ഥാപിക്കുന്ന ആത്മീയ കേന്ദ്രങ്ങളില്‍ പണത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണക്ക. പണത്തിന്റെ പേരിലാണക്ക പലതും നിലനില്ക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ ഇവയ്ക്കു സോപ്പുകുമിളയുടെ ആയുസേ ഉണ്ടാകൂ.
(ഇന്ത്യാ ടുഡേ മാസികയില്‍ പ്രസിദ്ധീകരിച്ചത്)
sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-67269863810390679772011-05-23T12:19:00.000-07:002011-05-23T12:22:27.705-07:00ചരിത്ര സാക്ഷ്യമായി മൂന്നാര്‍ സിഐസ്ഐ ദേവാലയം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlhySBtLCGKCoD-Kj-mibetAR0o9eq3gXgjyMGvuyGvsXSIgCL0rs3-J43fU94jJbZ1qXEEmgAwvkwNe6xmCdz4XuyK-uQlMtQiovVnX_XhRyNdLngIVA7jITb9jyduJYsbIcHRTtIoLk/s1600/Image026.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 296px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlhySBtLCGKCoD-Kj-mibetAR0o9eq3gXgjyMGvuyGvsXSIgCL0rs3-J43fU94jJbZ1qXEEmgAwvkwNe6xmCdz4XuyK-uQlMtQiovVnX_XhRyNdLngIVA7jITb9jyduJYsbIcHRTtIoLk/s320/Image026.jpg" border="0" alt=""id="BLOGGER_PHOTO_ID_5609993918264005458" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5qlrHMbWv0D8RUn11huDLZHV9FT3S5iejoxkReq5o40HFzis6L4meaVO8gpsyBwmRCzZX56b2kzD7lvYE61ALFnMT5mQ1Eoz2tqhDn-GeqA5g0fmqMz_ieWGLTAW3mHqnomRIbnr8iHU/s1600/Image024.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5qlrHMbWv0D8RUn11huDLZHV9FT3S5iejoxkReq5o40HFzis6L4meaVO8gpsyBwmRCzZX56b2kzD7lvYE61ALFnMT5mQ1Eoz2tqhDn-GeqA5g0fmqMz_ieWGLTAW3mHqnomRIbnr8iHU/s320/Image024.jpg" border="0" alt=""id="BLOGGER_PHOTO_ID_5609993827262468594" /></a><br />മൂന്നാറിലെ എലേനര്‍ ഇസബെല്‍ മേയുടെ കല്ലറയും സിഎസ്ഐ പള്ളിയും <br /><br />മൂന്നാറില്‍ കെട്ടിടങ്ങള്‍ ഉയരുകയും നഗരത്തിന്റെ പരിവേഷം കൈവരിക്കുകയും ചെയ്തെങ്കിലും ഇന്നും മാറ്റമില്ലാതെ ചരിത്രത്തിന്റെ സ്പന്ദനവുമായി നില്ക്കുന്ന ചില ഘടകങ്ങള്‍ അവിടെയുണ്ട്. അതാണ് നമ്മെ വീണ്ടും വീണ്ടും മൂന്നാറിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. മൂന്നാറില്‍ പഴമയുടെ ഗന്ധം നിറഞ്ഞു നില്ക്കുന്ന ഒന്നാണ് അവിടത്തെ പുരാതനമായ സിഎസ്ഐ പള്ളിയും സെമിത്തേരിയും. കേരളത്തില്‍ തന്നെ പള്ളിയുണ്ടാകുന്നതിനു മുന്‍പ് സെമിത്തേരിയുണ്ടായ ആദ്യത്തെ പള്ളികൂടിയാണ് മൂന്നാറിലെ സിഎസ്ഐ ദേവാലയം. സ്കോട്ടിഷ് മാതൃകയില്‍ മാതൃകയില്‍ നിര്‍മിക്കപ്പെട്ട പള്ളിയുടെ നൂറാം വാര്‍ഷികം കഴിഞ്ഞദിവസമാണ് ആഘോഷിച്ചത്. മൂന്നാര്‍ ടൗണില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായാണ് മൂന്നാര്‍ സിഎസ്ഐ പള്ളി സ്ഥിതിചെയ്യുന്നത്. മുന്‍പ് ഇംഗ്ലീഷില്‍ മാത്രമാണ് പ്രര്‍ഥനകള്‍ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മലയാളത്തിലും തമിഴിലുമുണ്ട്.പുരാതനമായ നിരവധി വസ്തുക്കള്‍ പള്ളിയിലുണ്ട്. പഴയകാലത്തെ ബൈബിളും പിയോനോയും ചുവരിരിലെ ചിത്രങ്ങളുമെല്ലാം പോയകാലത്തിന്റെ സ്മരണകളാണ്.<br />മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ മാനേജരായിരുന്ന ഹെന്റി മാന്‍ നൈറ്റിനൊപ്പം താമസിക്കാനെത്തിയതായിരുന്നു ഭാര്യയായ എലേനര്‍ ഇസൂെല് മേ. മൂന്നാറില്‍ ചുറ്റിക്കറങ്ങാനെത്തിയ ഇസബെലും ഭര്ത്താലവും ഇന്നു പള്ളിയിരിക്കുന്ന കുന്നിന് മുകളിലെത്തി. അവിടെവച്ച് താന്‍ മരിച്ചാല്‍ തന്നെ ഇവിടെ അടക്കണമെന്നു എലേനര്‍ പറഞ്ഞു.കോളറ ബാധിച്ച് അടുത്ത ദിവസം എലേനര്‍ മരിച്ചു. ഇസെബലിന്റെ ആഗ്രഹപ്രകാരം അവരെ കുന്നിന്മുകളില് സംസ്കരിച്ചു. 1894 ഡിസംബര്‍ 23 നായിരുന്നു ഇത്.പിന്നീട് 20 വര്‍ഷത്തിനു ശേഷം 1910 ലാണ് ഇവിടെ പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 1911 ല്‍ നിര്‍മാണം പൂര്‍ത്തിയായി. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ചിരിക്കുന്ന ദേവാലയം സന്ദര്‍ശിക്കാന്‍ നിരവധിപ്പേരാണ് എത്തുന്നത്. കുന്നിന് മുകളിലെ സെമിത്തേരിയിലുള്ള എലേനറിന്റെ കല്ലറയും ഇന്നും നിലനില്‍ക്കുന്നുണ്ട്. ചെറിയ ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും കല്ലറയില്‍ എലേനറിന്റെ പേരു തെളിഞ്ഞു കാണാം. മൂന്നാറില്‍ പോകുമ്പോള്‍ സിഎസ്ഐ പള്ളിയും എലേനറിന്റെ ശവകുടീരവും കാണാന്‍ മറക്കരുത്. കാരണം അതു നിങ്ങള്‍ക്കു പറഞ്ഞു തരിക ഒരു കാലത്തിന്റെ ചരിത്രമാണ്.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-78344954125996480522011-04-29T12:13:00.000-07:002011-04-29T12:16:12.870-07:00വീണ്ടും കണ്ണകിയുടെ മടിത്തട്ടില്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGwZJ-1pVBlm5kHaZJHx7Q2RyORg-Gqxf7z_YQKL65sltBG2QmGU5syebKXL-2AqongC67nMAMf45dbJwwLlf500DylRSmnZVq-semcam54Os8n2t8eO-0bY7hknZClAQp8j7rhSq0LaI/s1600/mangal+2.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 214px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGwZJ-1pVBlm5kHaZJHx7Q2RyORg-Gqxf7z_YQKL65sltBG2QmGU5syebKXL-2AqongC67nMAMf45dbJwwLlf500DylRSmnZVq-semcam54Os8n2t8eO-0bY7hknZClAQp8j7rhSq0LaI/s320/mangal+2.jpg" border="0" alt=""id="BLOGGER_PHOTO_ID_5601086292400759682" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhy5VnMOd4hKn8tjzD9e6NNWHDTsgnas8xk2Or7cYSm5r7D7koEqEby9OfLZHirpixIdd2KK-EjXVTkSHYxYDXoqa4D-Lak7N1rD0_h8yyY1jpTa6WtTO_s2t2WmAy3ZIwgtn3Fc9Rmj4I/s1600/mangal.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 214px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhy5VnMOd4hKn8tjzD9e6NNWHDTsgnas8xk2Or7cYSm5r7D7koEqEby9OfLZHirpixIdd2KK-EjXVTkSHYxYDXoqa4D-Lak7N1rD0_h8yyY1jpTa6WtTO_s2t2WmAy3ZIwgtn3Fc9Rmj4I/s320/mangal.jpg" border="0" alt=""id="BLOGGER_PHOTO_ID_5601086185212273138" /></a><br /><br /><br />സമുദ്രനിരപ്പില്‍നിന്നു 4400 അടി ഉയരത്തില്‍ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേക്കടി വനത്തിനുള്ളിലെ കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലേക്ക് ഒരിക്കല്‍ക്കൂടി. പതിവിനു വിപരീതമായി ഇത്തവണ ക്ഷേത്രത്തിലേക്കുള്ള യാത്ര നടന്നായിരുന്നു. കൊടുംവെയിലില്‍ വനത്തിലൂടെയുള്ള യാത്രം അല്‍പ്പം ദുഷ്കരമായിരുന്നുെവങ്കിലും കൂട്ടുകാരോടൊപ്പമുള്ള യാത്രയായതിനാല്‍ തളര്‍ന്നില്ല. പുല്ലുമേടു ദുരന്തത്തിനു ശേഷം മൂന്നുമാസം കഴിഞ്ഞു നടന്ന ഉത്സവമായതിനാല്‍ പോലീസും വനം വകുപ്പും മറ്റു സര്‍ക്കാര്‍ വകുപ്പുകളുമെല്ലാം കര്‍ശന പരിശോധന നടത്തിയാണ് തീര്‍ഥാടകരെ ക്ഷേത്രത്തിലേയ്ക്കു കടത്തിവിട്ടത്. പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ച് മെറ്റല്‍ ഡിറ്റക്ടറിലൂടെയായിരുന്നു സഞ്ചാരികള്‍ക്കു പ്രവേശനം. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഉത്സവദിവസം മംഗളേദേവിയിലേക്കുള്ള സഞ്ചാരികളെയും കാത്ത് ട്രിപ്പു ജീപ്പുകളുടെ നീണ്ടനിരതന്നെ പ്രവേശന കവാടമായ കുമളിയിലുണ്ടായിരുന്നു. ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കു 50 രൂപയും തിരിച്ചുള്ള യാത്രയ്ക്ക് 40 രൂപയുമായിരുന്നു നിരക്ക്. വര്‍ഷത്തിലൊരിക്കല്‍മാത്രം വാഹനങ്ങള്‍ കടന്നുപോകുന്നതിനാലും വനത്തിലൂടെയുള്ള പാതയുമായതിനാല്‍ ജീപ്പുകള്‍ ഒഴികെയുള്ള വാഹനങ്ങള്ക്കൊന്നുതന്നെ ക്ഷേത്രത്തിലേക്കുള്ള പാതയിലൂടെ കടന്നുപോകാനാവില്ല. ഇത്തവണ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ മാത്രമാണ് മംഗളാദേവിയിലേക്കു സഞ്ചാരികളെ കൊണ്ടുപോയത്.<br />ഭര്‍ത്താവു നഷ്ടപ്പെട്ടു പാണ്ഡ്യരാജധാനിയില്‍ നിരാലംബയയായി നില്ക്കുന്ന കണ്ണകിയെ ഓര്‍മിപ്പിച്ചു തകര്‍ന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രമായ തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു 14 കിലോമീറ്റര്‍ദൂരം വനത്തിലൂടെ സഞ്ചരിച്ചാല്‍ മംഗളാദേവി ക്ഷേത്രത്തിലെത്താം. ഇനി കണ്ണകിയുടെ ചരിത്രത്തിലേക്ക്... എക്കാലത്തും കേള്‍വികേട്ട ഏറ്റവും ഉത്തമമമായ ഭരണം നിലനിന്നിരുന്ന രാജ്യമായിരുന്നു കാവേരി പൂംപട്ടണം. അവിടത്തെ പ്രശസ്തനായ രാജാവു കരിംകാല ചോളന്റെ മകനായിരുന്നു കോവലന്. നാട്ടിലെ ഏറ്റവും സൗന്ദര്യവും കോമളത്വവും നിറഞ്ഞ കോവലന് വിവാഹം ചെയ്തത് കാവേരി പൂംപട്ടണത്തിലെ പ്രശസ്തനായ വ്യാപാരിയുടെ മകള്‍ കണ്ണകിയെ. എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല കൊട്ടാരത്തിലെ സൗന്ദര്യധാമവും നര്‍ത്തകിയുമായ മാധവിയെന്ന പെണ്ണിന്റെ നൃത്തത്തില്‍ തല്‍പ്പരനായ കോവലന് ഒടുവില്‍ അവളെ വിവാഹം ചെയ്തു. കുറേക്കാലത്തിനുശേഷം സമ്പത്തെല്ലാം നഷ്ടപ്പെട്ട കോവലന് പശ്ചാത്താപവിവശനായി കണഅണകിയുടെ അടുത്തു മടങ്ങിയെത്തി.തിരികെയെത്തിയ കോവലനെ കണ്ണകി നിറഞ്ഞ സ്നേഹത്തോടെ സ്വീകരിച്ചു. സമ്പത്തെല്ലാം നഷ്ടപ്പെട്ടതിനാല്‍ തുടര്‍ന്നുള്ള ജീവിതമാര്‍ഗത്തിനായി എന്തെങ്കിലും കച്ചവടം തുടങ്ങുന്നതിനായി കോവലനും കണ്ണകിയും തീരുമാനിച്ചു.ഇതിനായി കണ്ണകിയുടെ ഒരു ചിലമ്പുവില്‍ക്കാന്‍ ഇരുവരും തീരുമാനിച്ചു. ചിലമ്പു വില്ക്കാന് കോവലന് നഗരത്തിലേയ.്ക്കു തിരിച്ചതും പാണ്ഡ്യരാജ്ഞിയുടെ ഒരു ചിലമ്പു മോഷണം പോയതും ഒരേ കാലത്തായിരുന്നു. രാജ്ഞിയുടെ ചിലമ്പു മോഷ്ടിച്ച തട്ടാന്റെ അടുത്താണ് കോവലനും ചിലമ്പു വില്ക്കാനെത്തിയത്. ഇതോടെ താന്‍ മോഷ്ടിച്ച ചിലമ്പിന്റെ കുറ്റം കോവലന്റെ തലയില്‍ കെട്ടിവയ്ക്കാമെന്നു കൗശലക്കാരനായ തട്ടാന്‍ കണക്കുകൂട്ടി. ഇതനുസരിച്ച് കോവലന്റെ കൈയില്‍നിന്ന് തന്ത്രത്തില്‍ ചിലമ്പുവാങ്ങിയ തട്ടാന്‍ ഇത് പാണ്ഡ്യരാജാവിന്റെ അടുത്തെത്തിച്ചു. കോപംപൂണ്ട രാജാവ് കോവലനെ വധിച്ചു. <br />വിവരമറിഞ്ഞ് ആദ്യം കരഞ്ഞുതളര്ന്നെത്തിയ കണ്ണകി പിന്നീടു കോപിഷ്ടയായി.സത്യസന്ധനും ധര്‍മിഷ്ടനുമായ തന്റെ ഭര്‍ത്താവിനെ വധിച്ചവരോടു പ്രതികാരം ചെയ്യുമെന്ന് കണ്ണകി ഉഗ്രശപഥമെടുത്തു. രാജാവിന്റെ കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നു രാജാവിനെ ബോധ്യപ്പെടുത്തി. കണ്ണകിയുടെയും കോവിലന്റെയും സത്യസന്ധത തിരിച്ചറിഞ്ഞ തനിക്കുപറ്റിയ തെറ്റോര്‍ത്ത് അപ്പോള്‍ത്തന്നെ ഹൃദയംപൊട്ടി മരിച്ചു.എന്നാല്‍ ഇതുകൊണ്ടും തന്റെ കോപം ശമിക്കാത്ത കണ്ണകി ഉച്ചത്തില്‍ ശാപവാക്കുകളുരുവിട്ടുകൊണ്ട് തന്റെ ഇടത്തേമുല പറിച്ചെറിഞ്ഞു. തുടര്‍ന്നു നഗരം മുഴുവന്‍ അലഞ്ഞു നടന്നു.പിന്നീടുണ്ടായ അവളുടെ കോപാഗ്നിയില്‍ മധുരാനഗരം മുഴുവന്‍ കത്തിച്ചാമ്പലായിത്തീര്ന്നു. പിന്നീടു ജലപാനം പോലുമില്ലാതെ അലഞ്ഞുനടന്ന കണ്ണകി പതിനാറു ദിവസങ്ങള്‍ക്കുശേഷം ഇന്നത്തെ ചോളരാജ്യത്തിന്റെ തലസ്ഥാനവും ഇപ്പോഴത്തെ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവുമായ കുന്നിന്റെ മുകളിലെത്തി.അവിടെ ഒരു വേങ്ങമരച്ചുവട്ടില്‍ തളര്‍ന്നിരുന്ന കണ്ണകിയുടെ ചാരിത്ര്യശുദ്ധിയിലും ഭര്തൃസ്നേഹത്തിലും സത്യസന്ധതയിലംു സംപ്രീതരായ ദേവന്മാര് കണ്ണകിയെ കോവിലനോടൊപ്പം ഒരു രഥത്തിലെത്തി സ്വര്‍ഗത്തിലേക്കു സംവഹിച്ചു. ഇതിനു സാക്ഷികളായ മലങ്കുറവന്മാരാകട്ടെ അന്നുമുതല്‍ കണ്ണകിയെ തങ്ങളുടെ ദേവിയായി ആരാധിച്ചു തുടങ്ങി.പിന്നീട് ഈ വിവരമാറിഞ്ഞ ചേരരാജാവായ ചേരന് ചെങ്കുട്ടുവന് ഇവിടെ ഒരു ക്ഷേത്രം നിര്‍മിക്കുകയായിരുന്നു. 750 ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച ഈ ക്ഷേത്രം ഇപ്പോള്‍ നശിച്ചനിലയിലാണ്. മുന്‍കാലങ്ങളില്‍ ഇവിടേക്ക് പ്രവേശനത്തിനു നിയന്ത്രണങ്ങളില്ലായിരുന്നു. എന്നാല്‍ പിന്നീട് തമിഴ്നാട് ക്ഷേത്രത്തിന്റെ പേരില്‍ അവകാശം ഉന്നയിച്ചതോടെയാണ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്.ഇപ്പോള്‍ എല്ലാവര്‍ഷവും ചൈത്രമാസത്തിലെ പൗര്‍ണമി നാളിലാണ് ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. പൂണമായും കരിങ്കല്ലില്‍ നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ചിലഭാഗങ്ങളില്‍ തമിഴില്‍ ചില അക്ഷരങ്ങളും രൂപങ്ങളും വ്യാളിയുടെയും മറ്റും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ സമീപത്തുനിന്നും തമിഴ്നാട്ടിലെ മധുരയിലുള്ള മീനാക്ഷി ക്ഷേത്രത്തിലേയ്ക്ക് ഒരു തുരങ്കം നിര്‍മിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു. കൂടാതെ ക്ഷേത്രത്തിനു സമീപത്തായി കാണപ്പെടുന്ന വറ്റാത്ത കുളവും തമിഴ്നാട്ടിലേക്കു തുറന്നിരിക്കുന്ന ശ്രീകോവിലുകളുമെല്ലാം ഭക്തരുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ്. ചിലപ്പതികാര കഥകളിലെ മംഗളാദേവിയുടെ കഥ എന്തായാലും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഭക്തര്‍ക്കിടയില്‍ കണ്ണകി അഭീഷ്ടദായികയായ ദേവിയാണ്. ഭര്‍തൃസ്നേഹവും അചഞ്ചലമായ വിശ്വാസവുമാണ് സ്ത്രീകളുടെ അഭീഷ്ടദായികയായി കണ്ണകി മാറാന്‍ കാരണം.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-21901898190023099712010-08-16T12:19:00.000-07:002010-08-16T12:46:12.382-07:00പാമ്പുകള്‍ക്കു മുരുകനുണ്ട്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFxN6osCavXkS375gEZ7UuNnwbZnCGuUzyntk4LQ3C1pg_KLAC2F8VHoh246R-YoWAkovseEtbVa74FCyqru8UMDxdMzZCjXGCTBY-H_t64Rn6kRsOOiPTxEJsBa4-HPcqlhOt_XO7xGw/s1600/murugan9.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 198px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFxN6osCavXkS375gEZ7UuNnwbZnCGuUzyntk4LQ3C1pg_KLAC2F8VHoh246R-YoWAkovseEtbVa74FCyqru8UMDxdMzZCjXGCTBY-H_t64Rn6kRsOOiPTxEJsBa4-HPcqlhOt_XO7xGw/s320/murugan9.jpg" border="0" alt=""id="BLOGGER_PHOTO_ID_5506090024183083922" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdQrx3qY33FVEk5Kp96082GTPQTg2gCYpwMnxuVuLcygyvc5EQDoL6pJUPijZUXKtyKZZ4zt1ARdqs4M3EMBI2V1KdNOm7aL_PGrRbfp7xLhHiUL2KbpPCBuVLq5PaOoYPPjPQjMa07N4/s1600/murugan1.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 218px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdQrx3qY33FVEk5Kp96082GTPQTg2gCYpwMnxuVuLcygyvc5EQDoL6pJUPijZUXKtyKZZ4zt1ARdqs4M3EMBI2V1KdNOm7aL_PGrRbfp7xLhHiUL2KbpPCBuVLq5PaOoYPPjPQjMa07N4/s320/murugan1.jpg" border="0" alt=""id="BLOGGER_PHOTO_ID_5506089886858233970" /></a><br />മൃഗങ്ങളോടുള്ള സ്നേഹം നിമിത്തം പാമ്പുപിടിത്തം ഹോബിയാക്കിയ കൊല്ലം സ്വദേശി മുരുകനെ പരിചയപ്പെടാം.<br /><br /><br /><br /><br />കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ ഒരു രാത്രി. }നിര്‍ത്താതെ മണിമുഴക്കിയ ഫോണ്‍ ഉറക്കച്ചടവോടെയാണ് മുരുകന് എടുത്തത്. മറുവശത്തു }നിന്നു പരിഭ്രാന്തമായ സ്വരം: ചിറ്റാറിലുള്ള ഒരു വീടിനു സമീപത്ത് ഒരു രാജവെമ്പാല. എത്രയും പെട്ടെന്ന് അവിടെയെത്തി അതിനെ} പിടികൂടണം. പരിസരത്ത് വേറെ പാമ്പുകളുണ്ടോയെന്നറിയില്ല. വീട്ടുകാരും }നാട്ടുകാരും ആകെ ഭയന്നിരിക്കുകയാണ്. പാമ്പിനെക്കണ്ടതിനാല്‍ വീട്ടില്‍}നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. പെട്ടെന്ന് എത്തണം.- ഒറ്റ ശ്വാസത്തിലാണു വനംവകുപ്പു ജീവനക്കാരന് കാര്യം പറഞ്ഞു }നിര്‍ത്തിയത്. <br />ഉറക്കത്തിന്റെ ആലസ്യത്തില്‍ ആദ്യം കാര്യത്തിന്റെ ഗൗരവം വേണ്ടത്ര മനസിലായില്ലെങ്കിലും }നി മിഷങ്ങള്‍ക്കുള്ളില്‍ മുരുകന് സംഗതിയുടെ വലുപ്പം ഉള്‍ക്കൊണ്ടു. ഇതുവെറും മൂര്‍ഖനല്ല, രാജവെമ്പാലയാണ്. ഉടന്‍തന്നെ കൂട്ടുകാരെയും കൂട്ടി വാഹനം സംഘടിപ്പിച്ചു കൊല്ലത്തു }നിന്നു പത്തനംതിട്ട ജില്ലയിലെ ചിറ്റാറിലേക്ക്. <br />വെളുപ്പിനു മൂന്നുമണിയോടെ ചിറ്റാറിലുള്ള വീട്ടിലെത്തി. ഒരു കല്ലിന്റെ പൊത്തിനുള്ളില്‍ കയറിയിരിക്കുന്ന പാമ്പിന്റെ വാല് പ്രത്യേക ഉപകരണം ഉപയോഗിച്ചു ലോക്ക് ചെയ്ത ശേഷം വലിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി. പെട്ടെന്നൊരു സംശയം. സഹായിയായെത്തിയ കൂട്ടുകാരനോട് വെളിച്ചം അല്പം കൂടി അടുത്തുകാട്ടാന്‍ ആവശ്യപ്പെട്ടു. വെളിച്ചം അടുപ്പിച്ചതും മുരുകന് ഞെട്ടിപ്പോയി. ഒന്നിനു പകരം രണ്ടു പാമ്പുകള്‍. വാലാണെന്നു കരുതി പിടിച്ചു വലിക്കാന്‍ ഒരുങ്ങിയതു മറ്റൊരു രാജവെമ്പാലയുടെ തലയിലായിരുന്നു. തൊട്ടിരുന്നെങ്കില്‍ വിഷപ്പാമ്പുകളിലെ രാജാവിന്റെ കടിയേറ്റേനേ}. <br />സൂര്യനുദിക്കാറായപ്പോഴേക്കും മുരുകന് പതിനഞ്ചടിയോളം }നീളംവരുന്ന ഭീമാകാരന്മാരായ രാജവെമ്പാലകള്‍ രണ്ടിനെയും പിടികൂടി ഓരോന്നിനെയായി ചാക്കിലാക്കി. അപ്പോഴാണു }നാട്ടുകാരുടെയും, ഫയര്‍ഫോഴ്സ്-പോലീസ് -വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ശ്വാസം നേരേ വീണത്. }നാട്ടുകാര്‍ ആശ്വാസ }നിശ്വാസം പൊഴിക്കുമ്പോള്‍ മുരുകന് ഒരു പാഠം സ്വയം മനസില്‍ ഉറപ്പിക്കുകയായിരുന്നു: ഇരട്ടി സൂക്ഷ്മതയോടെയല്ലാതെ രാജവെമ്പാലയെപ്പോലെയൊരു പാമ്പിനെ} കൈകാര്യം ചെയ്യരുത്. <br />കൊല്ലം സ്വദേശിയായ മുരുകന്റെ ജീവിതത്തില്‍ പാമ്പുകളും പാമ്പുപിടിത്തവുമൊക്കെ അനുദിന}കാര്യങ്ങള്‍മാത്രം. കേരളത്തിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ }നിന്നും പറമ്പുകളില്‍ }നിന്നും പാമ്പുകളെ പിടികൂടി വനത്തില്‍ കൊണ്ടുചെന്നുവിടുന്ന മൃഗസ്േനഹിയായ യുവാവ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ }നിന്ന് ആയിരക്കണക്കിനു വിഷപ്പാമ്പുകളെയാണ് മുരുകന് പിടികൂടി വിവിധ വനങ്ങളില്‍കൊണ്ടുപോയി വിട്ടിട്ടുള്ളത്. പാമ്പെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ജീവനും കൊണ്ടോടുന്ന മലയാളികള്‍ക്കു മുന്നിലാണു മുരുകന് തന്റെ തോട്ടിയും വൈദഗ്ധ്യവും ധൈര്യവും കൈമുതലാക്കി ചേരമുതല്‍ രാജവെമ്പാലവരെയുള്ള പാമ്പുകളെ വരുതിയിലാക്കുന്നത്. <br />}നാട്ടുകാര്‍ തല്ലിക്കൊല്ലാന്‍ സാധ്യതയുള്ള പാമ്പുകളെ പിടിച്ചെടുത്തു വനത്തില്‍ കൊണ്ടുപോയി വിടുന്നതിലൂടെ അവയുടെ ജീവന് രക്ഷിക്കുകയാണ് മുരുകന് ചെയ്യുന്നത്. സ്നേഹം }ിറഞ്ഞ കൈകളോടെയാണു മുരുകന് പാമ്പുകളെ പിടിക്കുന്നതെന്നര്‍ഥം.<br />മുരുകന്റെ പാമ്പു സ്േനഹത്തിന്റെയും പാമ്പുപിടിത്തത്തിന്റെയും ഇരുപതാംവാര്‍ഷികമാണിത്. പതിനാറാമത്തെ വയസിലാണ് പാമ്പുകളെ പിടികൂടാന്‍ തുടങ്ങിയത്. കൂട്ടുകാരോടൊത്തു കളിക്കുമ്പോള്‍ മൈതാനത്തു സ്ഥിരമായി ശല്യമായിരുന്ന ചേരകളെ ഒഴിവാക്കാനായി തുടങ്ങിയതായിരുന്നു ഈ പരിപാടി. കൂട്ടുകാര്‍ ചേര്‍ന്ന് ചേരകളെ തല്ലിക്കൊല്ലാന്‍ തുടങ്ങിയപ്പോള്‍ മുരുകനാണ് ഇവയെ പിടികൂടി മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളയാമെന്ന }നിര്‍ദേശം വച്ചത്. പക്ഷേ ആര് അതിനു തയാറാവും? ഒടുവില്‍ മുരുകന് തന്നെ മുന്നോട്ടു വന്നു. കവട്ടക്കമ്പുപയോഗിച്ചു ചേരയെ വാലില്‍ പിടിച്ച് ചാക്കിലാക്കി അകലെ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു ആദ്യ പരിപാടി. ആദ്യമൊന്നും വിഷപ്പാമ്പുകളെ പിടിച്ചിരുന്നില്ല. പിന്നീടാണ് അവയെയും പിടിക്കാന്‍ തുടങ്ങിയത്.<br />ട്രെയിന്‍ ഡ്രൈവറായിരുന്ന അച്ഛന് കൃഷണന്‍കുട്ടിക്കും പരേതയായ മാതാവു ചെല്ലമ്മയ്ക്കും മകന്റെ പാമ്പുപിടിത്ത പരിപാടിയോട് അല്പം പോലും അനുഭാവമു|ായിരുന്നില്ല. എന്തിനീ അപകടംപിടിച്ച പണി? വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മുരുകന് പാമ്പു പിടിത്തം തുടര്‍ന്നുകൊണ്ടിരുന്നു. <br />പിന്നീട് അടുത്ത പ്രദേശത്ത് എവിടെയങ്കിലും ആരെങ്കിലും പാമ്പിനെ} കണ്ടാലുടന്‍ മുരുകനെ വിളിക്കാന്‍ തുടങ്ങി. കൂടുതലും വനംവകുപ്പുകാരാണു മുരുകന്റെ സഹായം തേടിയത്.<br />പിന്നീടു ദൂരസ്ഥലങ്ങളില്‍}നിന്നുപോലും പാമ്പുകളെ പിടിക്കാന്‍ മുരുകെനത്തിരക്കി ആളുകളോ ഫോണ്‍ കോളുകളോ എത്തിത്തുടങ്ങി. പോലീസും ഫോറസ്റ്റുകാരും }നാട്ടുകാരുമൊക്കെ. ആദ്യം കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാത്രമായി പാമ്പു പിടിത്തം ഒതുങ്ങിയിരുന്നെങ്കില്‍ പിന്നീട് മറ്റു ജില്ലകളില്‍ }നിന്നും സഹായാഭ്യര്‍ഥനകള്‍ എത്തുകയും മുരുകന് അവ സ്വീകരിക്കുകയും ചെയ്യാന്‍ തുടങ്ങി. <br />ഇപ്പോള്‍ ദിവസവും ഒന്നിലധികം പാമ്പുകളെ തെക്കന്‍കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍}നിന്നായി മുരുകന് പിടിക്കുന്നുണ്ട് അഞ്ചിലധികം പാമ്പുകളെ പിടിക്കുന്ന ദിവസങ്ങളുമുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ }നിര്‍ദേശപ്രകാരം മാത്രമാണ് ഇപ്പോള്‍ പാമ്പുകളെ പിടികൂടുന്നത്. വനത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് പാമ്പുകളുടെ ശല്യം കൂടുതല്‍ അനുഭവപ്പെടുന്നത്. <br />പിടികൂടുന്ന പാമ്പുകളെ ഫോറസ്റ്റ് സ്റ്റേഷനില്‍ പാമ്പിന്റെ ഇനവും വിവരവും രേഖപ്പെടുത്തിയശേഷം ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയാണു പതിവ്. പാമ്പി}െ വനത്തിനുള്ളില്‍ കൊണ്ടുപോയി തുറന്നുവിടാനും മുരുകന്റെ സഹായം വേണം. പാമ്പുകളെ കൈകാര്യം ചെയ്യാന്‍ മിക്ക വനംവകുപ്പു ജീവനക്കാര്‍ക്കും പേടിയാണ്. <br />അറ്റത്തു കൊളുത്തുള്ള കമ്പിയുമായാണ് വീടിനുള്ളിലും കിണറുകളിലും മറ്റും }നിന്നു മുരുകന് പാമ്പുകളെ പിടികൂടുന്നത്. ഇപ്പോള്‍ ഇതിനായുള്ള പുതിയൊരു ഉപകരണവും മുരുകന് വാങ്ങിയിട്ടുണ്ട് എങ്കിലും സാധാരണ ഓപ്പറേഷനുകള്‍ക്കെല്ലാം ഉപയോഗിക്കുന്നതു കമ്പിക്കൊളുത്തുമാത്രം.<br />പണത്തിനുവേണ്ടിയാണു മുരുകന് പാമ്പുപിടിത്ത പരിപാടിയുമായി }നടക്കുന്നതെന്ന് ധരിക്കരുത്. പാമ്പുകളെ പിടിച്ചശേഷം മടങ്ങുമ്പോള്‍ വണ്ടിക്കൂലി വാങ്ങും, അത്രമാത്രം. ജീവിതായോധനത്തിനുള്ള മാര്‍ഗം വാഹനങ്ങളുടെ മറിച്ചുവില്പനയും മറ്റുമാണ്. ഒരു പാമ്പിനെപ്പോലും കൊല്ലാതെ രക്ഷിക്കണമെന്നാണു തന്റെ ആഗ്രഹമെന്നും അതിനുവേണ്ടിയാണു തൊഴിലിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ ഈ പെടാപ്പാടെന്നും പറയുമ്പോള്‍ മുരുകന്റെ മുഖത്തു സംതൃപ്തി. അധികമാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു }നന്മയുടെ പ്രകാശം. <br />മുരുകന് കമ്പിക്കൊളുത്തുമായി വീട്ടില്‍ }നിന്നിറങ്ങുമ്പോള്‍ }നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കുശലാേന്വഷണം എപ്പോള്‍ പാമ്പിെനയും കൊണ്ടു വരുമെന്നാണ്. അവര്‍ക്കറിയാം മുരുകന് തിരികെ വരുമ്പോള്‍ രണ്ടോ മൂന്നാ മൂര്‍ഖേനാ അണലിയോ വെള്ളിക്കെട്ടേനാ ശംഖുവരയനെയോ ചാക്കിലുണ്ടാവുമെന്ന്. വനത്തില്‍ പാമ്പുകളെ വിട്ടയയ്ക്കുന്നതിനു മുന്‍പ് മിക്കവാറും മുരുകന്റെ വീട്ടില്‍ ചാക്കിനുള്ളിലായിരിക്കും പാമ്പുകളുടെ താമസം. <br />പോലീസ് സ്റ്റേഷനിലോ കോടതി മുറിക്കുള്ളിലോ പാമ്പുകയറിയാലും കസ്റ്റഡിയിലെടുക്കാന്‍ മുരുകന് തന്നെ വേണം മിക്കപ്പോഴും. കൊട്ടാരക്കര സബ് കോടതിയില്‍ }നിന്നു മുരുകന് രണ്ടു കാട്ടുപാമ്പുകളെ പിടികൂടി. കോടതിയിലെ സ്റ്റാഫ് റൂമില്‍ ഫോട്ടോസ്റ്റാറ്റ് മെഷീനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പാമ്പുകള്‍.<br />പാമ്പു പിടിത്തം അത്ര എളുപ്പമുള്ള ജോലിയാണെന്ന് ആരും കരുതരുതെന്നു മുരുകന് പറയുന്നു. വളരെയധികം അപകടം }നിറഞ്ഞ പരിപാടിയാണിത്. രാജവെമ്പാലകളെയും മറ്റും പിടികൂടുമ്പോള്‍ ഒരു }നിമിഷം ശ്രദ്ധയൊന്നു പതറിയാല്‍ കടി ഉറപ്പാണ്. <br />പാമ്പുകളെപ്പറ്റി അറിയാത്തവര്‍ യാതൊരു കാരണവശാലും പാമ്പുകളെ പിടിക്കാന്‍ ശ്രമിക്കരുത്. അങ്ങെനെയുള്ള ശ്രമം അപകടം ക്ഷണിച്ചുവരുത്തലാണെന്നു മുരുകന് ഓര്‍മിപ്പിക്കുന്നു.<br />ഒരിക്കല്‍ കൊട്ടിയത്തെ ഒരു മതിലിനു സമീപത്തുള്ള കല്‍ക്കെട്ടില്‍ }നിന്നു രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടുമ്പോള്‍ ഭാഗ്യം കൊണ്ടാണു മുരുകന് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. മണിക്കൂറുകളെടുത്തു കല്‍ക്കെട്ടു പൊളിച്ചെത്തിയപ്പോള്‍ ചെറിയൊരു പൊത്തിനുള്ളിലാണു രണ്ടു പാമ്പുകളുമെന്നുകണ്ടു. സാധാരണയായി പൊത്തില്‍ }നിന്നു പാമ്പുകളെ കൈകൊണ്ടു വലിച്ചെടുക്കുകയാണു ചെയ്യുന്നത്. എന്നാല്‍ ഇവിടെ അങ്ങിനെ} ചെയ്താല്‍ കടിയേല്‍ക്കും. മുരുകന് അന്ന് പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് പാമ്പുകളെ വലിച്ചെടുത്തത്. <br />ആയിരക്കണക്കിനു പാമ്പുകളെ പിടിച്ചിട്ടുള്ള മുരുകന് ഒരിക്കല്‍ പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. ഒരു അണലിയുടെ തല കൈയില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഇടയ്ക്കു കൈ ഒന്നയഞ്ഞപ്പോള്‍ തക്കം മുതലാക്കി പാമ്പ് ആക്രമിക്കുകയായിരുന്നു. ഇടതുകൈയുടെ }നടുവിരലിലാണു കടിയേറ്റത്. ഉടന്‍തന്നെ കൈവിരല്‍ മുറിച്ച് രക്തം ഒഴുക്കിക്കളഞ്ഞശേഷം ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു. ഒരു ദിവസം }നിരീക്ഷണത്തില്‍ കഴിഞ്ഞ് അപകടമില്ലെന്നു കണ്ട|ശേഷമാണ് ആശുപത്രി വിട്ടത്.<br />മുരുകന്റെ മൃഗങ്ങളോടുള്ള സ്നേഹം പാമ്പുകളില്‍ മാത്രം ഒതുങ്ങി}നില്ക്കുന്നില്ല. പുലി, ആന} തുടങ്ങി ഏതുമൃഗത്തെയും രക്ഷിക്കാന്‍ തനിക്കാവുന്നതു ചെയ്യുമെന്നാണു ഈ യുവാവിന്റെ തീരുമാനം. കോതമംഗലത്തു }നിന്ന് മയക്കുവെടി വയ്ക്കാതെ വല ഉപയോഗിച്ച് പുലിയെ പിടികൂടിയത് എടുത്തുപറയേണ്ടതുണ്ട്. പത്തനംതിട്ടയിലും മറ്റ് ചില സ്ഥലങ്ങളിലും ആ}കള്‍ ഇടഞ്ഞപ്പോള്‍ മുരുകനും കൂട്ടുകാരും എത്തി അവയെ മെരുക്കിയ സംഭവങ്ങളുമുണ്ട്.<br />കൊല്ലം പട്ടത്താനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് മുരുകനും കൂട്ടുകാരും ചേര്‍ന്നു കേരള ഗജപരിപാലന} സംഘം എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന} രൂപീകരിച്ചിട്ടുണ്ട്. മൃഗങ്ങളെടുള്ള ക്രൂരതകള്‍, പ്രത്യേകിച്ച് ആനകളോടുള്ള ക്രൂരതകള്‍, തടയുകയാണ് സംഘടനയുടെ പ്രധാന} ഉദ്ദേശ്യം. ഷാജി പരവൂര്‍ പ്രസിഡന്റും അഡ്വ. കെ.എസ് വെളിയം രാജീവ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ കുട്ടന്,മുരളി, റോബി, വിഷ്ണു വി.താര, ആനന്ദ്, ലിജു, കൃഷ്ണകുമാര്‍, മോനി തോട്ടത്തില്‍, വിഷ്ണുപ്രസാദ് എന്നീ യുവാക്കളാണു പ്രധാന} പ്രവര്‍ത്തകര്‍. മുരുകന്റെയൊപ്പം പാമ്പു പിടിത്തത്തിനും മറ്റും സഹായത്തിനായി ഈ ചെറുപ്പക്കാര്‍ എപ്പോഴുമുണ്ടാകും. <br />കേരള ഗജ പരിപാലന} സംഘത്തിന്റെ നേതൃത്വത്തില്‍ ആനകള്‍ക്കും പാപ്പാന്‍മാര്‍ക്കുമായി അടുത്തിടെ ഒരു സൗജന്യ മെഡിക്കല്‍ ക്യാമ്പ് }നടത്തിയിരുന്നു. ധാരാളം ആനകളും പാപ്പാന്മാരും ക്യാമ്പില്‍ പങ്കെടുത്തു.<br />പാമ്പുകളെയും മറ്റും പിടിക്കാനും മൃഗങ്ങളെ രക്ഷിക്കാനും വിവിധ സ്ഥലങ്ങളില്‍ വേഗത്തിലെത്താന്‍ ഒരു ആംബുലന്‍സ് വാങ്ങുകയെന്നതാണ് മുരുകന്റെയും കൂട്ടുകാരുടെയും ഇപ്പോഴത്തെ സ്വപ്നം. ഇതിനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളിലാണ് അവര്‍. <br />പാമ്പ് പ്രായേണ }നിരുപദ്രവകാരിയായ ജീവിയാണെന്നും അതിനെ} വെറുതേ വിട്ടേക്കുകയെന്നും മുരുകന് പറയുന്നു. }നിവൃത്തിയില്ലാതെ വരുമ്പുമ്പോള്‍ മാത്രമാണു പാമ്പുകള്‍ ആക്രമിക്കാറുള്ളത്. അതും സ്വയരക്ഷയ്ക്കുവേണ്ടി മാത്രം.വേദനിപ്പിച്ചുവിട്ടാല്‍ പാമ്പുകള്‍ തിരികെയെത്തി പ്രതികാരം ചെയ്യുമെന്നതു വെറും കെട്ടുകഥയാണെന്നു മുരുകന് പറയുന്നു. <br />ഇതുവരെ ഏഴുരാജവെമ്പാലകളെ മുരുകന് പിടികൂടിയിട്ടണ്ട്. ഏറ്റവും കൂടുതല്‍ പിടിച്ചിട്ടുള്ള പാമ്പ് ഏതെന്ന ചോദ്യത്തിനു മൂര്‍ഖന്‍ എന്നാണ് മറുപടി .<br />മുരുക}െ കാണാനായി എത്തിയപ്പോള്‍ മുരുകന് ഞങ്ങള്‍ക്കായി ഒരു സമ്മാനം കരുതി വച്ചിട്ടുണ്ടായിരുന്നു. അടുത്തിരുന്ന ചാക്കില്‍ രണ്ടു വലിയ മൂര്‍ഖന്‍ പാമ്പുകള്‍. പത്തിവിരിച്ചു ചീറ്റി }നില്ക്കുന്ന പാമ്പുകള്‍ക്കടുത്തു}നിന്നു പായാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും മുരുകന് അനുവദിച്ചില്ല. പത്തിവിരിച്ചു }നില്ക്കുന്ന പാമ്പുകളെ മുന്നില്‍ }നിര്‍ത്തി പാമ്പുകളുടെ സവിശേഷതകളെപ്പറ്റി ചെറിയൊരു ക്ലാസെടുക്കുകകൂടി ചെയ്തു മുരുകന്. തലേന്ന് ഒരു വീടിനു സമീപത്തു}നിന്നു പിടികൂടിയവയായിരുന്നു അവ. വനത്തിലേക്ക് അവയെ കൊണ്ടുപോകുന്നതിനു മുമ്പാണു ഞങ്ങള്‍ക്കവയെ കാട്ടിത്തന്നത്.<br />പാമ്പുപിടിത്തത്തിലൂടെ മുരുകന് }നാട്ടിലെ താരമാണെങ്കിലും ഭര്‍ത്താവിന്റെ പാമ്പുപിടിത്ത പരിപാടിയോടു ഭാര്യ ലതികയ്ക്ക് അത്ര താത്പര്യമില്ല. പാമ്പുപിടിത്തത്തിന്റെ അപകടമറിയാവുന്നതുകൊണ്ടാണിതെന്നു മുരുകന് പറയുന്നു. കൊല്ലത്തു റെയില്‍വേയില്‍ ജീവനക്കാരിയാണു ലതിക. മകന് ജഗന്.<br />മുരുകന്റെ ഫോണ്‍ }നമ്പര്‍: 9946666158 <br /><br /><br /> ഫോട്ടോ ആര്.വി രഞ്ജിത്ത്sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com1tag:blogger.com,1999:blog-5078142734986006711.post-11841895028560174362010-08-08T13:56:00.000-07:002010-08-08T14:11:03.983-07:00രക്ഷിക്കാം വിലപ്പെട്ട ജീവനുകളെ -4നമ്മുടെ }നാട്ടില്‍ ആവര്‍ത്തിക്കുന്ന കൗമാര ആത്മഹത്യകള്‍ തടയാന്‍ എന്തൊക്കെ ചെയ്യാനാവും? മാതാപിതാക്കളുടെയും അധ്യാപകരുടെയും വിവേകപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് അതിന് ആദ്യം വേണ്ടത്. ഇതു വൈകുന്തോറും }നമ്മുടെ യുവജനങ്ങള്‍ }നിസാരകാരണങ്ങള്‍ക്കു മരണത്തെ പുല്‍കുന്നതു തുടര്‍ന്നുകൊണ്ടിരിക്കും. <br />കേരളത്തില്‍ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് അപകടങ്ങളിലാണ്. ആത്മഹത്യയാണ് രണ്ടാമത്തെ കാരണം. ആത്മഹത്യചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിഭാഗവും അതിലേക്ക് എടുത്തുചാടുന്നത് പെട്ടെന്നുള്ള തോന്നലില്‍}നിന്നാണ്. പ്രണയ}നഷ്ടമോ പരീക്ഷയിലെ പരാജയമോ ഉണ്ടാകുമ്പോള്‍ പ്രതികാരം എന്ന}നിലയിലാണ് മിക്കവരും ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും തനിച്ചായി എന്ന ചിന്തയും പലരെയും പെട്ടെന്നു ജീവെനാടുക്കാന്‍ പ്രേരിപ്പിക്കുന്നു. ആത്മഹത്യചെയ്യുന്ന മിക്കവരും ആലോചിക്കാതെ എടുത്തുചാടുന്നവരാണ്. പെട്ടെന്നുണ്ടാകുന്ന പ്രകോപനമായിരിക്കും കാരണം. യഥാര്‍ഥ പ്രശ്നങ്ങളെ അപഗ്രഥിക്കാതെയുള്ള പ്രവൃത്തിയാണ് ആത്മഹത്യയെന്ന് കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും സൈക്യാട്രി വിഭാഗം പ്രഫസറുമായ ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ പറയുന്നു. സിനിമകളും സീരിയലുകളുമെല്ലാം ആത്മഹത്യകളെ മഹത്വവല്‍ക്കരിക്കുന്നവയാണ്. ആത്മഹത്യയ്ക്കു മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വീരപരിവേഷം മനസിനുറപ്പില്ലാത്തവരെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും. <br />ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ എന്നിവയെല്ലാം യുവജനങ്ങളെ ഏറെ ദുഷിപ്പിക്കുന്നുണ്ട് . ഒപ്പം സമൂഹവുമായുള്ള ബന്ധംകുറയ്ക്കുകയും ചെയ്യുന്നു. കുട്ടികളെ സ്പോര്‍ട്സ് പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും സ്കൂളുകളിലും കോളജുകളിലും വായ} പ്രോത്സാഹിപ്പിക്കുകയും സൈക്യാട്രിക് കൗണ്‍സലിംഗ് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ആത്മഹത്യകള്‍ തടയാനാകുമെന്ന് ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ ചൂണ്ടിക്കാട്ടുന്നു.<br />തിരുവനന്തപുരം ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി. }നായര്‍ ചൂണ്ടിക്കാട്ടുന്നതു മറ്റു ചില വസ്തുതകളാണ്. മക്കളെ വെറും യന്ത്രങ്ങളായി കാണാതെ അവരോടൊപ്പം}നിന്നാല്‍ മിക്ക ആത്മഹത്യകളും ഒഴിവാക്കാനാവുമെന്ന് അദ്ദേഹം പറയുന്നു.<br />സംസ്ഥാനത്തെ മിക്ക ആത്മഹത്യാ സംഭവങ്ങളിലും മാതാപിതാക്കളുടെ ശ്രദ്ധക്കുറവുള്ള കുട്ടികളോ മാതാപിതാക്കള്‍ അടുത്തില്ലാത്ത കുട്ടികളോ ആണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നു കാണാം. മാതാപിതാക്കളില്‍}നിന്നു സ്നേഹവും കരുതലും ലഭിക്കാതെ വരുമ്പോഴാണ് കുട്ടികള്‍ മറ്റു വഴികള്‍ തേടിപ്പോകുക. <br />മാതാപിതാക്കളുടെ ശ്രദ്ധയും സ്നേഹസാന്നിധ്യവുമുള്ള കുട്ടികള്‍ കുഴപ്പങ്ങളില്‍ അകപ്പെടാനോ ആത്മഹത്യചെയ്യേനോ ഉള്ള സാധ്യത അഞ്ചുശതമാനം മാത്രമാണ്. എത്ര തിരക്കുള്ള മാതാപിതാക്കളാണെങ്കിലും കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകരുമായി ഇടയ്ക്കെങ്കിലും ബന്ധപ്പെടണം. കുട്ടികള്‍ പ്രശ്}നങ്ങളില്‍ ഉള്‍പ്പെടുന്നതില്‍}നിന്നു തടയാന്‍ ഇതിലൂടെ കുറേയൊക്കെ കഴിയും.<br />മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും ഒറ്റപ്പെടുത്തലാണ് മിക്കവരെയും ആത്മഹത്യയിലേക്കു }നയിക്കുന്നത്. മക്കള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, അമ്മമാര്‍ കൂട്ടുകാരായിരിക്കണം. }ല്ലതും ചീത്തയുമായ എന്തു പ്രശ്നങ്ങളുണ്ടായാലും അമ്മയോടു തുറന്നുപറയാവുന്ന സാഹചര്യം മക്കള്‍ക്കുണ്ടായാല്‍ അവര്‍ പ്രശ്നങ്ങളിലും ആത്മഹത്യയിലും അഭയംപ്രാപിക്കുന്നവരാകില്ല. സമൂഹം മാറുന്നതനുസരിച്ച് കുട്ടികളും മാറുന്നുവെന്ന യാഥാര്‍ഥ്യം മാതാപിതാക്കളും ഉള്‍ക്കൊള്ളണം. കര്‍ശനമായ }നിയന്ത്രണങ്ങളെക്കാളുപരി }നല്ലതും ചീത്തയും തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുകയാണു വേണ്ടതെന്ന് ഡോ.എം.കെ.സി. }നായര്‍ പറയുന്നു. <br />കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന യുവജനങ്ങളുടെ ആത്മഹത്യകള്‍ പോലീസും ഗൗരവമായാണ് കാണുന്നത്. ആത്മഹത്യയ്ക്കെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പോലീസ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിലെ പ്രധാന} }നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.<br />സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന കൗമാര ആത്മഹത്യയ്ക്കെതിരേ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിന് മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് പോലീസ് }നിര്‍ദേശം.<br />1. കുട്ടികള്‍ ദിവസവും പുറത്തുപോകുന്നതും തിരികെ വീട്ടില്‍ എത്തുന്നതും യഥാസമയം ആണെന്ന് ഉറപ്പുവരുത്തുക.<br />2. കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കാതിരിക്കുക<br />3. മറ്റാരെങ്കിലും വാങ്ങിക്കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ കുട്ടി ഉപയോഗിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കുക.<br />4. അനിവാര്യമായ സാഹചര്യത്തില്‍ ഫോണ്‍ കൊടുക്കേണ്ടിവന്നാല്‍ ഉപയോഗത്തില്‍ }നിയന്ത്രണം ഏര്‍പ്പെടുത്തുക.<br />5. കുട്ടിയുടെ ഫോണിലേക്ക് വിളിക്കുന്നതും എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കുന്നതും ആരാണെന്നു മനസിലാക്കുക.<br />6. കുട്ടികള്‍ക്കു തങ്ങളുടെ പ്രശ്നങ്ങള്‍ വീട്ടുകാരുമായി ചര്‍ച്ചചെയ്യാന്‍ അവസരം }നല്‍കുക.<br />7. വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു തിരുത്താന്‍ സൗമ്യമായി രക്ഷാകര്ത്താക്കള് ശ്രമിക്കുക.<br />8. അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുക.<br />9. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, കിംവദന്തികള്‍ എന്നിവ ചെറുക്കാന്‍ മാനസികമായ പിന്തുണ കുട്ടികള്‍ക്കു }നല്‍കുക.<br />10. പ്രലോഭ}ങ്ങളില്‍ കുട്ടികള്‍ വശംവദരാകാതിരിക്കുവാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക.<br />11. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് കൗണ്‍സലിംഗ്, വിദഗ്ധോപദേശം എന്നിവ ഏര്‍പ്പെടുത്തുക.<br />12. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക.<br />13. ഏതു പ്രശ്നവും കൂട്ടായി ചര്‍ച്ചചെയ്യാന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കുക.<br />14. മാതാപിതാക്കള്‍ കുട്ടികളുമായി സൗഹൃദം വളര്‍ത്തുക.<br />15. കുട്ടികളിലുണ്ടാകുന്ന അനാരോഗ്യപരമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ച് സത്വര}നടപടികള്‍ സ്വീകരിക്കുക.<br />യുവജ}ങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണതയെപ്പറ്റി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ }നടത്തേണ്ട|കാലം അതിക്രമിച്ചിരിക്കുന്നു. ഒപ്പം സ്കൂളുകളിലും കോളജുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ }നടത്തുന്നതും പ്രയോജന}പ്രദമാണ്. }നമ്മുടെ കലാലയങ്ങളില്‍ സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ ആഴ്ചയിലൊരിക്കലെങ്കിലും കൗണ്‍സലിംഗ് }നടത്തുന്നത് കുട്ടികളെ മാനസികമായി ഏറെ ശക്തരാക്കും. തിരുവനന്തപുരം ജില്ലയിലെ ചില സ്കൂളുകളില്‍ ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ഇത്തരം കൗണ്‍സലിംഗ് }നടത്തുന്നുണ്ട് ഇതിനെല്ലാമുപരി വേ|ണ്ടത് മാതാപിതാക്കളുടെ }നിറഞ്ഞ സ്നേഹവും കരുണയുമാണ്.<br />തങ്ങളുടെ മുന്നിലുള്ള ശോഭനമായ ഭാവിമറന്ന് }നമ്മുടെ യുവജനങ്ങള്‍ ആത്മഹത്യയുടെ പിന്നാലെ പോകാതിരിക്കട്ടെ. ജീവിതത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ അവര്‍ക്കു പകര്‍ന്നു}ല്കാന് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കഴിയട്ടെ. ജീവന് ദൈവത്തിന്റെ ദാ}മാണെന്നും കേവലം ഒരു }നിമിഷത്തെ തോന്നലിലൂടെ ഇല്ലാതാക്കേ|തല്ല തങ്ങളുടെ വിലപ്പെട്ട ജീവിതമെന്നുമുള്ള ബോധ്യം കുട്ടികള്‍ക്കു പകര്‍ന്നു}നല്‍കണം. ഈശ്വരവിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതം }യിക്കാന്‍ അങ്ങനെ} കുട്ടികളെ പ്രാപ്തരാക്കാം. <br />സ്കൂളുകളില്‍ വിദ്യാര്‍ഥികളില്‍}നിന്നു പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണ്‍ ലേലം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം എല്ലാ സ്കൂളുകളിലും കര്‍ശനമായി }നടപ്പാക്കണം. മൊബൈല്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ }നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ }നമുക്കാകണം. വളര്‍ന്നുവരുന്ന തലമുറയേയും ഇതിനു പര്യാപ്തമാക്കണം. അതിനുള്ള ക്രിയാത്മകമായ }നടപടികളാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും ഭാഗത്തു}നിന്നുണ്ടാകേണ്ടത്.<br /><br />ആത്മഹത്യാ പ്രതിരോധത്തിലും കൗണ്‍സലിംഗിലും മികവുപുലര്‍ത്തുന്ന ഒരു സന്നദ്ധസംഘടനയാണ് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി. ടെലിഫോണ്‍ കൗണ്‍സലിംഗ്, ആത്മഹത്യചെയ്ത വ്യക്തികളുള്ള വീടുകളിലെ ബന്ധുക്കളെ ആശ്വസിപ്പിച്ച് കത്തുകളയയ്ക്കല്‍, വിവിധ പ്രചാരണ പരിപാടികള്‍, ആത്മഹത്യക്കെതിരേയുള്ള മുന്നറിയിപ്പു }നല്കല് എന്നിവ ഈ സംഘടന} ചെയ്യുന്നു. പൂര്‍ണമായും സന്നദ്ധസംഘടനയായി പ്രവര്‍ത്തിക്കുന്ന മൈത്രിയില്‍ പരീക്ഷാ റിസല്‍ട്ട് പോലെയുള്ള ദിവസങ്ങളില്‍ ആയിരത്തോളം ഫോണ്‍കോളുകളാണ് ആശ്വാസം തേടിയെത്തുന്നത്. <br />ഇവിടത്തെ കൗണ്‍സലിംഗിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നവര്‍ }നൂറുകണക്കിനുണ്ട|്. ഒരു }നിമിഷത്തെ തോന്നലിലൂടെ, പിടിച്ചുനില്ക്കാന് കഴിയാത്തതില്‍}നിന്നാണ് മിക്കവരും മരണത്തിലേക്കുതിരിയുന്നത്. ആരെങ്കിലും ഒരു }നിമിഷം ആശ്വസിപ്പിക്കാനു|ണ്ടായാല് ഇവര്‍ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന് മൈത്രി ഡയറക്ടര്‍ രാജേഷ് ആര് പിള്ള പറയുന്നു. വീട്ടിലോ ബന്ധുക്കള്‍ ആരെങ്കിലുമോ ആത്മഹത്യചെയ്ത കുടുംബങ്ങളിലെ കുട്ടികള്‍ക്കു കൂടുതല്‍ ശ്രദ്ധ }ല്കണം. ഇത്തരം കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടുതലായിരിക്കും എന്നതിനാലാണിത്. മൈത്രിയിലെ 0484-2540530 എന്ന }നമ്പരില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം എട്ടുവരെ ഈ കൗണ്‍സലിംഗ് ലഭ്യമാണ്.<br />സന്നദ്ധസേവനത്തില്‍ താല്‍പ്പര്യമുള്ളവര്‍ മാത്രമാണ് ഇവിടെ സേവനത്തിനെത്തുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തികച്ചും രഹസ്യമായാണ് സൂക്ഷിക്കുന്നത്. സര്‍ക്കാരിതര സംഘടനയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെയോ മറ്റു സംഘടനകളുടെയോ സഹായങ്ങളൊന്നും തന്നെ ലഭിക്കാത്തത് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ടെന്നും രാജേഷ് പറയുന്നു.<br />ലോകത്തിലെ എല്ലാ }നന്മതിന്മകളുടെയും ഉറവിടംകൂടിയാണ് ഇന്റര്‍നെറ്റ്്. ഇപ്പോള്‍ മിക്കവീടുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കൂട്ടുകാരായെത്തുന്നവരെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരിക്കണം. ഓര്‍ക്കുട്ട് പോലുള്ള സൈറ്റുകളില്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു }നന്നല്ലെന്നു പോലീസ് പറയുന്നു. പ്രശ്}നങ്ങളുണ്ടായാല്‍ പോലീസ് സഹായം തേടാന്‍ മടിക്കരുത്.<br />വീട്ടില്‍ കംപ്യൂട്ടറുള്ളവര്‍ മക്കള്‍ കൂടുതല്‍ സമയം ഇതിന്റെ മുന്നില്‍ ചടഞ്ഞുകൂടുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. എല്ലാവര്ക്കും കാണാവുന്നവിധത്തിലായിരിക്കണം വീട്ടില്‍ കംപ്യൂട്ടര്‍ സ്ഥാപിക്കേണ്ടത്. <br />കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന യുവജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഇക്കാര്യത്തില്‍ യുവാക്കളാണ് മുന്നില്‍. ഇത്തരത്തില്‍ കേസുകളില്‍ അകപ്പെട്ടു ജീവിതം അവസാനിപ്പിച്ചവരുമുണ്ട് }നിയമത്തെപ്പറ്റിയുള്ള അജ്ഞത ഇതിന് ഒരു കാരണമാണെന്ന് കോട്ടയം ബാറിലെ അഭിഭാഷകയായ അഡ്വ. സിന്ധു ഗോപാലകൃഷ്ണന് പറയുന്നു. <br />കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലോ അവര്‍ക്കു ശല്യമു|ണ്ടാക്കുന്ന വിധത്തിലോ പ്രവര്‍ത്തിക്കുന്നതു കുറ്റകൃത്യമാണെന്ന അറിവ് }നമ്മുടെ യുവജനങ്ങള്‍ക്കുണ്ടാകണം. മൊബൈല്‍ ഫോണിലൂടെയും മറ്റും അശ്ലീല സന്ദേശം അയച്ചാല്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും.(ഉദാ: അസമയങ്ങളിലും സന്ദേശം അയയ്ക്കുന്നതും ഇത് ആവര്‍ത്തിക്കുന്നതും) സ്വകാര്യതയില്‍ കടന്നുകയറ്റം }നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയോ, പ്രദര്‍ശിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്എന്നിവയിലൂടെ തീവ്രവാദം പ്രചരിപ്പിച്ചാല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വൈകൃതങ്ങളും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ മൊബൈലില്‍ സൂക്ഷിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.<br />(അവസാനിച്ചു)sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-29601170613678485402010-08-08T13:30:00.000-07:002010-08-08T13:56:04.442-07:00മരണത്തിലേക്കൊരു മിസ്ഡ് കോള്‍-3മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ഒരു കലാലയത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. മാതാപിതാക്കള്‍ വിദേശത്ത്. കൂട്ടിന് മൊബൈല്‍ ഫോണും. വഴിതെറ്റി വന്ന ഒരു മിസ്ഡ് കോളാണ് ആ പെണ്‍കുട്ടിക്കു വിനയായത്. മിസ്ഡ് കോള്‍ എത്തിയത് ഒരു വൈകുന്നേരമാണ്. തിരികെ വിളിച്ചപ്പോള്‍ സൗമ്യ സ്വരമുള്ള ഒരു യുവാവ്. സോറി പറഞ്ഞ് ഫോണ്‍ വച്ചു. എന്നാല്‍, അന്നു രാത്രിയും ദിവ്യയ്ക്ക് അതേ }നമ്പരില്‍}നിന്നു തന്നെ മിസ്ഡ് കോളെത്തി. അതു തുടര്‍ന്നു മൊബൈലില്‍ക്കൂടിയുള്ള }നിരന്തര സല്ലാപമായി. ഒടുവില്‍ കോളജിനു പുറത്തുവച്ചുള്ള കൂടിക്കാഴ്ച അരുതാത്ത ബന്ധങ്ങളിലേക്കു }നീണ്ടു. ഒടുവില്‍ വിവാഹം കഴിക്കണമെന്ന ആവശ്യമുയര്‍ത്തിയപ്പോഴാണ് യുവാവിന്റെ തനിനിറം പുറത്തുവന്നത്. യുവാവ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നു കൂടുതല്‍ അന്വേഷണത്തില്‍ മനസിലായി. കാര്യമായ ജോലിയൊന്നുമില്ലാത്ത ഇയാള്‍ }നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായിരുന്നു. പെണ്‍കുട്ടിക്ക് മാതാപിതാക്കള്‍ വിദേശത്തു}നിന്ന് അയയ്ക്കുന്ന പണത്തില്‍}നിന്നു }നല്ലൊരു തുകയും സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തു. <br />മൊബൈലിലൂടെ കെട്ടിയുയര്‍ത്തിയ സ്വപ്നങ്ങളുടെ ചീട്ടുകൊട്ടാരം തകര്‍ന്നതറിഞ്ഞ ആ പെണ്‍കുട്ടിക്ക് ആഘാതം താങ്ങാനായില്ല. രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച }നിലയിലാണ് രാവിലെ ബന്ധുക്കള്‍ കണ്ടത്. വിദേശത്തെ ജോലി രാജിവച്ച് മാതാപിതാക്കള്‍ മകളെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകളുമായി }നാട്ടില്‍ കഴിയുന്നു.<br />ഇതു മൊബൈല്‍ പ്രണയങ്ങളുടെ ബാക്കിപത്രങ്ങളിലൊന്നുമാത്രം. ഇത്തരം }നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ കേരളത്തിലുട}നീളമുണ്ടാകുന്നത്. അത്യാവശ്യ ഫോണ്‍വിളികള്‍ക്കുള്ളതാണ് മൊബൈല്‍ ഫോണ്‍. ഇതു ദുരുപയോഗം ചെയ്യുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. അമ്പലപ്പുഴയിലെ പ്ലസ്ടു വിദ്യാര്‍ഥിനികളുടെ ആത്മഹത്യയ്ക്കും സമാന}സ്വഭാവമായിരുന്നു.<br />സഹപാഠികളായ വിദ്യാര്‍ഥികളുമായുണ്ടായ മൊബൈല്‍ പ്രണയത്തിന്റെ ഒടുവിലാണ് അമ്പലപ്പുഴയില്‍ മൂന്നു പ്ലസ്ടു വിദ്യാര്‍ഥിനികള്‍ ക്ലാസിനുള്ളില്‍ ജീവനൊാടുക്കിയത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍കാട്ടിയുള്ള ചൂഷണം താങ്ങാനാവാതെ വന്നതാണ് മൂന്നുപെണ്‍കുട്ടികളെയും സ്കൂള്‍ ക്ലാസ് മുറിക്കുള്ളില്‍ ജീവനൊാടുക്കുന്നതിനു പ്രേരിപ്പിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. സംഭവത്തില്‍ അറസ്റ്റിലായതും സഹപാഠികള്‍. ഇത്തരം }നിരവധി സംഭവങ്ങള്‍ കേരളത്തിലുടനീളമുണ്ടാകുന്നുണ്ടെങ്കിലും മിക്കതും പുറംലോകം അറിയാതെ പോവുകയാണ്. <br />പ്രണയത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും ഒടുവിലുണ്ടാകുന്ന ആത്മഹത്യാ കേസുകളിലെല്ലാം മൊബൈല്‍ ഫോണിന്റെ സാന്നിധ്യം കാണാനാവും. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇത്തരം സംഭവങ്ങള്‍ക്കു കൂടുതല്‍ ഇരയാകുന്നത്. ഈ പ്രായത്തിലുള്ള, പഠിക്കുന്ന കുട്ടികളെയാണ് എളുപ്പത്തില്‍ സ്വാധീനിക്കാനാവുക എന്നു മനസിലാക്കിയാണ് ചൂഷണത്തിനൊരുങ്ങുന്നവര്‍ ഇവരെ നോട്ടമിടുന്നതെന്നു വിദഗ്ധര്‍ പറയുന്നു. മാതാപിതാക്കളുടെ ശ്രദ്ധയില്ലാതെ വളരുന്ന കുട്ടികളും മാതാപിതാക്കള്‍ വിദേശത്തായ കുട്ടികളുമൊക്കെയാണ് ചൂഷണത്തിനിരയായി ജീവിതം ഹോമിക്കേണ്ടിവരുന്നവരില്‍ ഏറിയപങ്കുമെന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ എന്‍. വിപിന്‍ ചന്ദ്രലാല്‍ ചൂണ്ടിക്കാട്ടുന്നു. കൗണ്‍സലിംഗിനെത്തുന്നവരില്‍ കൂടുതല്‍ പങ്കും എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികളാണ.് ഇതില്‍ത്തന്നെ കൂടുതലും പെണ്‍കുട്ടികള്‍- ഡോ വിപിന്‍ ചന്ദ്രലാല്‍ പറഞ്ഞു.<br />തിരുവല്ലയിലെ പ്രശസ്തമായ ഒരു സ്കൂളില്‍ പഠിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിക്കുണ്ടായിരുന്നത് 16 മൊബൈലുകള്‍. പെണ്‍കുട്ടിയുടെ സഹപാഠികളും }നാട്ടുകാരുമായ സുഹൃത്തുക്കള്‍ വാങ്ങിക്കൊടുത്തതാണ് ഇവയില്‍ ഒട്ടുമിക്കവയും. പ്രണയക്കുരുക്കില്‍പ്പെട്ട് മാ}നസികനിലതന്നെ തകരാറിലായ പെണ്‍കുട്ടിയെ ആറുമാസത്തോളം }നീ| കൗണ്‍സലിംഗിനെത്തുടര്‍ന്നാണ് നേരെയാക്കാനായത്. വിദേശത്തു ജോലിയിലായിരുന്ന പെണ്‍കുട്ടിയുടെ മാതാവ് ഇപ്പോള്‍ ജോലി രാജിവച്ച് }നാട്ടില്‍ മകള്‍ക്കൊപ്പം കഴിയുന്നു. മുമ്പ് മൊബൈല്‍ ഫോണില്ലാതെ ജീവിക്കില്ലായെന്നു വാശിപിടിച്ചിരുന്ന പെണ്‍കുട്ടിക്ക് ഇപ്പോള്‍ മൊബൈല്‍ഫോണ്‍ കാണുന്നതുപോലും പേടിയാണ്.<br />തൊടുപുഴ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാകട്ടെ മണിക്കൂറുകളോളം സല്ലപിച്ചിരുന്നത് അയല്പക്കത്ത ചേട്ടന് വാങ്ങി }നല്കിയ മൊബൈലിലാണ്. വൈകുന്നേരം ആറുമണി മുതല്‍ ടിവിക്കുമുന്നില്‍ സീരിയലുകള്‍ കാണാന്‍ കുത്തിയിരിക്കുന്ന മാതാവാകട്ടെ ഇതൊന്നും അറിയാറില്ല.~ഒടുവില്‍ പെണ്‍കുട്ടി 'ഭാര്യയും മക്കളുമുള്ള അയല്‍വാസിക്കൊപ്പം }നാടുവിട്ടപ്പോഴാണ് വിവരം മാതാപിതാക്കള്‍ അറിയുന്നത്. മൂന്നുമാസത്തെ സുഖവാസത്തിനുശേഷം തിരിച്ചെത്തിയ പെണ്‍കുട്ടി ഇപ്പോള്‍ വീട്ടില്‍ ഒറ്റപ്പെട്ട }നിലയില്‍ കഴിയുന്നു.<br />കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലും കുറ്റങ്ങള്‍ ഒളിപ്പിക്കുന്നതിലും ആണ്‍കുട്ടികളെ അപേക്ഷിച്ചു പെണ്‍കുട്ടികള്‍ മുന്നിലാണെന്നു മനഃശാസ്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക സ്കൂളുകളിലും ആണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതു പെണ്‍കുട്ടികളാണത്രേ. മാത്രവുമല്ല }നുണകള്‍ പറഞ്ഞു പിടിച്ചു }നില്‍ക്കാനും ഇവര്‍ക്കു കഴിയുന്നു. സ്കൂളുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്നു }നിയമമുണ്ടെങ്കിലും പല സ്കൂള്‍ കുട്ടികളുടെയും കൈവശം ഫോണുണ്ട|്. അധ്യാപകര്‍ക്കു പരിശോധിക്കാമെങ്കിലും പീഡനാരോപണം പോലെയുള്ള പ്രശ്നങ്ങള്‍ 'ഭയന്ന് മിക്കവരും ഇതിനു തുനിയാറില്ലെന്നു മാത്രം. തങ്ങളുടെ മക്കളെ കുഴപ്പത്തിലേക്കു ചാടിക്കുന്ന മൊബൈല്‍ ഫോണ്‍ വേണോയെന്നു മാതാപിതാക്കളാണു തീരുമാ}നിക്കേണ്ടത്. ഇക്കാര്യത്തില്‍ അധ്യാപകരെക്കാളേറെ ചെയ്യാനാവുക മാതാപിതാക്കള്‍ക്കു തന്നെയാണ്. <br />ഇടുക്കി ജില്ലയിലെ ഒരു സ്കൂളില്‍ പരിശോധനക്കെത്തിയ പോലീസ് കുട്ടികള്‍ പൊന്തക്കാട്ടില്‍ എറിഞ്ഞു കളഞ്ഞ മൊബൈല്‍ പരിശോധിച്ചു ഞെട്ടിപ്പോയി. }നിറയെ }നീലച്ചിത്രങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. മാതാപിതാക്കളെ വിളിച്ചുവരുത്തിയശേഷം അവരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികളെ താക്കീതു}നല്‍കിയാണ് പോലീസ് വിട്ടയച്ചത്.<br />കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളില്‍ മൊബൈല്‍ }നിരോധനമുണ്ടായപ്പോള്‍ കുട്ടികള്‍ സമീപത്തുള്ള മാവിലാണ് അവ സൂക്ഷിച്ചുവച്ചത്. പരിശോധന} }നടത്തിയ സ്കൂള്‍ അധികൃതര്‍ക്കു കണ്ടെത്താനായത് മുപ്പത്തഞ്ചിലധികം മൊബൈലുകള്‍. മരത്തില്‍നിന്നു കണ്ടെടുത്ത മൊബൈലുകള്‍ ഏറ്റുവാങ്ങാന്‍ വിദ്യാര്‍ഥികള്‍ ആരുമെത്തിയില്ലെന്നുമാത്രം.<br />മിസ്ഡ് കോളിനു പിറകിലെ കാമുകനെ കാണാന്‍ മംഗലാപുരത്തു}നിന്നു കുമളിയിലെത്തിയ }നഴ്സിംഗ് വിദ്യാര്‍ഥിനിയെ രക്ഷിച്ചത് പോലീസായിരുന്നു. രണ്ടുമാസം മുമ്പാണ് സംഭവം. ഒരു വൈകുന്നേരം പെണ്‍കുട്ടിയുടെ മൊബൈലിലേക്കു വന്ന മിസ്ഡ് കോളില്‍}നിന്നായിരുന്നു ബന്ധത്തിന്റെ തുടക്കം. കാമുകനെ} കാണാനിറങ്ങിയെ പെണ്‍കുട്ടി മംഗലാപുരത്തു}നിന്നു കണ്ണൂരിലെത്തി. ബസില്‍ കോട്ടയത്തെത്തി രാത്രി പത്തുമണിയോടെ കുമളിക്കുള്ള ബസ് പിടിച്ചു. കുമളിക്കുള്ള ബസിലിരുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ബസ് വണ്ടിപ്പെരിയാറ്റിലെത്തിയപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. <br />പെണ്‍കുട്ടിയെ പോലീസ് ചോദ്യംചെയ്തപ്പോഴാണ് കാമുകനെ} കാണാന്‍ പോവുകയാണെന്നും മിസ്ഡ് കോള്‍ വഴിയുള്ള ബന്ധമാണെന്നും മനസിലായത്. ഇതേസമയം പെണ്‍കുട്ടിയില്‍}നിന്നു ലഭിച്ച വിവരങ്ങള}നുസരിച്ച് കുമളിയില്‍ കാത്തു}നിന്ന കാമുകനെ} കുമളി പോലീസും പിടികൂടിയിരുന്നു. കാമുകനെ} നേ}രിട്ടു കണ്ടതോടെ പെണ്‍കുട്ടിയുടെ സങ്കല്പങ്ങളെല്ലാം ആവിയായി. കാണാന്‍ സുന്ദരിയായ പെണ്‍കുട്ടി മൊബൈല്‍ പ്രണയത്തിലൂടെ 'ഭാവനയില്‍ കണ്ട| സുന്ദരനും സുമുഖനും പകരം കാണാനായത് }നിറംകുറഞ്ഞ് മെലിഞ്ഞ പതിനെട്ടുകാര}െ. പത്തനംതിട്ട സ്വദേശിയായ യുവാവ് തേനിയില്‍ കോളജ് വിദ്യാര്‍ഥിയായിരുന്നു. ഒടുവില്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി അവരുടെകൂടെ പോലീസ് യുവാവിനെയും പെണ്‍കുട്ടിയെയും പറഞ്ഞുവിടുകയായിരുന്നു. അര്‍ധരാത്രിയില്‍ കുമളിയിലെത്തിയ പെണ്‍കുട്ടി സമയത്ത് പോലീസിന് ഇടപെടാന്‍ കഴിഞ്ഞതിനാല്‍ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍പ്പെടാതെ രക്ഷപ്പെട്ടു. <br />റാന്നിയില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ജീവെനാടുക്കിയ സംഭവത്തിനു പിന്നില്‍ സഹോദരിമാരിലൊരാളുടെ മൊബൈല്‍ പ്രണയമായിരുന്നു. വാഗമണില്‍ കമിതാക്കള്‍ കൊക്കയില്‍ ചാടി ജീവനൊടുക്കിയതിനു തലേന്ന് മകളുടെ അമിതമായ ഫോണ്‍വിളി കണ്ടെത്തിയ പിതാവ് ശാസിക്കുകയും മൊബൈല്‍ സിംകാര്‍ഡ് }നശിപ്പിച്ചുകളയുകയും ചെയ്തിരുന്നു.<br /><br />മൊബൈല്‍ ഫോണിന്റെ വിവേകമില്ലാതെയുള്ള ഉപയോഗത്തിലൂടെ കൗമാരക്കാര്‍ }നാശത്തിന്റെ വഴിയാണ് സ്വയം തുറക്കുന്നത്. കാമുകനുമൊത്തുള്ള സ്വകാര്യ }നിമിഷങ്ങളില്‍ പകര്‍ത്തുന്ന ഒരു ഫോട്ടോ ആയിരിക്കാം പിന്നീട് പെണ്‍കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്നത്. കൂട്ടുകാരുടെ മുന്നില്‍ പൗരുഷം പ്രകടിപ്പിക്കുന്നതിനും മറ്റുമാണ് പലരും മൊബൈല്‍ ചിത്രങ്ങള്‍ കൂട്ടുകാരെ കാണിക്കുന്നത്. ഇത് പിന്നീട് അവര്‍ക്കു തന്നെ വിനയായി മാറുന്നു. <br />ഇന്നത്തേതുപോലെ ഫോണ്‍വിളി അത്ര എളുപ്പമല്ലാതിരുന്നകാലത്ത് കത്തുകളിലൂടെയും മറ്റുമാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ഇതിനു മാറ്റം വന്നിരിക്കുന്നു. താന്‍ മരിക്കുന്നതിന്റെ ശബ്ദം കാമുകിയെ ഫോണിലൂടെ കേള്‍പ്പിച്ചാണ് ഒരു കാമുകന് ജീവെനാടുക്കിയത്. ത്രീജി യുഗത്തില്‍ താളംതെറ്റിയ മനസുകള്‍ ഇതു ലൈവാക്കി കാട്ടാനാവും ശ്രമിക്കുക. താന്‍ ജീവെനാടുക്കുന്നതിന്റെ ദൃശ്യം കാമുകന് കാമുകിയെ വെബ്കാമിലൂടെ കാട്ടിയ സംഭവവുമുണ്ടായി. <br />വിവിധ കമ്പനികള്‍ സൗജന്യമായി }നല്കുന്ന എസ്എംഎസ്, കോള്‍ ഓഫറുകളാണ് മിക്കവരെയും മൊബൈല്‍ ഫോണിന്റെ അടിമയാക്കുന്നതും അരുതാത്ത ബന്ധങ്ങളിലേക്കു കൊണ്ടുചെന്നെത്തിക്കുന്നതും. രാത്രികാലങ്ങളിലാണ് ഇത്തരം എസ്എംഎസുകളുടെയും കോളുകളുടെയും പ്രവാഹം. വിദ്യാര്‍ഥികളില്‍ മിക്കവരും അയയ്ക്കുന്ന മെസേജുകളില്‍ '}നല്ലൊരുപങ്ക് അശ്ലീലം കലര്‍ന്നവയായിരിക്കും. കേസേന്വഷണത്തിന്റെ 'ഭാഗമായി ഒരു പ്രശസ്ത കോളജിനു സമീപത്തെ ടവറില്‍}നിന്നുള്ള കോളുകളും മെസേജുകളും പരിശോധിച്ച പോലീസിനു കേള്‍ക്കാനായത് വിദ്യാര്‍ഥികള്‍ തമ്മില്‍ രാത്രികളില്‍ }നടത്തുന്ന അശ്ലീല സംഭാഷണങ്ങളാണ്.<br />മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ കുട്ടികള്‍ക്കു }നിഷേധിക്കുന്നതിനു പകരം അവര്‍ക്ക് അതിന്റെ ഗുണദോഷങ്ങള്‍ പറഞ്ഞുകൊടുക്കുകയാണു വേണ്ടതെന്നു തിരുവനന്തപുരം ചൈല്‍ഡ് ഡവലപ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ എം.കെ.സി. }നായര്‍ പറയുന്നു. എന്നാല്‍ കൗമാരക്കാരായ കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‍കരുതെന്നാണ് കുമളി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ അനില്‍ ശ്രീനിവാസ് അഭിപ്രായപ്പെടുന്നത്.<br /><br /><br />(തുടരും)sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-49028195629838695772010-08-06T12:54:00.000-07:002010-08-06T13:08:00.847-07:00മരണത്തിന്റെ നീരാളിപ്പിടിത്തത്തില്‍ കൗമാരം -2മാര്‍ച്ച് മാസത്തിലെ ഒരു വൈകുന്നേരമാണ് കുട്ടനാട് എന്‍ജിനീയറിംഗ് കോളജിലെ ഒരു വിദ്യാര്‍ഥിയെ താമസസ്ഥലത്തു തൂങ്ങിമരിച്ച }നിലയില്‍ കണ്ടെത്തിയത്. സഹപാഠിയായ വിദ്യാര്‍ഥിനിയുമായുണ്ടായ പ്രണയബന്ധമാണ് മരണത്തിനു കാരണമായതെന്നു പറയപ്പെടുന്നു. ഏതാനുംദിവസങ്ങള്‍ക്കുശേഷം കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും വീടിനുള്ളില്‍ ജീവനൊടുക്കി. <br />ഫെബ്രുവരിയില്‍ പത്തനംതിട്ട ജില്ലയിലെ മുട്ടത്തുകോണം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിനിയും കോന്നി ളാക്കാട്ടൂര്‍ സ്വദേശിയായ പത്തൊമ്പതുകാരനും ജീവെനാടുക്കിയത് പ്രണയ}ൈരാശ്യത്തിലാണ്. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവത്രേ.<br />ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷഫലം പുറത്തുവന്നതിനുശേഷം കോട്ടയം, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി പത്തോളം വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. <br />ഗ്രേഡിംഗ് ഏര്‍പ്പെടുത്തിയതിനുശേഷം വിദ്യാര്‍ഥികളുടെ ആത്മഹത്യാ }നിരക്കില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആത്മഹത്യാ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ കൂടുതല്‍പ്പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്.<br />എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നശേഷവും }നിരവധി ആത്മഹത്യകള്‍ സംസ്ഥാ}നത്തുടന}ീളമുണ്ടായി. എസ്എസ്എല്‍സി ഫലം കാത്തിരുന്ന കൂട്ടുകാരികളായ പെണ്‍കുട്ടികളെ പരവൂര്‍ ലെവല്‍ക്രോസിനു സമീപം ട്രെയിന്‍തട്ടി മരിച്ച}നിലയില്‍ കണ്ടെത്തി. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇവര്‍. ഒരാള്‍ തോറ്റുപോകുമെന്ന ഭയംമൂലമോ അഥവാ ജയിച്ചാല്‍ വ്യത്യസ്ത സ്കൂളുകളില്‍ പ്രവേശനം കിട്ടി പിരിയേണ്ടിവരുമോ എന്ന മേനാവിഷമത്താലോ ആകാം ആത്മഹത്യയെന്നു പോലീസ് പറയുന്നു. <br />തിരുവല്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തയ്യല്‍ സ്കൂളില്‍ മരിച്ച}നിലയില്‍ കണ്ടെത്തിയതു അഞ്ചുമാസംമുമ്പാണ്. മൊബൈല്‍ ഫോണ്‍ വാങ്ങി }നല്കാതിരുന്നതിന്റെപേരിലും ടിവി കാണാന്‍ സമ്മതിക്കാത്തതിന്റെപേരിലും മാതാപിതാക്കള്‍ ശാസിച്ചതിന്റെ പേരിലുമെല്ലാം കൗമാരക്കാര്‍ ജീവനൊാടുക്കുന്നത് പുതുമയല്ലാതായി മാറിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അടുത്ത കാലത്തുണ്ടായ രണ്ട|് ആത്മഹത്യകള്‍ ഇത്തരത്തിലുള്ളതായിരുന്നു. എസ്എസ്എല്‍സി വിദ്യാര്‍ഥിയായ പതി}നഞ്ചുകാരന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി }നല്കാന് മാതാപിതാക്കള്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് ജീവെനാടുക്കി. സ്കൂളില്‍}നിന്നു വൈകിയെത്തിയതിനു മാതാവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതി}നാറുകാരിയും ജീവിതമവസാനിപ്പിച്ചു.<br />വീട്ടിലിരുന്ന പണമെടുത്ത് മാതാപിതാക്കള്‍ അറിയാതെ പത്ത}നംതിട്ട ജില്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ വാങ്ങിയത് ജന}ുവരിയിലാണ്. അ}നുവാദമില്ലാതെ വാങ്ങിയ മൊബൈല്‍ പിതാവ് കടയില്‍ തിരികെകൊണ്ടുപോയി കൊടുക്കുകയും മക}െ ശാസിക്കുകയും ചെയ്തു. മുറിക്കുള്ളില്‍ കടന്നു കതകടച്ച മകന്റെ ചേതനയറ്റ ശരീരമാണ് പിന്നീട് മാതാപിതാക്കള്‍ക്കു കാണാ}നായത്. ഏകമകന്റെ വേര്‍പാടു താങ്ങാനാവാതെ മാതാപിതാക്കള്‍ കണ്ണീരുമായി കഴിയുന്നു. <br />മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‍കാത്തതിന്റെ പേരില്‍ പതിനഞ്ചുകാരന് മാതാപിതാക്കളുമായി കലഹിച്ച് വെള്ളക്കെട്ടില്‍ ചാടിമരിച്ചത് കഴിഞ്ഞ ദിവസമാണ്. കൊല്ലം ജില്ലയിലായിരുന്നു സംഭവം. കൊല്ലം ജില്ലയിലെ തെന്മലയില് രക്ഷാകര്‍ത്താക്കളുമായി കലഹിച്ചു വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത് കഴിഞ്ഞമാസമാണ്. സുഹൃത്തിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തുമെന്നറിഞ്ഞതിനെത്തുടര്‍ന്നാണ് ഒരു വിദ്യാര്‍ഥി}നി കൈത്ത| മുറിച്ച് ജീവെനാടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞമാസമാണ് പ്ലസ്ടുവിദ്യാര്‍ഥിനികളായ രണ്ടു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും അടങ്ങുന്ന സംഘം വീടുവിട്ടിറങ്ങിയത്. ഇതില്‍ ഒരാണ്കുട്ടിയുടെ വീടിനു സമീപത്തെ അമ്പലത്തിലെ ഉത്സവത്തിന് രക്ഷാകര്‍ത്താക്കളുടെ അനുവാദമില്ലാതെ പോയതിനു വീട്ടുകാര്‍ ശാസിച്ചതിനാലാണ് വീട്ടുകാരുമായി കലഹിച്ച് വീടുവിട്ടതെന്നു പറയുന്നു. ഏഴുപേരും സംഘമായി തമിഴ്നാട്ടിലെ ചെങ്കോട്ട, മധുര എന്നിവിടങ്ങളില്‍ സഞ്ചരിച്ചശേഷം കൂട്ടത്തിലെ ഒരാണ്കുട്ടിയുടെ സഹോദരിയുടെ ആര്യങ്കാവിലെ വീട്ടിലെത്തി. കുട്ടികള്‍ ഒരുമിച്ചെത്തിയതില്‍ സംശയം തോന്നിയ സഹോദരി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ സംഘത്തിലെ ഒരു പെണ്‍കുട്ടി ബാത്ത്റൂമില്‍ കയറി കൈത്ത| മുറിക്കുകയായിരുന്നു. രക്തംവാര്‍ന്നതിനെത്തുടര്‍ന്ന് }നിലവിളിച്ച പെണ്‍കുട്ടിയുടെ ശബ്ദംകേട്ടാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രഥശുശ്രൂഷ }നല്കി. പിന്നീട് പോലീസെത്തി കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും മാതാപിതാക്കളെ ഏല്‍പ്പിക്കുകയുമായിരുന്നു. <br />കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മാ}നസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വീട്ടുകാരുടെ പഠിക്കാ}നുള്ള }നിര്‍ബന്ധം, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, കുടുംബബന്ധങ്ങളിലെ താളപ്പിഴകള്‍, മാതാപിതാക്കളുടെ അമിതമായ ശകാരങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയെല്ലാം കൗമാരക്കാരെ വിഷാദരോഗത്തിലേക്കു }യിക്കുന്നുണ്ട്. മറ്റുകുട്ടികള്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന മാര്‍ക്ക് തന്റെ മക്കള്‍ക്കും ലഭിക്കണമെന്നു മാതാപിതാക്കള്‍ വാശിപിടിക്കുന്നതു കുട്ടികളില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം വളര്‍ത്തുന്നു. വീട്ടില്‍}നിന്നു വേണ്ടത്ര സ്നേഹവും കരുതലും ലഭിക്കാത്ത കുട്ടികളിലാണ് ജീവനൊടുക്കാനുള്ള പ്രവണതയും വിഷാദരോഗവും കൂടുതലായി കണ്ടുവരുന്നത്. പത്തെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കുട്ടികള്‍ക്കു മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടാനും സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്താനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ഫ്ളാറ്റുകളിലും മറ്റും തളച്ചിടപ്പെടുന്ന കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇതാണ് കൂടുതല്‍ പ്രശ്}ങ്ങളിലേക്കു }നയിക്കുന്നതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസറായ ഡോ. പത്മകുമാര്‍ പറയുന്നു. കുട്ടികള്‍ക്ക് എന്താണിത്ര പ്രശ്നങ്ങളെന്ന് എല്ലാ മാതാപിതാക്കളും ചോദിക്കാറുണ്ട്. എന്നാല്‍, മിക്ക മാതാപിതാക്കളും പലകാര്യങ്ങളിലും കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയാറുപോലുമില്ല. ഇത്തരം അടിച്ചേല്‍പ്പിക്കലുകളില്‍}നിന്നു|ണ്ടാകുന്ന ഒറ്റപ്പെടലുകളില്‍}നിന്നാണ് മിക്ക കുട്ടികളും അവസാനം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതെന്ന് ഡോ. പത്മകുമാര്‍ ചൂ|ണ്ടിക്കാട്ടുന്നു. <br />സ്കൂള്‍, കോളജ് വിദ്യാര്‍ഥികളായ കൗമാരക്കാര്‍ കടുത്ത സമ്മര്‍ദം അ}നുഭവിക്കുന്നവരാണെന്നു പഠ}നങ്ങള്‍ തെളിയിക്കുന്നു. സ്കൂളിലോ കോളജിലോ വീട്ടിലോ ഇതു കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിയാതെ പോകുന്നിടത്താണ് കുട്ടികള്‍ ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്. മുന്‍പരിചയമില്ലാത്ത അധ്യാപകര്‍ കുട്ടികളെ കൈകാര്യം ചെയ്യുന്നതും പ്രായമോ പക്വതയോ ഇല്ലാത്ത അധ്യാപകരുടെ സമീപ}നങ്ങളും പ്രശ്}നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നാണ് തിരുവ}ന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി. }നായര്‍ പറയുന്നത്. <br />മുമ്പ് സ്കൂളുകളിലെല്ലാം മുതിര്‍ന്ന അധ്യാപകര്‍ കുട്ടികളെ }നിരീക്ഷിക്കുകയും അവരുടെ പ്രശ്നങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. കുട്ടികളിലുണ്ടാകുന്ന നേ}രിയ മാറ്റംപോലും അവര്‍ക്കു തിരിച്ചറിയാനാവുമായിരുന്നു. എന്നാല്‍, ഇന്നുള്ള അധ്യാപകര്‍ക്ക് അതിനു കഴിയുന്നില്ല. മിക്കവരും അധ്യാപനം കേവലം ജോലിയായി മാത്രമാണ് കാണുന്നതെന്ന് ആക്ഷേപമുണ്ട്. ജോലിക്കു പരിയായി കുട്ടികളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാ}േനാ ആത്മബന്ധം സ്ഥാപിക്കാേനാ അധ്യാപകര്‍ തയാറാകുന്നില്ല. ഒപ്പം അണുകുടുംബങ്ങളില്‍ ജീവിക്കുന്നവര്‍ കൂടിയാകുമ്പോള്‍ കുട്ടികള്‍ക്കു വേറെ ആശ്രയങ്ങളില്ലാതാവുന്നു. ഇത്തരത്തില്‍ സമ്മര്‍ദം താങ്ങാ}നാവാതെയാണ് മിക്കവരും ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത്; ഡോ.എം.കെ.സി. }നായര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവര്‍ പലപ്പോഴും വിഷാ ദരോഗത്തിനടിമകളുമായിരിക്കും.<br />വിഷാദരോഗം പലവിധത്തിലാണ് ഉ|ണ്ടാകുന്നത്. കുടുംബ സാഹചര്യങ്ങളും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. കുട്ടികളോട് എല്ലാം വേണ്ടായെന്നുപറഞ്ഞു വിലക്കുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടത്. മറിച്ച,് }നന്മയും തിന്മയും തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം.<br />യുവജനങ്ങളുടെ ആത്മഹത്യകളിലെല്ലാംതന്നെ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രധാനവില്ലനായി കടന്നുവരുന്നുണ്ട.് പെണ്‍കുട്ടികളില്‍ ഭൂരിഭാഗത്തിനും മരണത്തെ അഭയം പ്രാപിക്കേണ്ടിവരുന്നത് മൊബൈല്‍ ബന്ധങ്ങള്‍ വഴിയാണെന്നു പോലീസ് തന്നെ പറയുന്നു. കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‍കുന്നത് അവര്‍ക്കു മരണത്തിലേക്കു വഴികാട്ടുന്നതുപോലെയാണെന്നു }നിരവധി സംഭവങ്ങളിലൂടെ കാണാനാവും. ഇതേക്കുറിച്ചു }നാളെ.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-74834684343959083652010-07-19T13:15:00.000-07:002010-07-19T13:20:44.769-07:00അടുപ്പത്തിനൊടുവില്‍ ആത്മഹത്യാ മുനമ്പിലേക്ക്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgk2vc1uDXLhOrqiQztFKtfnCpJX-8ppp1YgOO6JbSkhEAXMRelSF4gxzvdd5dp7UQ3vSz8evN2pKXF3X9BHOBLodmtRDMbhnKZ4WC_z89yZcWstjlo_5VysF-7_p77hln9dFlqGanBids/s1600/pics.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 284px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgk2vc1uDXLhOrqiQztFKtfnCpJX-8ppp1YgOO6JbSkhEAXMRelSF4gxzvdd5dp7UQ3vSz8evN2pKXF3X9BHOBLodmtRDMbhnKZ4WC_z89yZcWstjlo_5VysF-7_p77hln9dFlqGanBids/s320/pics.jpg" border="0" alt=""id="BLOGGER_PHOTO_ID_5495714777852074834" /></a><br />വിദ്യാസമ്പന്നരെന്ന് അഭിമാ}ിക്കുന്ന യുവജ}ങ്ങള് ജീവ}ൊടുക്കുന്ന കഥകള്‍ പത്രത്താളുകളില്‍ സ്ഥിരം സ്ഥാ}ംപിടിക്കുന്ന വാര്‍ത്തകളായി. സഹപാഠിയോടൊപ്പം ജീവ}ൊടുക്കുന്ന വിദ്യാര്‍ഥികളും ഭര്‍ത്താവി}െ ഉപേക്ഷിച്ച് കാമുക}ോടൊപ്പം പോയി ഒടുവില്‍ സ്വയം മരണം വരിക്കുന്ന യുവതികളും ...മൊബൈല്‍ ഫോണി}ും }ഷ്ടപ്രണയത്തി}ും തുടങ്ങി പരീക്ഷയിലെ പരാജയത്തി}ു വരെ, എന്തി}ുംഏതി}ും മരണത്തില്‍ അഭയം പ്രാപിക്കുന്ന പ്രവണത ഇവിടത്തെ യുവജ}ങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. എന്തുകൊ|് അവര്‍ മരണത്തിലേക്കു }ടന്നടുക്കുന്നു? കേരളത്തിലെ യുവജ}ങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെപ്പറ്റി ഒരു അന്വേഷണം<br />ആത്മഹത്യാമുമ്പിലെഅല്പ്പ പ്രാണനുകള്‍ <br /><br />പതിവു പോലെ അന്നു രാവിലെയും ആ ഇരുപത്തൊന്നുകാരി വീട്ടില്‍}ിന്നു ജോലിക്കിറങ്ങി. രാവിലെ മുതല്‍ തന്നെ ജോലികളില്‍ ആകെക്കൂടി ഒരു പന്തികേടു ദൃശ്യമായിരുന്നു. ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപ}ത്തില്‍ സ്വന്തം പേരില്‍ }ിക്ഷേപിച്ചിരുന്ന10,000 രൂപയുടെ രസീത് മാതാവി}െ ഏല്‍പ്പിച്ചിട്ടാണ് അവള് വീട്ടില്‍}ിന്നിറങ്ങിയത്. പതിവി}ു വിരുദ്ധമായി }ടന്നകലുന്നതി}ു മുന്‍പ് അവള് വീട്ടിലേക്ക് ഒന്നു തിരിഞ്ഞു}ോക്കിയിരുന്നു. രാത്രിയേറെയായിട്ടും വീട്ടിലെത്താതിരുന്ന യുവതിയെത്തിരക്കിയിറങ്ങിയവര്ക്ക് അവളുടെ ചേത}യറ്റ ശരീരമാണു ക|ുകിട്ടിയത്. ഇത് വാഗമണിലെ കൊക്കയില്‍ കാമുക}ൊപ്പം ചാടി ജീവ}ൊടുക്കിയ പെണ്‍കുട്ടിയുടെ കഥ. മകളുടെ അമിതമായ ഫോണ്‍വിളിക്കെതിരേ പിതാവ് താക്കീതു ചെയ്യുകയും സിംകാര്‍ഡ് }ശിപ്പിച്ചുകളയുകയും ചെയ്തതാണ് ജീവ}ൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു പറയുന്നു. എന്നാല്‍, തങ്ങളുടെ സുഹൃദ്ബന്ധം എല്ലാവരും തെറ്റിദ്ധരിച്ചതാണ് ജീവ}ൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇരുവരുടെയും ആത്മഹത്യാക്കുറിപ്പിലുള്ളത്. സ്വകാര്യ പണമിടപാടു സ്ഥാപ}ത്തിലെ ജീവ}ക്കാരായിരുന്നു മരിച്ച യുവാവും യുവതിയും. കാണാതായി ആറു ദിവസങ്ങള്‍ക്കുശേഷമാണ് വാഗമണി}ടുത്ത് കോലാഹലമേട് കൊക്കയില്‍ }ിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ ക|െത്തിയത്. എംസിഎ ബിരുദധാരിണിയായിരുന്നു യുവതി. ഭാര്യയും കുഞ്ഞുമുള്ള യുവാവി}ൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഇരുവരെയും ജീവ}ൊടുക്കാന്‍ പ്രേരിപ്പിച്ചത്രേ. ഇത് ഒരു സംഭവം മാത്രം. സാക്ഷരതയില്‍ ഒന്നാംസ്ഥാ}ം പുലര്‍ത്തുന്ന, സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നത}ിലവാരം പുലര്‍ത്തുന്നവരുടെ }ാടെന്ന് അറിയപ്പെടുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ പുതുമയല്ലാതായിട്ടു|്. പാലക്കാടുകാരിയായ യുവതിയും പാലാ സ്വദേശിയായ യുവാവും അടുത്തിടെയാണ് ചങ്ങ}ാശേരിയിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തശേഷം ജീവ}ൊടുക്കിയത്. യുവതിക്ക് ഭര്‍ത്താവും ഒരു കുഞ്ഞുമു|്. ഭര്‍ത്താവ് വിദേശത്താണ്. ഷൊര്‍ണൂരില്‍ ഒരു ആശുപത്രിയില്‍ ജീവ}ക്കാരിയായ യുവതി അവിടെവച്ചാണ് ഭാര്യയും മക്കളുമുള്ള യുവാവുമായി അടുപ്പത്തിലായത്. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളായി ആരുമെത്തിയില്ല. ഒടുവില്‍ താന്‍ ഉപേക്ഷിച്ചുപോന്ന ഭര്‍ത്താവുതന്നെ വേ|ിവന്നു അവളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍. ഭാര്യയെ കാണാതായതി}െത്തുടര്‍ന്ന് പോലീസില്‍ പരാതി }ല്കി സ്വന്തം }ിലയില്‍ അ}്വേഷണം തുടരുകയിരുന്നു ഭര്‍ത്താവ്. ഇതി}ിടയിലാണ് ഭാര്യയുടെ മരണവിവരം അറിഞ്ഞത്. മരിച്ച യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാ}ാ}ുള്ള സമ്മതപത്രത്തില്‍ സ്വന്തം കുഞ്ഞി}െയും മാറോടുചേര്‍ത്ത്, കരഞ്ഞുകൊ|് ഒപ്പിട്ടുകൊടുക്കുന്ന ഭര്‍ത്താവിന്റെ ദൃശ്യം }ൊമ്പരക്കാഴ്ചയായി.പാമ്പാടിയിലെ യുവാവും ഷൊര്‍ണൂരിലെ യുവതിയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും തങ്ങളുടെ ജീവിതപങ്കാളികളെയും ഏകാന്തതയുടെ ലോകത്തേക്കു തള്ളിവിട്ടാണ് മരണത്തിന്റെ ചിറകിലേറിയത്. (ഉറ്റവരെയും ഉടയവരെയും മറന്നു മരണത്തിന്റെ ചിറകിലേറിയ ഇവര്‍ കേരളത്തിന്റെ മ}സാക്ഷിക്കു മുന്നില്‍ത്തന്നെ ചോദ്യചിഹ്നമാവുകയാണ്.)അയല്‍വാസിയായ യുവാവിന്റെ പീഡ}ത്തെത്തുടര്‍ന്ന് റാന്നിയില്‍ സഹോദരിമാര്‍ ജീവ}ൊടുക്കിയത് മൂന്നുമാസം മുന്‍പാണ്. പെണ്‍കുട്ടികളിലൊരാള്‍ക്ക് അയല്‍വാസിയായ യുവാവുമായി മൊബൈല്‍ ഫോണ്‍വഴി പ്രണയമുദിച്ചതാണ് പെണ്‍കുട്ടികളെ ജീവ}ൊടുക്കുന്നതില് വരെയെത്തിച്ചത്. സംഭവത്തില്‍ അയല്‍ വാസിയായ യുവാവ് അറസ്റ്റിലായി. ഇത്തരം സംഭവങ്ങളില്‍ ഒടുവിലത്തേതെന്നു പറയാവുന്നതാണ് കാമുകന്റെ വീട്ടില്‍ പതി}േഴുകാരിയെ തീപ്പൊള്ളലേറ്റു മരിച്ച}ിലയില്‍ ക|െത്തിയ സംഭവം. കൊല്ലം സ്വദേശി}ിയായ പെണ്‍കുട്ടിയെയാണ് ചിതലിയിലുള്ള കാമുകന്റെ വീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച}ിലയില്‍ ക|െത്തിയത്. കേരളത്തിലെ ആത്മഹത്യാ}ിരക്കില് ഏതാ}ും വര്‍ഷങ്ങളായി കുറവാണു രേഖപ്പെടുത്തുന്നത്. കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞതാണ് ഇതി}ു കാരണം. മുന്‍പ് കര്‍ഷക ആത്മഹത്യകളാണ് കൂടുതല്‍ ഉ|ായിരുന്നത്. കാര്‍ഷികകടം എഴുതിത്തള്ളലും, കാര്‍ഷിക വിളകള്‍ക്കു മെച്ചപ്പെട്ട വില ലഭിക്കുന്നതും വായ്പ തിരിച്ചീടാക്കലില് ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്ന ഉദാര സമീപ}ങ്ങളുമെല്ലാം കര്‍ഷകരുടെ ആത്മഹത്യാ }ിരക്കു കുറയാന്‍ കാരണമായി. ഇതി}ു കുറവു സംഭവിച്ചപ്പോള്‍ യുവജ}ങ്ങളുടെയും കൗമാരക്കാരുടെയും ആത്മഹത്യ ഭീതിദമായതോതില് വര്‍ധിച്ചുവരികയാണ്. സംസ്ഥാ} ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2009 ല്‍ 15}ും 30 }ും മധ്യേ പ്രായമുള്ള 1896 പേരാണ് ജീവ}ൊടുക്കിയത്. 2009 ല്‍ 274 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തതെങ്കില്‍ 2010 ജ}ുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ മാത്രം 57 വിദ്യാര്‍ഥികളാണ് ജീവ}ൊടുക്കിയത്. 2009 ല്‍ 189 കമിതാക്കള്‍ പ്രണയ}ൈരാശ്യത്തില് ജീവ}ൊടുക്കി. പ്രണയ}ൈരാശ്യവും പരീക്ഷയിലെ പരാജയവും മൊബൈല്‍ ചതിക്കുഴികളും ലൈംഗിക പീഡ}വും ഉള്‍പ്പെടെയുള്ള }ിരവധി കാരണങ്ങളാണ് ഇത്തരം ആത്മഹത്യകള്‍ക്കു കാരണമായി അധികൃതര്‍ ചൂ|ിക്കാട്ടുന്നത്. യുവജ}ങ്ങളുടെ ആത്മഹത്യകളിലൊന്നും തന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഒരു കാരണമായിരുന്നില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.ശ്രദ്ധിക്കേ|ത് കുടുംബാംഗങ്ങള്യുവജ}ങ്ങളുടെ ആത്മഹത്യകള്‍ ഭൂരിഭാഗവും പ്രണയവുമായി ബന്ധപ്പെട്ടു|ാകുന്നവയാണ്. പെട്ടെന്നുള്ള അടുപ്പത്തിന്റെ പേരില്‍ പറയുന്നതെല്ലാം വിശ്വ സിച്ച് സങ്കല്പ്പലോകത്തിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് കാമുകന് വിവാഹിത}ോ തട്ടിപ്പുകാര}ോ ആണെന്നറിയുമ്പോള്‍ പിടിച്ചു}ില്ക്കാ}ാവാതെ വരുന്നു. പ്രണയത്തിന്റെ പേരില്‍ വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികളില്‍ }ല്ലൊരു ശതമാ}വും ചതിയില്പ്പെടുകയാണു പതിവ്. ഇതാണ് പിന്നീട് ആത്മഹത്യയില്‍ കലാശിക്കുന്നത്. കുമളി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ അ}ില് ശ്രീ}ിവാസ,് പറയുന്നത് മാസത്തില്‍ ഇത്തരം മൂന്നു}ാലു കേസുകളെങ്കിലും അ}്വേഷണത്തി}് വരാറു|് എന്നാണ്. അപക്വമായ മ}സുകളില്‍ പെട്ടെന്നു|ാകുന്ന ഭ്രമങ്ങളാണ് പ്രണയത്തിലേക്കു വഴിമാറുക. ഇത്തരം സമയങ്ങളില്‍ മറ്റുള്ളവര്‍ പറയുന്നത് അംഗീകരിക്കാ}ും യുവജ}ങ്ങള് തയാറാകില്ല. പ്രണയത്തി}ും വിവാഹത്തി}ും വീട്ടില്‍}ിന്നുള്ള സമ്മതം ലഭിക്കാതാകുമ്പോള്‍ മിക്കവരും ആത്മഹത്യയില്‍ അഭയംപ്രാപിക്കുകയാണ്.അതുകൊ|ുതന്നെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വിവേകപൂര്‍വം പെരുമാറേ|ത് കുടുംബാംഗങ്ങളാണ്. മക}ോ മകളോ തെറ്റായ ഒരു ബന്ധത്തില്‍ അകപ്പെട്ടിട്ടു|െന്നു മ}സിലായാല്പോലും അവര്‍ക്കു }േരെ കയര്‍ക്കാതെ സ്}േഹപൂര്വം ഉപദേശിച്ചു }േര്വഴിക്കു കൊ|ുവരാ}ാണ് ശ്രമിക്കേ|ത് . ഇതി}ു പകരം മിക്കവരും കുട്ടികളെ ഒറ്റപ്പെടുത്താ}ാണ് ശ്രമിക്കുക. ത}ിക്ക് ആരുമില്ലെന്ന തോന്നല്‍ ഉടലെടുക്കുമ്പോഴാണ് കുട്ടികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേ|ത് മാതാപിതാക്കള്‍ തന്നെയാണ്. മകന്റെയോ മകളുടെയോ കൂട്ടുകാര്‍ ആരൊക്കെയെന്നും ബന്ധങ്ങള്‍ ഏതുവിധത്തിലുള്ളതാണെന്നും മാതാപിതാക്കള്‍ }ിശ്ചയമായും അറിഞ്ഞിരിക്കണം. പ്രണയത്തെയും വിവാഹത്തെയുംകാള് പഠ}ത്തി}ും ജോലി സമ്പാദിക്കാ}ുമുള്ള ശ്രമങ്ങളിലാണ് ശ്രദ്ധിക്കേ|തെന്നു പറഞ്ഞുമ}സിലാക്കിക്കൊടുക്കേ|വര് അവരാണ്.<br /><br />ഇന്നത്തെ സി}ിമയും സീരിയലുകളുമൊക്കെ കുട്ടികള്‍ക്ക് പ്രണയത്തിന്റെയും ജീവിതത്തിന്റെയും }ിറമുള്ള വഴികള്‍ മാത്രം പറഞ്ഞുകൊടുക്കുന്നവയാണ്. ഇതിലൊക്കെ അഭിരമിക്കുന്ന കുട്ടികള്‍ ലോകത്തെക്കുറിച്ചോ }ാട്ടില്‍ }ടക്കുന്ന സംഭവങ്ങളെക്കുറിച്ചോ അറിയുന്നില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. }മ്മുടെ കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ എത്രപേര്‍ ദിവസവും പത്രം വായിക്കുന്നു|െന്ന കണക്കെടുത്താല്‍ അതിശയിക്കും. ഭൂരിഭാഗവും പത്രം കൈകൊ|ു തൊടുന്നുപോലുമില്ല. ഇക്കാര്യത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ടിവി കാണുന്നവരാണങ്കിലും വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. അതുകൊ|ുതന്നെ ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ച് മുന്‍കരുതലെടുക്കാന്‍ അവര്‍ക്കു കഴിയുന്നില്ല.<br /><br />(തുടരും)sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com1tag:blogger.com,1999:blog-5078142734986006711.post-67681621890686522392010-03-17T15:33:00.000-07:002010-03-17T15:37:11.798-07:00മദ്യപാനവും കേരളീയ സമൂഹവും<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPNug1-_YyFggDb-r2LqUJ4uW1xB22vFBmz_hbLYWxFwV6ROVEvTeQGWngJnHDW8rpUAAcXz65VlSFqY2B2GWoArnbM5p6EDGVFG5r4fUB3xpVjBMj4XEj6dv6ntadwMfA5IMH1cpdptk/s1600-h/old+cask+rum.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 237px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPNug1-_YyFggDb-r2LqUJ4uW1xB22vFBmz_hbLYWxFwV6ROVEvTeQGWngJnHDW8rpUAAcXz65VlSFqY2B2GWoArnbM5p6EDGVFG5r4fUB3xpVjBMj4XEj6dv6ntadwMfA5IMH1cpdptk/s320/old+cask+rum.jpg" border="0" alt=""id="BLOGGER_PHOTO_ID_5449734964922225810" /></a><br /><br /><br />നമ്മളാണ് ഏറ്റവും വലിയ കുടിയന്മാരെന്നു ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്റെ തെളിവാണ് ഇക്കഴിഞ്ഞ ദിവസം ബിബിസിയിലൂടെ പുറത്തുവന്നത്. മറ്റെന്തൊക്കെ മത്സരങ്ങളില്‍ പരാജയപ്പെട്ടാലും മദ്യപാനത്തിന്റെ കാര്യത്തിലെങ്കിലും കേരളത്തിനും മലയാളിക്കും ഒന്നാംസ്ഥാനം നേടാനായതില്‍ സന്തോഷിക്കാം. ഇനി }നിങ്ങളേതെങ്കിലും കാര്യത്തില്‍ വിജയിക്കുമോയന്ന് ആരെങ്കിലും ചോദിച്ചാലും }നമുക്ക് നെഞ്ചുവിരിച്ചു പറയാം ബാറുകളും ബിവറേജസ് കോര്‍പ്പറേഷനുകളും കുടിച്ചവറ്റിക്കാന് ഞങ്ങളിതാ വന്നുകഴിഞ്ഞുവെന്ന്.<br />ഇത്രയും കാലം മദ്യപാനത്തിന്റെ കാര്യത്തിലുള്ള കേരളീയരുടെ ഒന്നാസ്ഥാനത്തിന്റെ കാര്യം ഇന്ത്യയില്‍ മാത്രമാണ് അറിഞ്ഞിരുന്നത്. കുടിയുടെ കാര്യത്തില്‍ }മ്മളേക്കാള് മുന്‍പന്തിയിലായിരുന്ന പഞ്ചാബിനെയും ഹരിയാനയെയുമൊക്കെ നാം എന്നേ പിന്നിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ലോകപ്രശസ്ത വാര്‍ത്താമാധ്യമമായ ബിബിസിയില്‍ കേരളാസ് ലൗ അഫയര്‍ വിത്ത് ആല്‍ക്കഹോള്‍ എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലൂടെ ലോകം മുഴുവന്‍ }നമ്മുടെ മദ്യപാനത്തിന്റെ കഥയറിഞ്ഞു . നമ്മുടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാ}ത്തിന്റെ }നാല്‍പ്പതു ശതമാനവും }നല്‍കുന്നത് മദ്യവില്പ്പനയിലൂടെയാണെന്നും റമ്മും ബ്രാണ്ടിയുമാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ബിബിസി പറഞ്ഞുവച്ചു.<br />മദ്യപാനവും മദ്യപാനത്തിന്റെ കഥകളും പുറത്തുവരുമ്പോഴും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ആരു ചിന്തിക്കുന്നു. സര്‍ക്കാരിനു വന്പിച്ച തോതില്‍ റവന്യൂ വരുമാനം ലഭിക്കുന്നതിനാല്‍ സര്‍ക്കാരിനു മദ്യത്തിന്റെ കാര്യത്തില്‍ മൗനംപാലിച്ചേ തീരൂ. ഇത്തവണത്തെ ബജറ്റില്‍ മദ്യപാനികള്‍ക്കായി ഒരു സമ്മാനവുമുണ്ട് . മദ്യപാനം മൂലം രോഗികളാകുന്നവരെ ചികിത്സിക്കാന്‍ ബിവറേജസ് കോര്പ്പറേഷന് ആശുപത്രികള്‍ തുടങ്ങുന്നുവെന്നതാണ് ആ സമ്മാനം .എങ്ങനെയുണ്ട് സമ്മാനമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com2tag:blogger.com,1999:blog-5078142734986006711.post-57524776887394506112009-10-21T14:32:00.000-07:002009-10-21T14:43:15.545-07:00എന്‍ഡോസള്‍ഫാന്‍ ഇടുക്കിയെ വിഴുങ്ങുന്നു<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXdMiFUY5LDdKdBLKykngHunGuG_3hW0E1shGuxe77VUQ9KxE9UtQyB3-iaEm3ALJFwEfE3pVhX-5tEcKCOhknLikKnqLHPQyJPO5A-8z3SMdEKyCCsuRPx0mWNwuvyMjWEz4Pg-8mIys/s1600-h/endosulphan.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 177px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXdMiFUY5LDdKdBLKykngHunGuG_3hW0E1shGuxe77VUQ9KxE9UtQyB3-iaEm3ALJFwEfE3pVhX-5tEcKCOhknLikKnqLHPQyJPO5A-8z3SMdEKyCCsuRPx0mWNwuvyMjWEz4Pg-8mIys/s320/endosulphan.jpg" border="0" alt=""id="BLOGGER_PHOTO_ID_5395171055694405698" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOOHik1gb9V0pBU-JKdmdHOgCLQXnrTW0DAR3wMgf2aIuHOyhfWytHwG55SfEIDLMJxTMT7vQTdwbmos5OPJFcwQiJEO523_uIIhbUF4Vfvw84Zb9KiszbPqii57DO1GFoKN8iDjq4y4g/s1600-h/endo.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 317px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOOHik1gb9V0pBU-JKdmdHOgCLQXnrTW0DAR3wMgf2aIuHOyhfWytHwG55SfEIDLMJxTMT7vQTdwbmos5OPJFcwQiJEO523_uIIhbUF4Vfvw84Zb9KiszbPqii57DO1GFoKN8iDjq4y4g/s320/endo.jpg" border="0" alt=""id="BLOGGER_PHOTO_ID_5395171051504274194" /></a><br />തമിഴ്നാട്ടില്‍ എന്‍ഡോസള്‍ഫാന്‍ സുലഭമായി ലഭിക്കുന്ന കടകളിലൊന്ന്.<br />എന്‍ഡോസള്‍ഫാന്‍ കീടനാശിനി <br /><br />കാസര്‍ഗോഡിനു പിന്നാലെ ഇടുക്കി ജില്ലയേയും മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി കീഴടക്കുന്നു. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലാണ് നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ ഉപയോഗം വ്യാപകമായിരിക്കുന്നത്. ഏതാനും മാസം മുന്‍പുവരെ തമിഴ്നാട്ടില്‍ നിന്നുള്ളവരുടെ വന്‍കിട തോട്ടങ്ങളില്‍ മാത്രമായിരുന്നു എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറുകിട കര്‍ഷകരുടെ ഇടയിലേക്കും അതിന്റെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്. <br />കേരളത്തിന്റെ അതിര്‍ത്തിയിലുള്ള കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ് വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ കേരളത്തിലെത്തുന്നത്. കുമളി, ആനവിലാസം, ചക്കുപള്ളം, മാലി ,കട്ടപ്പന, വണ്ടന്മേട് മേഖലകളിലാണ് ഇതിന്റെ ഉപയോഗം വ്യാപകമായുള്ളത്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വിതരണം ചെയ്യാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു ലോബിയും പ്രവര്‍ത്തിക്കുന്നുണ്ട്. <br />എന്‍ഡോസള്‍ഫാന്റെ വിലക്കുറവും കര്‍ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. സാധാരണ ലഭ്യമാകുന്ന മോണോസില്‍, എക്കാലക്സ് തുടങ്ങിയ കീടനാശിനികള്‍ക്ക് ലിറ്ററിന് 360 മുതല്‍400 രൂപവരെ വിലയുള്ളപ്പോള്‍ എന്‍ഡോ സ ള്‍ഫാന്‍ ലിറ്ററിന് 220 മുതല്‍ 240 വരെയാണ് വില. കുമളി,കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിലൂടെ പെട്ടിക്കണക്കിനു എന്‍ ഡോസള്‍ഫാനാണ് കേരളത്തിലേക്കു കടത്തുന്നത്. ചെക്ക് പോസ്റ്റുകളില്‍ കാര്യമായ പരിശോധനയില്ലാത്തത് ലോബിക്ക് സഹായകമാകുന്നുണ്ട്. മുഖാവരണമോ മറ്റു സംരക്ഷണങ്ങളോ ഒന്നുമില്ലാതെയാണ് കീടനാശിനി തളിക്കുന്നത്.കീടനാശിനിയുടെ അംശം ജലസ്രോതസുകളില്‍ കലരുന്നതും ഗുരുതരമായ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. <br />ഹൈറേഞ്ചിലെ ഏലംമേഖലകളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപകമായിട്ടും ഇക്കാര്യത്തെക്കുറിച്ചു പഠനം നടത്താനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ കൃഷിവകുപ്പും സ്പൈസസ് ബോര്‍ഡും തയാറായിട്ടില്ല. കേരളത്തിലെ തേയിലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപകമായതിനെത്തുടര്‍ന്ന് ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് വന്‍തോതില്‍ കാന്‍സര്‍ രോഗം ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.നിരന്തരമായ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെത്തുടര്‍ന്ന് ഹൈറേഞ്ചില്‍ കാന്‍സര്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടും ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ നിസംഗ സമീപനമാണ് പുലര്‍ത്തുന്നത്.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-10312754924103287062009-09-20T13:46:00.001-07:002009-09-21T15:22:39.931-07:00ജീവന് രക്ഷാ ഡ്രൈവര്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTXlozqmxGdRutXPawWGtONJ2hwmShvE7e-iDesMYbHy-gM1HfC_l1xudNxS4HXuyGf_XH-XDaxyERag9uappOEU0FimxMa0l-32f9qxIKvuIVNgraS57EUpFMI8e9WGPpKY4jN5Jz1do/s1600-h/SUGUNAN-1.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 232px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTXlozqmxGdRutXPawWGtONJ2hwmShvE7e-iDesMYbHy-gM1HfC_l1xudNxS4HXuyGf_XH-XDaxyERag9uappOEU0FimxMa0l-32f9qxIKvuIVNgraS57EUpFMI8e9WGPpKY4jN5Jz1do/s320/SUGUNAN-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5384049489279234738" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBf9Ez_A5YdBtmJ5dUSdef__XSsCa0V7xNVUNROh6ofT4gfnf1tvESa6Zflku6qWjtNPuiXyFkmN8uTtyuwbHHrfMSArRI1TQ8ddabEfyhovfZQjd5wxTrmme8FPb_C6AVonnSVdiN2dw/s1600-h/SUGUNAN.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 282px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBf9Ez_A5YdBtmJ5dUSdef__XSsCa0V7xNVUNROh6ofT4gfnf1tvESa6Zflku6qWjtNPuiXyFkmN8uTtyuwbHHrfMSArRI1TQ8ddabEfyhovfZQjd5wxTrmme8FPb_C6AVonnSVdiN2dw/s320/SUGUNAN.jpg" border="0" alt=""id="BLOGGER_PHOTO_ID_5384049488247554050" /></a><br />റോഡപകടത്തില്‍പ്പെട്ടവരെ കണ്ടാല്‍ വെറുതേ നോക്കിനില്ക്കുകയോ കടന്നുകളയുകയോ ചെയ്യുന്നവരാണു ബഹുഭൂരിപക്ഷവും. ഇതാ, വ്യത്യസ്തനായൊരു മനുഷ്യന്. <br /><br /><br /><br />കഴിഞ്ഞ ഓഗസ്റ്റ് 30 ഞായര്‍. സമയം പാതിരാത്രിയോടടുത്ത്. റോഡില്‍ വാഹനങ്ങള്‍ നന്നേ കുറവ്. ഉള്ളവയാകട്ടെ, തിരക്കൊഴിവു മുതലാക്കി, ആവുന്നത്ര സ്പീഡില്‍ പായുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഒരു രോഗിയെ എത്തിച്ചശേഷം ചേര്‍ത്തലയിലേക്കു തിരികെ വരുകയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ സുഗുണന്. ഇടയ്ക്ക് റോഡില്‍ ചെറിയ ഒരാള്‍ക്കൂട്ടം. വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ കണ്ടു, ഒരു കാറും ലോറിയും തമ്മില്‍ ഇടിച്ചിരിക്കുകയാണ്. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങള്‍ക്കു കൈകാണിക്കുന്നുണ്ടെങ്കിലും പാഞ്ഞു പോകുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നില്ല. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നാലുപേരെ സുഗുണന് കണ്ടു. ചെറുതായി അനക്കമുള്ളത് ഒരാള്‍ക്കാണ്. സുഗുണന് ഉടന്‍ തന്നെ അയാളെ പഞ്ചായ ത്തംഗത്തിന്റെ സഹായത്തോടെ ആംബുലന്‍സില്‍ ചേര്‍ത്തല കെവി എം ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട മറ്റു മൂന്നു പേര് മരിച്ചിരുന്നു. അന്നു സുഗുണന് ആശുപത്രിയിലെത്തിച്ചതിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത് കൊല്ലം സ്വദേശിയായ അഷ്കര്‍ എന്ന യുവാവാണ്.<br />ഇത് സുഗുണന് എന്ന ആംബുലന്‍സ് ഡ്രൈവറുടെ ജീവിതത്തിലെ അത്ര അസാധാരണത്വ മൊന്നുമില്ലാത്ത സംഭവം. ഇതുപോലെ നിരവധിയാളുകളെയാണ് അപകടസ്ഥലങ്ങളില്‍ നിന്നു സുഗുണന് വാരിയെടുത്ത് ആശുപത്രികളിലെത്തിച്ചു രക്ഷപ്പെടുത്തിയിട്ടുള്ളത്. അപകടങ്ങള്‍ കാണുമ്പോള്‍ മുഖം തിരിക്കുകയും വാഹനങ്ങള്‍ക്കു വേഗം കൂട്ടി പായുകയും ചെയ്യുന്ന ആളുകള്‍ ധാരാളമുള്ള നമ്മുടെ നാട്ടില്‍ സുഗുണന്റെ നടപടി അസാധാരണമാകുന്നു. എവിടെ അപകടം കണ്ടാലും ഉടന്‍തന്നെ അവിടെയിറങ്ങി അപകടത്തില്‍പ്പെട്ടവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയെന്നത് സുഗുണന്റെ പതിവായിത്തീര്‍ന്നിരിക്കുന്നു.<br />സുഗുണന് ഈ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഇരുപതിലധികം വര്‍ഷങ്ങളായി. ടാക്സി ഡ്രൈവറായിരിക്കുമ്പോള്‍ തുടങ്ങിയതാണ്. പതിന്നാലു വര്‍ഷം മുമ്പു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലിക്കു കയറിയതിനു ശേഷമാണ് കൂടുതല്‍പേരെ രക്ഷി ച്ചിട്ടുള്ളത്. അടുത്തുള്ള പ്രദേശങ്ങളില്‍ എന്തെ ങ്കിലും അപകടം നടന്നായി അറിഞ്ഞാല്‍ ഉടന്‍തന്നെ സുഗുണന് അവിടെ ഓടിയെത്തും. പരിക്കേറ്റവരെ കഴിയുന്നത്ര വേഗത്തില്‍ ആംബുലന്‍സില്‍ ആശു പത്രിയിലെത്തിക്കും. അപകടത്തില്‍ പ്പെട്ടവരെ ആശുപത്രി യിലാക്കാന്‍ വൈമുഖ്യം കാട്ടുന്ന പ്രവണത നമ്മുടെ നാട്ടില്‍ ഞെട്ടിക്കും വിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ തിരുവോണ ദിവസം നടന്ന സംഭവം സുഗുണന് പറഞ്ഞു. ബൈക്കുകള്‍ കൂട്ടിയിടിച്ച് അപടത്തില്‍പ്പെട്ട യുവാവിനെ സുഗുണന് ആംബുലന്‍സില്‍ കയറ്റി. പക്ഷേ കൂടെപ്പോകാന്‍ ആരും തയാറായില്ല. ആംബുലന്‍സില്‍ രോഗിയെ സേഫ്റ്റി ബെല്‍റ്റിട്ടു കിടത്തി ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചു സുഗുണന് അയാളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. <br />ഇതുപോലെ എത്രയോ രക്ഷപ്പെടുത്തലുകള്‍! തൈക്കലില്‍ വര്‍ഗീയകലാപം ഉണ്ടായപ്പോഴും, പട്ടണക്കാട് അപകടമുണ്ടായപ്പോഴും മതിലകത്ത് പോസ്റ്റല്‍ വര്‍ക്കേഴ്സിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോഴും, പള്ളിത്തോട്ടില്‍ വാഹനാപകടം ഉണ്ടായപ്പോഴുമെല്ലാം. <br />ഇതുവരെ എത്രപേരെ രക്ഷിച്ചിട്ടുണ്ടെന്നു ചോദിച്ചാല്‍ താന്‍ ഇത്തരം കാര്യങ്ങളുടെ കണക്കു സൂക്ഷിക്കാറില്ലെന്നു സുഗുണന്റെ മറുപടി. എങ്കിലും ഏകേദേശം? നൂറിലധികം വരുമെന്ന് സുഗുണന് ഓര്‍ത്തുനോക്കിയിട്ടു പറഞ്ഞു. <br />രക്ഷപ്പെടുത്തിയവരില്‍ ചിലര്‍ തിരികെയെത്തി നന്ദി പറയാന്‍ തയാറാകും. ചിലര്‍ പണവും മറ്റും സമ്മാനിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇതു തനിക്കു ലഭിച്ചിട്ടുള്ള ഒരു നിയോഗമായി മാത്രമാണു താന്‍ കാണുന്നതെന്നും യാതൊരു പ്രതിഫലവും തനിക്ക് ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമില്ലെന്നും സുഗുണന് പറയുന്നു. അപകടത്തില്‍പ്പെടുന്ന ഓരോരുത്തരെയും സഹോദരനായാണ് താന്‍ കാണുന്നതെന്നും അതുകൊണ്ടാണ് താന്‍ ഇതില്‍ ഉറച്ചു നില്‍ക്കുന്നതെന്നും സുഗുണന് വിശദീകരിക്കുന്നു.<br />തന്റെ ഇത്രയും വര്‍ഷത്തെ ഡ്രൈവര്‍ജീവിതത്തിനിടയില്‍ ഒരു അപകടം പോലും ഉണ്ടാക്കിയിട്ടില്ല എന്നു സുഗുണന്. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ആരും തയാറാകാത്തതിനു പിന്നില്‍ പോലീസ് കേസ് ഉള്‍പ്പെടെയുള്ള നൂലാമാലകള്‍ ഉണ്ടാകുമെന്ന ഭയമാണെന്നു സുഗുണന് കരുതുന്നു. ആശുപത്രിയില്‍ എത്തിക്കുന്നയാള്‍ പ്രതിയാക്കപ്പെടുന്ന അവസ്ഥാവിശേഷം ഇവിടെയുണ്ട്. സുഗുണനും ഇത്തരം അനുഭവങ്ങള്‍ അപരിചിതമല്ല. <br />തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താലൂക്കാശുപത്രി സൂപ്രണ്ടില്‍ നിന്നും ചെയര്‍മാനില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിര്‍ലോപമായ സഹകരണമാണു ലഭിക്കുന്നതെന്നു സുഗുണന് സംതൃപ്തിയോടെ പറഞ്ഞു. കഴിഞ്ഞ ദിവസം താലൂക്കാശുപത്രി അധികൃതരുടെ യോഗം സുഗുണനെ അനുമോദിച്ചിരുന്നു. സുഗുണന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭാര്യ സരളയും മൂന്നു മക്കളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ധാര്‍മിക പിന്തുണയുമുണ്ട്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും, അപകടത്തില്‍പ്പെടുന്നവരായിതാന്‍ കണ്ടെത്തുന്നവരുടെ ജീവന് രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍തന്നെയാണ് സുഗുണന്റെ തീരുമാനം.<br />ഫോട്ടോ: പി.ജി. രവികുമാര്‍sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-86673715498360813452009-09-06T14:29:00.000-07:002009-09-06T14:50:59.728-07:00വരികയായ് വീണ്ടും സഞ്ചാരികള്‍<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigNX3_z1v_huaxq2hC15yxrfWozfDH7mWXUKq86X8aC-hyaviSL0t6mmm-V_fH6MNghxKqZKC7LY3ZLYot92_bRtm_8QUjCY2E2i60X0wRe9yQLvSnge53gH-wEhMpLb-cLmNslkSLE08/s1600-h/mun-5.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigNX3_z1v_huaxq2hC15yxrfWozfDH7mWXUKq86X8aC-hyaviSL0t6mmm-V_fH6MNghxKqZKC7LY3ZLYot92_bRtm_8QUjCY2E2i60X0wRe9yQLvSnge53gH-wEhMpLb-cLmNslkSLE08/s320/mun-5.jpg" border="0" alt=""id="BLOGGER_PHOTO_ID_5378474759761347538" /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsMcfbgX3btVYU3x36xCqudPxHO14qdLgeWOrk8c2NmRdnqSzegH2s1qbYXP0ON6OV6tsX4EPN3j9D6kK0F-UzH1pK0cUIGCt-9fg7YpoRlX2927WQb2Q1LhE-GlWSPc52OqmWSsiUz38/s1600-h/mun-4.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsMcfbgX3btVYU3x36xCqudPxHO14qdLgeWOrk8c2NmRdnqSzegH2s1qbYXP0ON6OV6tsX4EPN3j9D6kK0F-UzH1pK0cUIGCt-9fg7YpoRlX2927WQb2Q1LhE-GlWSPc52OqmWSsiUz38/s320/mun-4.jpg" border="0" alt=""id="BLOGGER_PHOTO_ID_5378474740328369666" /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-k5XGW0TFxlGoWskUV5BYrR3uIVUs3LlpRCs9vx25uyIb17r3E9wnWMCIFpDpAhoj-PAEBB9J2kPzXcmXg5KvMvspW_lgsI6Ex5c8qkU1Ir631ola-pakbQgsOVz0JWXVWt6A2lc7kcQ/s1600-h/mun-3.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-k5XGW0TFxlGoWskUV5BYrR3uIVUs3LlpRCs9vx25uyIb17r3E9wnWMCIFpDpAhoj-PAEBB9J2kPzXcmXg5KvMvspW_lgsI6Ex5c8qkU1Ir631ola-pakbQgsOVz0JWXVWt6A2lc7kcQ/s320/mun-3.jpg" border="0" alt=""id="BLOGGER_PHOTO_ID_5378474706001904882" /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHfL_2Ia02YdD7y7LWiWIZ8yHfVzxohnroNJF8pfGzsVLoWFqeXvwfSh8hmJS_2oUA7AlnEllCY_bLVl9hUpM8J2eQ7hoJjVnPSZv3Sh1PIxRw01Mki8FMm9U7QpcYHKZYrS9sfPEb2DQ/s1600-h/mun-2.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 275px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHfL_2Ia02YdD7y7LWiWIZ8yHfVzxohnroNJF8pfGzsVLoWFqeXvwfSh8hmJS_2oUA7AlnEllCY_bLVl9hUpM8J2eQ7hoJjVnPSZv3Sh1PIxRw01Mki8FMm9U7QpcYHKZYrS9sfPEb2DQ/s320/mun-2.jpg" border="0" alt=""id="BLOGGER_PHOTO_ID_5378474681329558130" /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghlxNX_KfK57rYjPpmfYoZm7aE7L2Pe21QJ0XFdkwEjFqnw80zptG59wp9pRw4sjeIswV1JEbzRcQm6j7u6omDRWq7tbihzicqGyCaWpotwfSjAmiWRJM6IGI8tfLX7FXRZvw0X7RIyvg/s1600-h/mun-1.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghlxNX_KfK57rYjPpmfYoZm7aE7L2Pe21QJ0XFdkwEjFqnw80zptG59wp9pRw4sjeIswV1JEbzRcQm6j7u6omDRWq7tbihzicqGyCaWpotwfSjAmiWRJM6IGI8tfLX7FXRZvw0X7RIyvg/s320/mun-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5378474628274357634" /></a><br />മൂന്നാര്‍ ഏറെ മാറിയിരിക്കുന്നു. വിവാദങ്ങളില്‍ നിന്നു മൂന്നാര്‍ പതിയെ പഴയ തിരക്കിന്റെ നാളുകളിലേക്കു മടങ്ങി വന്നുതുടങ്ങുകയാണ്. മൂന്നാര്‍ വീണ്ടും അതിന്റെ പ്രൗഢി വീണ്ടെടുക്കുകയാണെന്നു തോന്നുന്നു. കൈയേറ്റത്തിന്റെയും പൊളിക്കലിന്റെയും അസ്വാരസ്യങ്ങള്‍ മൂന്നാറില്‍ നിന്ന് അകന്നുതുടങ്ങി യിരിക്കുന്നു. ഇപ്പോഴിവിടെ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഒച്ചപ്പാടുകളില്ല. ജെ.സി.ബി.യുടെ നശീകരണാത്മകമായ മുരള്‍ച്ചയില്ല <br />സന്ദീപ് വെള്ളാരംകുന്ന്<br />മലയുടെ പാര്‍ശ്വത്തിലുള്ള റോഡില്‍ക്കൂടി ടാക്സി നീങ്ങുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു: ``ഈ ജോലി തീര്‍ന്നെന്നു വിചാരിച്ചതാണ്. രണ്ടുവര്‍ഷം മുന്‍പ്. കാറിന് ഓട്ടമേ ഇല്ലാതായി. പല ഡ്രൈവര്‍മാരും പട്ടിണിയിലാകുകപോലും ചെയ്തു. കാര്യങ്ങള്‍ നേരെയാകുമെന്ന് ഒരു പ്രതീക്ഷയുമു ണ്ടായിരുന്നില്ല''<br />എന്നാല്‍ മൂന്നാറിലെ ഡ്രൈവര്‍മാര്‍ക്ക് ഇപ്പോള്‍ വീണ്ടും തിരക്കായിരിക്കുന്നു. ഇവിടത്തെ മലമ്പാതകളില്‍ വീണ്ടും വാഹനങ്ങളുടെ നിരന്തരമായ ഇരമ്പല്‍. എല്ലാം നേരെയായി വരുകയാണെന്നു തോന്നുന്നു.<br />2007 മേയ് ആദ്യവാരം. ഉച്ചനേരത്തും മൂന്നാറില്‍ നേരിയ തണുപ്പ്. സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം. എവിടെയും ടൂറിസ്റ്റുകളുടെ കലപില. കാട്ടിലും മേട്ടിലുമെല്ലാം സഞ്ചാരികളെക്കാത്ത് നിരവധി റിസോ ര്‍ട്ടുകള്‍. പൂര്‍ത്തിയായതും നിര്‍മാണ ത്തിലുള്ളവയും ഒക്കെ. മൂന്നാറിലെ ടൂറിസം വമ്പിച്ച വരുമാനമാക്കാമെന്നു കണ്ടെത്തിയവര്‍ പട്ടണത്തിനകത്തും പുറത്തുമെല്ലാം കെട്ടിട നിര്‍മാണത്തിന്റെ തിരക്കിലായിരുന്നു. മൂന്നാര്‍ ഭൂമി യില്‍അനധികൃത കൈയേറ്റം നടക്കുന്നു വെന്ന വാര്‍ത്തകള്‍ തുടരേ പുറത്തുവന്നുകൊ ണ്ടിരുന്ന സമയമായിരുന്നു ഇത്. അനധികൃത കൈയേറ്റ ക്കാരെ മുഴുവന്‍ ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആദ്യം ആളുകള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ പിന്നീടു കേരളം കണ്ടത് ദേശീയ ശ്രദ്ധമാത്രമല്ല അന്തര്‍ദേശീയ ശ്രദ്ധപോലും നേടിയ ഒഴിപ്പിക്കല്‍ പ്രക്രിയയാണ്. അനേകം ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റു കെട്ടിടങ്ങളും നിലംപൊത്തി. ജെ.സി.ബി. എന്ന യന്ത്രം രാഷ്ട്രീയ നിഘണ്ടുവില്‍ കയറിക്കൂടിയ ദിവസങ്ങളായി രുന്നു അവ. <br />സഞ്ചാരികള്‍ തിങ്ങി നിറഞ്ഞിരുന്ന മൂന്നാറിന്റെ പാതകളില്‍ ടെലിവിഷന്‍ ചാനലുകളു ടെയും മാധ്യമങ്ങ ളുടെ യും രാഷ്ട്രീയ ക്കാരുടെയും വാഹനങ്ങള്‍ മാത്രമായി.<br />ജെസിബി യുടെ മുരള് ച്ചയും രാഷ്ട്രീ യ കോലാ ഹലങ്ങളും മൂന്നാറിന്റെ സൗന്ദര്യ ത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തി. സഞ്ചാരികള്‍ കൂട്ടത്തോടെ മൂന്നാറില്‍ നിന്ന് അക ന്നു. തെക്കിന്റെ കാഷ്മീര്‍ എന്നറിയ െപ്പടുന്ന മൂന്നാറിന്റെ വഴിത്താ രകളും മലകളും പൊളിച്ച കെട്ടിടങ്ങ ളുടെ അവശിഷ്ടങ്ങളാല്‍ നിറഞ്ഞു. <br />മാസങ്ങള്‍ നീണ്ട കൈയറ്റമൊഴിപ്പിക്കല്‍ രാഷ്ട്രീയ പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ പാതിയാക്കി ദൗത്യസംഘം മടങ്ങുമ്പോള്‍ മൂന്നാറില്‍ നിന്നു സഞ്ചാരികള്‍ ഏതാണ്ടു പൂര്‍ണമായും അക ന്നിരുന്നു. വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്നതിനാല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മൂന്നാറിലേക്കുള്ള യാത്രകള്‍ റദ്ദാക്കി. വിദേശങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ തേക്കടിക്കു ശേഷം തീര്‍ച്ചയായും സന്ദര്‍ശിച്ചിരുന്ന മൂന്നാര്‍ അവരുടെ പരിപാടികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. <br />സഞ്ചാരികള്‍ ഒഴിഞ്ഞ വഴിത്താരകള്‍. താമസക്കാരില്ലാത്ത ഹോട്ടല്‍ മുറികള്‍. ഓട്ടമില്ലാതെ കിടക്കുന്ന വാഹനങ്ങള്‍. പ്രതിസന്ധിയിലായതു വിവിധ മേഖലകളിലെ ആയിരക്കണക്കിനു ജനങ്ങളാണ്. പെട്ടിക്കട നടത്തിയിരുന്നവര്‍ മുതല്‍ ഡ്രൈവര്‍മാര്‍ വരെ. <br />ഇതായിരുന്നു ഒഴിപ്പിക്കലിനൊടുവില്‍ മൂന്നാറിന്റെ ചിത്രം.<br />2009.<br />മൂന്നാര്‍ ഏറെ മാറിയിരിക്കുന്നു. വിവാദങ്ങളില്‍ നിന്നു മൂന്നാര്‍ പതിയെ പഴയ തിരക്കിന്റെ നാളുകളിലേക്കു മടങ്ങി വന്നുതുടങ്ങുകയാണ്. മൂന്നാര്‍ വീണ്ടും അതിന്റെ പ്രൗഢി വീണ്ടെടുക്കുകയാണെന്നു തോന്നുന്നു. കൈയേറ്റത്തിന്റെയും പൊളിക്കലിന്റെയും അസ്വാരസ്യങ്ങള്‍ മൂന്നാറില്‍ നിന്ന് അകന്നുതുടങ്ങി യിരിക്കുന്നു. ഇപ്പോഴിവിടെ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഒച്ചപ്പാടുകളില്ല. ജെ.സി.ബി.യുടെ നശീകരണാത്മകമായ മുരള്‍ച്ചയില്ല. അനധികൃത നിര്‍മാണങ്ങള്‍ ഏറക്കുറെ പൊളിച്ചു മാറ്റിയിരി ക്കുന്നു.റോഡുവക്കില്‍ പൊളിച്ചിട്ട അവശിഷ്ടങ്ങളും അധികമൊന്നും കാണാനില്ല. പുതിയ നിര്‍മാണങ്ങളും കാര്യമായിട്ടൊന്നുമില്ല. <br />എങ്കിലും വര്‍ഷങ്ങള്‍ക്കു മുന്പുകണ്ട അതേ പച്ചപ്പു മൂന്നാറില്‍ ഇപ്പോഴില്ല. മിക്കയിടത്തും മുന്തിയതരം റിസോര്‍ട്ടുകളാണ്. അത്യാധുനിക ഹോസ്പിറ്റാലിറ്റി ബിസിനസിന്റെ തന്ത്രങ്ങള്‍ ഉള്‍ക്കൊണ്ട് മൂന്നാറും ലക്ഷ്വറി സ്വഭാവം കൈവരിച്ചിരിക്കുന്നുവെന്നു തോ ന്നുന്നു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമെല്ലാം നിരക്കുയര്‍ന്നിരിക്കുന്നു. ഇതു യാത്രാപാതകളിലെ പെട്ടിക്കടകളില്‍ തുടങ്ങി വന്‍ഹോട്ടലുകളില്‍വരെ പ്രകടമാണ്.<br />മൂന്നാറിലെ മാറ്റത്തിന്റെ ഉത്സാഹം ടാക്സി ഡ്രൈവര്‍മാരോടു ചോദിച്ചാല്‍ മനസിലാകും. പൊളിക്കല്‍ വിവാദങ്ങളെത്തുടര്‍ന്ന് സഞ്ചാരികള്‍ ഒഴിഞ്ഞുപോയപ്പോള്‍ പട്ടിണിയിലായവരില്‍ നല്ലൊരുഭാഗം ഡ്രൈവര്‍മാരായിരുന്നു. എന്നാല്‍ പഴയതുപോലെ സഞ്ചാരികള്‍ വീണ്ടും തിരികെ യെത്തിത്തുടങ്ങിയെന്നാണു മിക്ക ഡ്രൈവര്‍മാര്‍ക്കും പറയാനുള്ളത്. ഹോട്ടലുകളിലെയും റിസോര്‍ട്ടു കളിലെയും മുറികളിലെല്ലാം തന്നെ സഞ്ചാരികളുണ്ട്. മുന്‍പെത്തെപ്പോലെതന്നെ അവധി ദിനങ്ങളിലാണു സഞ്ചാരികളുടെ പ്രവാഹം ഏറെയുള്ളത്. ഇവരില്‍ കൂടുതലും വിദ്യാര്‍ഥികളും യുവജനങ്ങളുമാണ്.<br />കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ മാത്രം മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഒഴുകിയെത്തിയത് രണ്ടുലക്ഷത്തോളം സഞ്ചാരികളാണ്. ആയിരങ്ങളാണ് ദിവസവും രാജമലയുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ക്യൂവില്‍ നിന്നാല്‍ മാത്രമേ രാജമല സന്ദര്‍ശിക്കാനുള്ള പാസ് ലഭിക്കൂ. സന്ദര്‍ശകരുടെ തിരക്കേറിയാല്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന സ്ഥിതിയാണ്. അതിനാല്‍ത്തന്നെ എല്ലാവര്ക്കും രാജമല സന്ദര്‍ശിക്കാന്‍ കഴിയാറുമില്ല.<br />മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ആദ്യം അന്വേഷി ക്കുക നീലക്കുറിഞ്ഞിയെപ്പറ്റിയാവും. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി എക്കാലവും സഞ്ചാരികളുടെ കൗതുകമാണ്. നീല ക്കുറിഞ്ഞി പൂക്കുന്ന സമയങ്ങളില്‍ മൂന്നാറിലെ മലനിര കള്‍ മുഴുവന്‍ ഈ പൂക്കളുടെ വസ്ത്രം പുതയ്ക്കും. ഈ സമയം മൂന്നാറിലേക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമായിരിക്കും. മലകളെല്ലാം നീലക്കുറിഞ്ഞി പ്പൂക്കളാല്‍ നിറയുന്ന പ്രതിഭാസം വ്യാഴവട്ടത്തില്‍ ഒരിക്കലേ ഉള്ളൂവെങ്കിലും ചിലയിനം നീലക്കുറിഞ്ഞികള്‍ എല്ലാവര്‍ഷവും ചെറുതായി പുഷ്പിക്കാറുണ്ട്.<br />ഏറെയൊന്നും അറിയപ്പെടാത്തതിനാല്‍ മൂന്നാറില്‍ സഞ്ചാരികള്‍ കാണാതെ പോകുന്ന പലതുമുണ്ട്. അതിലൊന്നാണ് മൂന്നാറിലെ ചരിത്രപ്രസിദ്ധമായ സിഎസ്ഐ പള്ളി. പള്ളിയുണ്ടാകുന്നതിനുമുന്‍പ് സെമിത്തേരിയുണ്ടായതായാണ് ചരിത്രം. പള്ളിയുടെ സ്ഥാപനത്തിനു പിന്നില്‍ ഒരു കഥയുണ്ട്: മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ ജനറല്‍ മാനേജരായിരുന്ന ഹെന്റി മാന്‍സ് നൈറ്റിനൊപ്പം താമസിക്കാനെത്തി യതായിരുന്നു നവവധു എലേനര്‍ ഇസബെല്‍ മേയെന്ന ബ്രിട്ടീഷ് യുവതി. ഇംഗ്ലണ്ടില്‍ മൊട്ടിട്ട പ്രണയം പൂവണിഞ്ഞത് മൂന്നാറിന്റെ മടിത്തട്ടില്‍. മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഭര്‍ത്താവിനൊപ്പം ചുറ്റിക്കറങ്ങിയ എലേനര്‍, ഇപ്പോള്‍ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിനു മുകളിലുള്ള കുന്നിന് മുകളിലുമെത്തി. അവിടെ നിന്നുള്ള മൂന്നാറിന്റെ ദൃശ്യം എലേനറിനെ വല്ലാതെ ആകര്‍ഷിച്ചു. ഭൂമിയിലെ ഏറ്റവും സുന്ദരമായ സ്ഥലം എന്ന് ആ ഹര്‍ഷോന്മാദ വേളയില്‍ ഏലേനര്‍ക്കു തോന്നിയിരിക്കാം. താന്‍ മരിച്ചാല്‍ ഈ മല നിരകളില്‍ത്തന്നെ അടക്കംചെയ്യണമെന്ന് അവള് ഭര്‍ത്താവിനോടു പറഞ്ഞു. ഇതു പറഞ്ഞതിന്റെ മൂന്നാംനാള്‍ എലേനര്‍ കോളറ പിടിപെട്ടു മരിച്ചുവത്രേ. എലേനറിന്റെ ആഗ്രഹപ്രകാരം അവരെ ആ കുന്നിന് മുകളില്‍ത്തന്നെ സംസ്കരിച്ചു. <br />മരിക്കുമ്പോള്‍ എലേനറിന് 23 വയസ് മാത്രമായിരുന്നു പ്രായം.1894 ഡിസംബര്‍ 23 നായിരുന്നു മരണം. അതിനുശേഷം, 1910 ല്‍, അന്നു കണ്ണന്‍ദേവന്‍ മലനിര കളില്‍ താമസമുണ്ടായിരുന്ന ഇരുനൂറോളം ഇംഗ്ലീഷ് കുടുംബങ്ങള്‍ ചേര്‍ന്നു നിര്‍മിച്ചതാണ് ഇപ്പോള്‍ കാണുന്ന മൂന്നാര്‍ സിഎസ്ഐ ദേവാലയം. 1911- ലാണ് ദേവാല യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. എലേനറിന്റെ കല്ലറ ഇപ്പോഴും മൂന്നാര്‍ മലനിരകളില്‍ ചരിത്രസ്മാരകമായി പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്. കാലപ്രവാഹത്തില്‍ കല്ലറയ്ക്കു ചില തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എലേനറിന്റെ പേരുള്‍പ്പെടുന്ന ഭാഗം വളരെ വ്യക്തമായി ഇപ്പോഴും കാണാനാവും. പ്രത്യേകം വേലികെട്ടിത്തിരിച്ച് ഈ കല്ലറ പള്ളി അധികൃതര്‍ സംരക്ഷിച്ചിട്ടുണ്ട്. സ്കോട്ടിഷ് മാതൃകയില്‍ പണികഴിപ്പിച്ചിട്ടു ള്ള ഈ ദേവാലയത്തില്‍ അപൂര്‍വമായ നിരവധി വസ്തുക്കളുണ്ട്.പഴയ ബൈബിളും സംഗീതോ പകരണങ്ങളും ചിത്രങ്ങളും ഫര്‍ണിച്ചറും പിയാനോയുമെല്ലാം ചരിത്ര സ്മാരകങ്ങളായി ഈ ദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.മുന്‍പ് ഇംഗ്ലീഷില്‍ മാത്രമാണ് പ്രാര്‍ഥനകള്‍ നട ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ തമിഴിലും മലയാ ളത്തിലും പ്രാര്‍ഥന നടക്കുന്നു.<br />മൂന്നാറിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങ ളിലൊന്നാണ് മൂന്നാറിലെ ഹൈറേഞ്ച് ക്ലബ് മന്ദിരം. 1910 ല്‍ വെള്ളക്കാര്‍ നേതൃത്വത്തിലാ ണ് ഇതു നിര്‍മിച്ചത്.വെ ള്ളക്കാരുടെ വേട്ടയാടാ ന് പോകുമ്പോള്‍ ഇടയ്ക്കുള്ള വിനോദകേന്ദ്രമാ യിരുന്നു ഇവിടം. ഇപ്പോഴും അക്കാലത്തിന്റെ അവശിഷ്ടങ്ങള്‍ ഹൈറേഞ്ച് ക്ലബില്‍ സൂക്ഷി ച്ചിട്ടുണ്ട്. പ ഴയതൊപ്പികളുള്‍പ്പെടെയുള്ളവ ഈ ക്ലബിലുണ്ട്,. ഇന്നും വളെര കാര്യമാ യി ത്തന്നെയാണ് ക്ലബ് പരിരക്ഷിക്കു ന്നത്.<br />ഇതിനോടു ചേര്‍ന്നാണ് ഏറെ പഴക്കമുള്ള ഗോള്‍ഫ് കോഴ്സ്. മുന്‍പ് വെള്ളക്കാര്‍ക്കുമാത്ര മേ ഗോള്‍ഫ് കോഴ്സ് ഉപയോഗിക്കാന്‍ അനുവാ ദമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ തേയിലത്തോ ട്ടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍മാത്രം ഗോള്‍ഫ് കോഴ്സ് ഉപയോഗിക്കുന്നു. വെള്ളക്കാര്‍ ഇന്ത്യ വിട്ടിട്ട് അരനൂറ്റാണ്ടു പിന്നിട്ടെങ്കിലും മൂന്നാര്‍ ഇംഗ്ലീഷ് പാ രമ്പര്യം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. സഞ്ചാരികള്‍ക്ക് ഏറെ കൗതുകങ്ങള്‍ സമ്മാ നിക്കുന്നതാണ് ഗോള്‍ഫ് കോഴ്സും ഹൈറേഞ്ച് ക്ലബും.ഒപ്പം മൂന്നാറിന്റെ പരമ്പരാഗത വിനോ ദകേന്ദ്രങ്ങളായ മാട്ടുപ്പെട്ടി ഡാമും ടോപ് സ്റ്റേഷ നും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥ ലങ്ങളാണ്.<br />മൂന്നാറിലെ ഏറെ പഴക്കമുള്ള വില്പന വ സ്തുക്കളാണ് ചോളവും കാരറ്റും. ചുട്ട ചോളം വില്‍ക്കുന്ന നിരവധി കച്ചവടക്കാരെ മൂന്നാറി ന്റെ വഴിയോരങ്ങളില്‍ കാണാം. വിള വെടു ത്താലുടന്‍ കാരറ്റ് ചെടിയുടെ തണ്ടോടെ വില്‍ ക്കുന്ന നിരവധി കച്ചവടക്കാര്‍ മൂന്നാറിന്റെ പരി സരങ്ങളിലുണ്ട്. അതാകട്ടെ വളരെ വില ക്കുറവിലും. മൂന്നാ റിന്റെ പരിസരത്തുള്ള ഗ്രാമ ങ്ങളിലും മറയൂര്‍, കാന്തല്ലൂര്‍ മുതലായ സ്ഥല ങ്ങളിലുമാണ് കാരറ്റ് നന്നായി വിളയുന്നത്. കാലം തളംകെട്ടി നില്ക്കുന്ന മൂന്നാറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രകൃതിയുടെ ഏറ്റവും ലാവണ്യമാര്‍ന്ന ഭാവങ്ങളാണ്. <br />ചിത്രങ്ങള്‍: സി.കെ. രാജേഷ്കുമാര്‍,<br />അഭിലാഷ് തോമസ്sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-57608972616989223532009-08-16T12:21:00.000-07:002009-08-16T12:27:07.637-07:00ഡ്രൈവിംഗ് സ്കൂള്‍ ഓടുന്നു പുസ്തകങ്ങളുമായി<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRgOMwk2rCkpCQ0qgyFfQQGEnk9hhNIqPTC007EB8NFUpf5qPbekztJu_9L0bbUDO8PQFzGXGCyv81W5hApF4xVKzdduHx-bqVt9zJexJHRB-SeNWXe9-8BkKGd_LZYIu7a17v9XZ_Fj4/s1600-h/velicham-1.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRgOMwk2rCkpCQ0qgyFfQQGEnk9hhNIqPTC007EB8NFUpf5qPbekztJu_9L0bbUDO8PQFzGXGCyv81W5hApF4xVKzdduHx-bqVt9zJexJHRB-SeNWXe9-8BkKGd_LZYIu7a17v9XZ_Fj4/s320/velicham-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5370644974634537842" /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjrl5YaiNUoTEz-1YA684bVifwNErNIcmkX1k0tfr4mGEpxDYS3IKuWfP2uGtAqBrML_krhwfMdvfPdwOQvpOFEralUFqezJKv1hMysrinl89mhligGxSro1w0ws3TdqZMG7tlCctPpF0/s1600-h/velicham.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 214px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjrl5YaiNUoTEz-1YA684bVifwNErNIcmkX1k0tfr4mGEpxDYS3IKuWfP2uGtAqBrML_krhwfMdvfPdwOQvpOFEralUFqezJKv1hMysrinl89mhligGxSro1w0ws3TdqZMG7tlCctPpF0/s320/velicham.jpg" border="0" alt=""id="BLOGGER_PHOTO_ID_5370644967488042114" /></a><br />നാട്ടുകാരില്‍ വായനശീലം വളര്‍ത്താനുള്ള ശ്രമമാണു 'നാട്ടുവെളിച്ചം` പ്രതാപന് ഇരുപത്തഞ്ചോളം വര്‍ഷമായി ചെയ്യുന്നത്. കിട്ടിയ സര്‍ക്കാര്‍ ജോലി ഇതിനായി ഉപേക്ഷിച്ചു. ഇപ്പോള്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തുന്നു. ഈ കാറിന്റെ ഒരു പ്രയോജനം വായനക്കാര്‍ക്കു പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാമെന്നതാണ്- സൗജന്യമായി. <br /><br /><br /><br /><br />1985നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്കടുത്തുള്ള പട്ടണക്കാട് ഗവണ്മെന്റ് സ്കൂളില്‍ ഗ്രാമോത്സവം പരിപാടി നടക്കുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ ഗ്രന്ഥശാലാസംഘം സ്ഥാപകന്‍ പി.എന്‍. പണിക്കര്‍. മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനിറങ്ങിയ പ്രീഡിഗ്രി വിദ്യാര്‍ഥി പ്രതാപന് സ്കൂളിനു മുന്നിലെ ആള്‍ക്കൂട്ടം കണ്ട് അവിടെയെത്തി. പൊതുസമ്മേളനമാണെന്നറിഞ്ഞപ്പോള്‍ താത്പര്യമായി. പി.എന്‍. പണിക്കരുടെ പ്രസംഗമാണ് . പുസ്തക വായനയില്‍ താല്പര്യമുള്ള പ്രതാപന് പ്രസംഗം ശ്രദ്ധയോടെ കേട്ടു. ``അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മാര്‍ഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച് രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ള യുവാക്കളെ ക്ഷണിക്കുന്നു. അവര്‍ ധനമോഹം ഇല്ലാത്തവരായിരിക്കണം, സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നവരായിരിക്കരുത്. സാമൂഹിക സേവനത്തില്‍ തത്പരരായിരിക്കണം. അക്ഷരങ്ങളുടെ ലോകത്ത് ജീവിക്കുകയെന്നതാണ് ഇവര്‍ക്കുള്ള പ്രതിഫലം'' എന്ന പണിക്കരുടെ വാക്കുകള്‍ പ്രതാപനെ പ്രത്യേകം ആകര്‍ഷിച്ചു. <br />യോഗം കഴിഞ്ഞ് വീട്ടിലെത്തിയ പ്രതാപന് രാത്രി ചിന്തയിലാണ്ടു. പി.എന്‍. പണിക്കരുടെ ക്ഷണം മനസില്‍ വന്നലയ്ക്കുകയായിരുന്നു. രാത്രി മുഴുവന്‍ നീണ്ട ആലോചനയ്ക്കൊടുവില് പ്രതാപന് രാവിലെ ഉണര്‍ന്നത് പുതിയൊരു നിയോഗവുമായാണ് . `നാട്ടുവെളിച്ചം പ്രതാപ'നെന്ന സാമൂഹിക സാക്ഷരതാ പ്രവര്‍ത്തകന്റെ തുടക്കം അവിടെയാണ് . നാട്ടുകാരുടെ ഉള്‍ക്കണ്ണുകള്‍ക്കു വെളിച്ചം പകരാനുള്ള പ്രതാപന്റെ പ്രവര്‍ത്തനങ്ങള്‍ രജതജൂബിലി വര്‍ഷത്തിലേക്കു കടക്കുന്നു.<br />പട്ടണക്കാട് സ്കൂളിലെ പ്രസംഗം പ്രതാപന്റെ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. അന്നു തീരുമാനിച്ചതാണ് അറിവിന്റെ വെളിച്ചം പകരുന്നതിലൂടെ രാഷ്ട്രപുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിക്കുകയെന്നത്. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള ആഗ്രഹം അന്നത്തെ അരൂര്‍ പഞ്ചായത്തു പ്രസിഡന്റായിരുന്ന കനകം കൃഷ്ണപിള്ള വഴി പി.എന്‍. പണിക്കരെ അറിയിച്ചപ്പോള്‍ ഒരെടുത്തുചാട്ടത്തില്‍ നിന്നു പ്രതാപനെ പിന്തിരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഒരു പ്രീഡിഗ്രി വിദ്യാര്‍ഥിയുടെ ചാപല്യമോ എന്ന സംശയത്തോടെയാണ് പണിക്കര്‍ പ്രതാപന്റെ അഭിനിവേശത്തെ വീക്ഷിച്ചത്. എന്നാല്‍ പ്രതാ പന്റെ ആത്മാര്‍ഥതയും നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും മനസിലാക്കിയതോടെ പണിക്കര്‍ ആ യുവാവിനെ ഒപ്പംകൂട്ടി.<br />പ്രതാപന്റെ സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ തുടക്കം അട്ടപ്പാടി, അഗളി പ്രദേശങ്ങളിലെ ആദിവാസികള്‍ക്കിടയിലായിരുന്നു. പിന്നീടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു ഗ്രാമങ്ങളില്‍ പ്രതാപന് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പണിക്കരോടൊപ്പം, അദ്ദേഹം പോകുന്ന സ്ഥലങ്ങളിലെല്ലാം പോയി സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.<br />ഊര്‍ജസ്വലമായി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കേയാണ് ആകസ്മികമായി പി.എന്‍. പണിക്കരുടെ വേര്‍പാട്. അദ്ദേഹത്തിന്റെ മരണശേഷം പ്രതാപന്റെ ജീവിതത്തില്‍ ആകെ ശൂന്യതയായി. മുന്നില്‍ നിന്നു നയിക്കാനാരുമില്ലാത്ത അവസ്ഥ. വീട്ടിലാണെങ്കില്‍ കടുത്ത സാമ്പത്തികഞെരുക്കം. ജീവിക്കാന്‍ പ്രത്യേകിച്ച് വരുമാനമൊന്നുമില്ല. ഇതിനിടയില്‍ പ്രതാപന് മുനിസിപ്പല്‍ വിഭാഗത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു. പക്ഷേ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കു മുടക്കം വരുമെന്നുകണ്ടപ്പോള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴാണ് മുന്‍പു പഠിച്ച ഡ്രൈവിംഗ് ഉപജീവനമാര്‍ഗമാക്കാമെന്നു തോന്നിയത്. പ്രതാപന് ചേര്‍ത്തലയിലുള്ള കാര്‍ത്തിക ഡ്രൈവിംഗ് സ്കൂളില്‍ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ തുടങ്ങി. വായനയ്ക്കും സാക്ഷരതാ പ്രവര്‍ത്തനത്തിനും ഒപ്പം കൊണ്ടുപോകാവുന്ന ജോലി. പത്തുവര്‍ഷത്തോളം ഇതു തുടര്‍ന്നു. രണ്ടുവര്‍ഷം മുന്‍പ് പ്രതാപന് സ്വന്തമായി ഡ്രൈവിംഗ് സ്കൂള്‍ ആരംഭിച്ചു. അതിനു സഹായം നല്‍കിയത് കാര്‍ത്തിക ഡ്രൈവിംഗ് സ്കൂളിന്റെ ഉടമതന്നെ. സാധാരണയായി ഒരുഡ്രൈവിംഗ് സ്കൂള്‍ ഉടമ മറ്റൊരാള്‍ ഇതേ രംഗത്തു വരുന്നത് പ്രോത്സാഹിപ്പിക്കില്ലെങ്കിലും പ്രതാപന്റെ സാമൂഹിക സേവന സന്നദ്ധതയും സത്യസന്ധതയും അറിയാവുന്ന പഴയ ബോസ് സഹായിക്കു കയായിരുന്നു. നാട്ടുവെളിച്ചം പ്രതാപന് എന്നറിയപ്പെട്ടിരുന്ന പ്രതാപന് തന്റെ ഡ്രൈവിംഗ് സ്കൂളിന് `നാട്ടുവെളിച്ചം' എന്നുതന്നെ പേരു നല്കി. പ്രതാപന് ഈ പേരു ലഭിക്കാന്‍ കാരണമുണ്ട.് 1990 കാലത്ത് സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ `നാട്ടുവെളിച്ച'മെന്നപേരില്‍ ഒരു ചുമര്‍പത്രിക ഇറക്കിയിരുന്നു. ഇത് ഈ പ്രദേശത്തു കൊണ്ടുനടന്ന് ചുമരുകളില്‍ ഒട്ടിക്കുന്ന ജോലി പ്രതാപനായിരുന്നു ചെയ്തിരുന്നത്. ക്രമേണ വി. പ്രതാപന് നാട്ടുവെളിച്ചം പ്രതാപനായി അറിയപ്പെട്ടു തുടങ്ങി. പ്രതാപന് പുതിയ പേര് അഭിമാനപൂര്‍വം സ്വീകരിക്കുകയും ചെയ്തു.<br />അക്ഷരങ്ങളെ ജീവനുതുല്യം സ്നേഹിക്കുകയും വായനയുടെ വ്യാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രതാപന്റെ പരിശ്രമങ്ങള്‍ ചേര്‍ത്തലക്കാരില്‍ പലര്‍ക്കും നിത്യകാഴ്ചയാണ്. എറണാകുളം ചേര്‍ത്തല ദേശീയ പാതയില്‍ കളവംകോടിനു സമീപമുള്ള രണ്ടുമുറി കെട്ടിടമാണു പ്രതാപന്റെ വീടും പ്രവര്‍ത്തന കേന്ദ്രവും. റോഡരികില്‍ എല്ലാവര്ക്കും സ്വാഗതതമോതി `നാട്ടുവെളിച്ച'മെന്ന ബോര്‍ഡുണ്ട്. വീടിനുളളില്‍ കടന്നാല്‍ ആദ്യം നമ്മെ വരവേല്‍ക്കുന്നത് പി.എന്‍. പണിക്കരുടെ ചിത്രവും അതിനുതാഴെയായി `വായിച്ചു വളരുക' `നാമൊന്ന്' എന്നിങ്ങനെയുള്ള പണിക്കര്‍ വാക്യങ്ങളുമാണ്. ഷെല്‍ഫില്‍ നിരനിരയായി അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങള്‍. നോവലുകളും കഥകളും കവിതകളും ലേഖനസമാഹാരങ്ങളും വൈജ്ഞാനിക ഗ്രന്ഥങ്ങളുമെല്ലാം ഈ പുസ്തക ശേഖരത്തിലുണ്ട്. രണ്ടു മുറിമാത്രമുള്ള വീടിന്റെ ഒരു മുറിയുടെ നല്ലൊരുഭാഗവും പുസ്തകങ്ങള്‍ കൈയടക്കിയിരിക്കുന്നു. ഇതുതന്നെ ഡ്രൈവിംഗ്സ്കൂളിന്റെ ഓഫീസും. <br />ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്നു പുസ്തകങ്ങള്‍ വായിക്കാം. ഇപ്പോള്‍ നിരവധിപ്പേര്‍ ഇവിടെ പുസ്തകം വായി ക്കാനെത്തുന്നുണ്ട്. പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുത്തുവിടുന്നുമുണ്ട്. എല്ലാം സൗജന്യം. പക്ഷേ രണ്ടു ദിവസത്തേക്കു മാത്രമേ പുസ്തകങ്ങള്‍ കൊടുത്തുവിടുകയുള്ളൂ. കൂടുതല്‍ ദിവസത്തേക്കു പുസ്തകങ്ങള്‍ കൊടുത്തുവിട്ടാല്‍ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണെന്നു പ്രതാപന് പറയുന്നു. തന്റെ പക്കല്‍ നിന്നു പുസ്തകങ്ങള്‍ വായിക്കാനെടുത്ത ആരും തന്നെ അവ തിരിച്ചുതരാതിരുന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുകമാത്രമല്ല കഴിയുന്നത്ര പുസ്തകങ്ങള്‍ വായിക്കുകയെന്നതും പ്രതാപന്റെ ശീലമാണ്. രാവിലെയും വൈകിട്ടും ഓരോ മണിക്കൂറെങ്കിലും പുസ്തകവായനയ്ക്കു മാറ്റിവയ്ക്കും. <br />തന്റെ ഡ്രൈവിംഗ് സ്കൂളില്‍ പഠനത്തിനെത്തുന്നവര്‍ക്ക് ഡ്രൈവിംഗിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനു മുന്‍പ് വായനയുടെ മഹത്ത്വത്തെക്കുറിച്ചാവും പ്രതാപന് സംസാരിക്കുന്നത്. ഡ്രൈവിംഗ് പഠിക്കാനെത്തിയ നൂറുകണക്കിനാളുകള്‍ ഇപ്പോള്‍ പുസ്തകങ്ങളുടെ ഉറ്റ കൂട്ടുകാരായി മാറിയിട്ടുണ്ട്. <br />ലൈബ്രറിയില്‍ പോകാന്‍ സമയമില്ലെന്നുപറഞ്ഞ് വായനയെ മറക്കുന്നവര്‍ക്കു മുന്നില്‍ ഇപ്പോള്‍ പുസ്കങ്ങള് എത്തിച്ചു കൊടുക്കാനും തുടങ്ങിയിരിക്കുന്നു പ്രതാപന്. കമ്പനികളിലും മറ്റും തൊഴിലെടുക്കുന്നവര്‍ക്ക് പതിവായും വ്യാപകമായും പുസ്തകങ്ങള്‍ എത്തിച്ചു നല്കാന് ഉദ്ദേശിക്കുന്നു. ഇപ്പോള്‍ തന്റെ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനത്തിലാണു പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് എത്തിക്കുന്നത്. തൊഴിലാളികള്‍ക്കും മറ്റും സൗജന്യമായി പുസ്തകങ്ങള്‍ ഇങ്ങനെ ലഭ്യമാക്കുന്നതിലൂടെ ഒരു വായനാ വിപ്ലവം തന്നെസൃഷ്ടിക്കാനാകുമെന്നു പ്രതാപന് വിശ്വസിക്കുന്നു. തന്റെ ഈ പുതിയ പരിപാടിവഴി നിരവധിപ്പേര്‍ പുസ്തകവായനയിലേക്കു തിരിഞ്ഞിട്ടുണ്ടെന്നു പ്രതാപന് പറഞ്ഞു. മറ്റൊരു വാഹനം നിറയെ പുസ്തകങ്ങള്‍ നിറച്ച് വായനക്കാര്‍ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രതാപനിപ്പോള്‍.<br />പ്രതാപന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി നിരവധിപ്പേരെത്തുന്നുണ്ട്. ഇതില്‍ ഡോക്ടര്‍മാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുണ്ട്. തനിക്കു പിന്തുണയുമായി എത്തുന്നവരോട് പ്രതാപനുള്ള അഭ്യര്‍ഥന ഒന്നുമാത്രം. കഴിയുമെങ്കില്‍ ഒരു പുസ്തകമെങ്കിലും വാങ്ങി നല്‍കുക. പ്രതാപന് സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും പുസ്തകങ്ങളായി മാത്രമാണ.് ഇത്തരത്തില്‍ ലഭിക്കുന്ന പുസ്തകങ്ങളെല്ലാം നിരവധി വായനക്കാരില്‍ എത്തുന്നു. <br />സാമൂഹിക സാക്ഷരതാ രംഗത്തുമാത്രം തന്റെ പ്രവര്‍ത്തനങ്ങള്‍ ഒതുക്കാന്‍ പ്രതാപന് തയാറല്ല. നാടിന്റെ ഏതാവശ്യത്തിനും മുന്നിലിറങ്ങാന്‍ നാട്ടുകാര്‍ക്കൊപ്പം ഇദ്ദേഹവുമുണ്ട്. പ്രതാപന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. <br />മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് മൂന്നു തവണ പ്രതാപനു ലഭിച്ചു. സാമൂഹിക നീതി പ്രവര്‍ത്തനത്തിനുള്ള കാന്‍ഫെഡ് അവാര്‍ഡ്, ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ ഭാര്യ ശാരദാ കൃഷ്ണയ്യരുടെ പേരിലുള്ള അവാര്‍ഡ്, ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ വിജയരത്തന്‍ പുരസ്കാരം എന്നിവ. <br />സ്ത്രീധനരഹിത വിവാഹത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൂടിയാണ് പ്രതാപന്. തന്റെ ജീവിതത്തില്‍ ഈ ആദര്‍ശം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ആറുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അയല്‍വാസിയായ സിനിമോളെ പ്രതാപന് ജീവിതസഖിയാക്കിയത്. ഡ്രൈവിംഗ് സ്കൂളിന്റെ പ്രവര്‍ത്തനത്തിലും പ്രതാപന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും കൈത്താങ്ങായി സിനിമോളുണ്ട്. മക്കള്‍: യദുകൃഷ്ണന്, ശ്രീലക്ഷ്മി.<br />ചിത്രങ്ങള്‍: പി.ജി. രവികുമാര്‍sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-84500785049909941552009-07-05T05:30:00.000-07:002009-07-05T05:42:38.966-07:00സ്റ്റെതസ്കോപ്പും പെയിന്റിംഗ് ബ്രഷും<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBLwSXI_5Y0pRL4D0zYuCpSsM5TmTMjOdvhYhQsoihBeTPPQxK0EyHX3N6JJi-pjirBQxzruKz-yGiDBgy940RBXEY-YozJIq7tZHcBlbTvOItNpD2cLX_XqFwK5D3ewxs0_WZEQxZHJs/s1600-h/dr+james.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 213px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBLwSXI_5Y0pRL4D0zYuCpSsM5TmTMjOdvhYhQsoihBeTPPQxK0EyHX3N6JJi-pjirBQxzruKz-yGiDBgy940RBXEY-YozJIq7tZHcBlbTvOItNpD2cLX_XqFwK5D3ewxs0_WZEQxZHJs/s320/dr+james.jpg" border="0" alt=""id="BLOGGER_PHOTO_ID_5354954908598524770" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDLnuOGY5CYanD8Qs8yR-t-eBHMdiUPNgANDbY_DocjPULTSJ2GkcUgMtvltxrImcZktQS7qSfzGGM8tWFbvqfr5BZMwzEglLJaFmeHOEktEhrD0qdBoXS9ftWzekRXnSh5M1MJtAyHvU/s1600-h/girl.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 221px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDLnuOGY5CYanD8Qs8yR-t-eBHMdiUPNgANDbY_DocjPULTSJ2GkcUgMtvltxrImcZktQS7qSfzGGM8tWFbvqfr5BZMwzEglLJaFmeHOEktEhrD0qdBoXS9ftWzekRXnSh5M1MJtAyHvU/s320/girl.jpg" border="0" alt=""id="BLOGGER_PHOTO_ID_5354954822636042882" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglD8NTvuXXQOKPYi6BVjYlm8eCnn8wCCtpveO2SDuMFERghYR4SNCrpwNw65ZVAW45O4pd0Pfffb4N9wPLmRU98zuUZEnxbUj0Fl4Uy4ImrWpH0mCJIi8S7tuOplDb8twcWcYbuuBQF9w/s1600-h/madavikkutty.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 213px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglD8NTvuXXQOKPYi6BVjYlm8eCnn8wCCtpveO2SDuMFERghYR4SNCrpwNw65ZVAW45O4pd0Pfffb4N9wPLmRU98zuUZEnxbUj0Fl4Uy4ImrWpH0mCJIi8S7tuOplDb8twcWcYbuuBQF9w/s320/madavikkutty.jpg" border="0" alt=""id="BLOGGER_PHOTO_ID_5354954710073376114" /></a><br />ഡോ.ജയിംസ് ചിത്ര രചനയില്‍ <br />തിരക്കേറിയ ഇ.എന്‍.ടി. സ്പെഷലിസ്റ്റാണു ഡോ. ടി.സി. ജയിംസ്. പക്ഷേ ഗൗരവപൂര്‍ണമായ ചിത്രരചനയ്ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. ആയിരത്തോളം രചനകളുടെ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണദ്ദേഹം. <br /><br />രാവിലെ മുതല്‍ വൈകുവോളം തിരക്കിട്ട് രോഗികളെ പരിശോധിക്കുന്ന ഒരു ഡോക്ടറുടെ ദിനചര്യയും മനസും കലോപാസനയ്ക്കു യോജിച്ചതാവില്ല എന്നതാണു പൊതുവേയുള്ള ധാരണ.അവര്‍ക്കുമാകാം കലോപാസന എന്നു സമ്മതിക്കുന്നവര്‍തന്നെ സംഗീതം പോലെയുള്ള കലകളുമായാണ് അവരെ ബന്ധിപ്പിക്കാന്‍ തയാറാവുക.അധികം സമയം വിഴുങ്ങാത്ത കലകള്‍.<br />എന്നാല്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ ഇ.എന്‍.ടി വിദഗ്ധനായ ഡോക്ടര്‍ ടി.സി. ജയിംസിന്റെ കലാസപര്യ വര്‍ണക്കൂട്ടുകളുടെ ലോകത്താണ് .സ്റ്റെതസ്കോപ്പും ഓട്ടോസ്കോപ്പുമൊക്ക താഴെവച്ചുക ഴിഞ്ഞാല്‍ അദ്ദേഹം പാലറ്റും ബ്രഷും എടുക്കുന്നു. വിസ്മയകരമായ ചാതുരിയോടെ കാന്‍വാസില്‍ രചനകള്‍ നടത്തുന്നു. ആരില്‍നിന്നും ചിത്രകല ഔപചാരികമായി പഠിച്ചിട്ടില്ലെന്ന താണ് ഈ ചിത്രകാരന്റെ മറ്റൊരു പ്രത്യേകത.<br />സ്കൂള്‍ പഠനകാലംമുതല്‍ ചിത്രരചനയിലും പെയിന്റംഗിലും താല്പര്യമുണ്ടാ യിരുന്ന ജയിംസ് എത്തിയത് വൈദ്യശാ സ്ത്രത്തി ന്റെ ലോകത്താണ്. മെഡിക്കല്‍ പഠനത്തിനായി പൂനാ മെഡിക്കല്‍ കോളജിലെത്തിയതാണ് ജയിംസിലെ ഉറങ്ങിക്കിടന്ന ചിത്രകാരനെ വീണ്ടുമുണര്‍ത്തിയത്. മെഡിക്കല്‍ കോളജിനു സമീപമുള്ള കടകളില്‍ വരയ്ക്കുന്നതിനുള്ള ഉപകരണങ്ങളും ചായക്കൂട്ടുകളും സുലഭമായി രുന്നു.ഇവ വാങ്ങിയാണ് ഡോക്ടര്‍ വീണ്ടും വരയുടെ ലോകത്ത് സജീവമായത്. പിന്നീട് ഡോക്ടറായി വിവിധ സ്ഥലങ്ങളിലെത്തിയപ്പോഴെല്ലാം വരയെയും ഒപ്പം കൊണ്ടുനടന്നു. മെഡിക്കല്‍ ഗ്രന്ഥങ്ങളോടൊപ്പം പെയിന്റിംഗുകളെപ്പറ്റിയുള്ള പുസ്തകങ്ങളും വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു. <br />ഡോക്ടറുടെ ജോലി അദ്ദേഹത്തിനു തൊഴിലും ആത്മസമര്‍പ്പണം ചെയ്ത സേവനവുമാണ്.എന്നാല്‍ ആത്മാവിഷ്കാരം തനിക്കു സാധ്യമാകുന്നതു ചിത്രരചനയിലൂടെയാണെന്ന് അദ്ദേഹം പറയുന്നു. ജോലിക്കിടയിലും യാത്രകളിലും ജീവിതത്തിന്റെ മറ്റു സന്ദര്‍ഭങ്ങളിലും മനസില്‍ കടന്നുവരുന്ന രൂപങ്ങളും രംഗങ്ങളും നിറങ്ങളില്‍പൂണ്ടാണ് ആ മനസില്‍ പതിയുന്നത്.അവയെ കാന്‍വാസില്‍ പകര്‍ത്തുവോളം ആ മാനസികബിംബങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. മനസില്‍ നിന്നു ബ്രഷിലൂടെ കാന്‍വാസില്‍ ദൃശീഭവിപ്പിക്കുമ്പോള്‍ ആത്മസംതൃപ്തിയടയുകയും ചെയ്യുന്നു.<br />തിമിര്‍ത്തുപെയ്യുന്ന മഴയും അക്ഷമയുടെ മുഖമുദ്രയുള്ള യാത്രക്കാരും പ്രകൃതിയുടെ ദാനങ്ങളായ കാര്‍ഷികോതപ്ന്നങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പെയിന്റംിഗുകള്‍ക്കു വിഷയങ്ങളാകുന്നു. ഇടുക്കി ജില്ലക്കാരനായതിനാല്‍ കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഡോക്ടര്‍ ജയിംസിന്റെ രചനകളില്‍ പ്രാമുഖ്യം കണ്ടെത്തുന്നുണ്ട്. ഛായാചിത്രങ്ങളും ധാരാളം. വാന്‍ഗ്വോയുടെ ആരാധകനായ ഈ ചിത്രകാരന്റെ സൃഷ്ടികളില്‍ വാന്‍ഗ്വോയുടെ ഛായാചിത്രം ഉള്‍പ്പെട്ടതു സ്വാഭാവികം. സെന്റ് ജോണ്‍ ഓഫ് ഗോഡ്, അല്‍ഫോന്‍സാമ്മ തുടങ്ങിയവരുടെ ചിത്രങ്ങള്‍. കൂടാതെ ഈയിടെ അന്തരിച്ച മാധവിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രതിഭാശാലികളുടെ ചിത്രങ്ങളുമുള്‍പ്പെടെ ആയിരത്തോളം രചനകള്‍. പെയിന്റിംഗിനെപ്പറ്റി ഇന്ത്യയിലും വിദേശത്തും ലഭ്യമായ ഒട്ടുമിക്ക പുസ്തകങ്ങളും ഡോക്ടര്‍ ജയിംസിന്റെ ശേഖരത്തിലുണ്ട്.<br />പെയിന്റിംഗ് എന്നത് തനിക്കു ഹോബിയെന്നതി ലുപരി ആത്മാവിഷ്കാര ത്തിന്റെ അനുഭവമാണെന്ന് ഡോക്ടര്‍ ജയിംസ് പറയുന്നു. അദ്ദേഹത്തിന്റെ വീട് പെയിന്റിംഗുകളുടെ ഒരു ഗാലറിയാണെന്നു പറയാം. ``ജോലിയിലും ജീവിതത്തിലുമുള്ള ടെന്‍ഷനുകളെല്ലാം മറക്കുന്നത് പെയിന്റിംഗിന്റെ ലോകത്തെത്തുമ്പോഴാണ്.ഇത് എന്നെ ഏറെ ആഹ്ലാദിപ്പിക്കുകയും ഒപ്പം എനിക്ക് ആത്മസംതൃപ്തി നല്‍കുകയും ചെയ്യുന്നു. എത്ര ടെന്‍ഷന<br />ടിച്ചു ജോലിചെയ്താലും അതിന്റെയെല്ലാം പ്രശ്നങ്ങള്‍ പെയിന്റിംഗിന്റെ ലോകത്തു പ്രവേശിക്കുമ്പോള്‍ അവസാനിക്കുന്നു,'' അദ്ദേഹം പറഞ്ഞു. ഞായറാഴ്ചകളിലും ഒഴിവുദിവസങ്ങളിലും സാധാരണ ദിവസങ്ങളിലെ രാത്രികളിലുമാണ് ഡോ. ജയിംസ് പെയിന്റിംഗിനു സമയം കണ്ടെത്തുന്നത്.വീടിന്റെ ഒരു മുറി തന്നെ സ്റ്റുഡിയോ.അവിടെ പൂര്‍ത്തിയായതും വരച്ചുകൊണ്ടിരിക്കുന്നതുമായ നിരവധി പെയിന്റംിഗുകള്‍. പല സമയങ്ങളിലായി മനസില്‍ വിരിയുന്ന ഭാവങ്ങള്‍ക്കു ഭാവം പകരുകയാണു താന്‍ ചെയ്യുന്നതെന്നു ഡോക്ടര്‍ പറയുന്നു.റിയലിസ്റ്റിക് രചനകളാണ് ഏറെയുമെങ്കിലും വ്യത്യസ്ത സങ്കേതങ്ങള്‍ പരീക്ഷിക്കാറുണ്ട്.ചിത്രകലയെ അഗാധമായി സ്നേഹിക്കുന്നുവെങ്കിലും ചിത്രചന വൈദ്യസേവനത്തെ ബാധിക്കാന്‍ അനുവദിക്കില്ല.<br />കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നടന്ന നേഴ്സിംഗ് ഫെസ്റ്റിവലില്‍ ഡോ. ജയിംസിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സുകളിലും ചിത്രപ്രദര്‍ശനം നടത്താറുണ്ട്. വരച്ച പെയിന്റിംഗുകളെല്ലാം സമാഹരിച്ച് കൂടുതല്‍ വിപുലമായ രീതിയില്‍ ഒരു പ്രദര്‍ശനം നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഡോ. ജയിംസ്.കലാസപര്യയില്‍ ഭാര്യ സുജയില്‍ നിന്നു ലഭിക്കുന്ന പ്രോത്സാഹനം ഇദ്ദേഹത്തിനു കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. ഏക മകന് ഡെറി.<br />ചിത്രങ്ങള്‍: ജേക്കബ് തപോവനംsandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-47175990700311436552009-05-27T14:19:00.000-07:002009-05-27T14:27:38.917-07:00നെല്ലിയാമ്പതി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuzHkI1KS44IPgr-Dr-MK7DJ74vPwcPJwZM_ZqX4RhqKY954wAehoLzwqfSLiLPP_2JUimFzbcjKonHUOzan75Yw5vpYVSHjZIj_GxAMJYWchmJ1zrWQFkBPxTE2NXMuaprhv619vkRec/s1600-h/nelliyampathi.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuzHkI1KS44IPgr-Dr-MK7DJ74vPwcPJwZM_ZqX4RhqKY954wAehoLzwqfSLiLPP_2JUimFzbcjKonHUOzan75Yw5vpYVSHjZIj_GxAMJYWchmJ1zrWQFkBPxTE2NXMuaprhv619vkRec/s320/nelliyampathi.jpg" border="0" alt=""id="BLOGGER_PHOTO_ID_5340618166339311970" /></a><br /><br />പാവപ്പെട്ടവന്റെ ഊട്ടി എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലമാണ് നെല്ലിയാമ്പതി. പാലക്കാട് ജില്ലയിലുള്‍പ്പെടുന്ന ഈ പ്രദേശം മഞ്ഞിന്റെ പുതപ്പുമായാണ് മിക്കസമയങ്ങളിലും ദൃശ്യമാകുക. പാലക്കാടു നിന്നും എഴുപതോളം കിലോമീറ്റര്‍ അകലെയായാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. തേയില ,കാപ്പിത്തോട്ടങ്ങളും വനമേഖലയും,പച്ചപുതച്ച മലനിരകളുമാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്.മികച്ച രീതിയില്‍ പരിപാലിക്കുന്ന നിരവധി തേയിലത്തോട്ടങ്ങള്‍ നെല്ലിയാമ്പതിയിലുണ്ട്. നെല്ലിയാമ്പതിയിലുള്ള മാമ്പാറ,കേശവന്‍പാറ എന്നിവിടങ്ങളില്‍ നിന്നാല്‍ പാലക്കാട് പൊള്ളാച്ചി നഗരങ്ങളുടെ വിദൂരദൃശ്യം കാണാനാവും.പാലക്കാട് ജില്ല ചൂടുകൂടിയ സ്ഥലമാണെങ്കിലും എപ്പോഴും തണുപ്പു നിറഞ്ഞു നില്ക്കുന്ന സ്ഥലം കൂടിയാണ് നെല്ലിയാമ്പതി. <br />ഏ ത ാണ്ട് ഹൈറേഞ്ചിലേതുപോലുള്ള കാലാവസ്ഥയാണ് ഇവിടെയും അനുഭവപ്പെടുന്നത്.അപൂര്‍വ സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും സംഗമകേന്ദ്രംകൂടിയാണ് നെല്ലിയാമ്പതി മലനിരകള്‍. നെല്ലിയാമ്പതി മലനിരകളില്‍ ഏറ്റവും ഉയരത്തിലുള്ളത് 1572-ലധികം മീറ്റര്‍ ഉയരത്തിലുള്ള പാദഗിരി കൊടുമുടിയാണ്.ഇതിനടുത്തായുള്ള സീതാര്‍കുണ്ട് എന്ന സ്ഥലത്ത് വനവാസകാലത്ത് രാമനും ലക്ഷ്മണനും സീതയും താമസിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. നെല്ലിയാമ്പതിയിലെ വനമേഖലയില്‍ നിന്ന് ആന ,മാന്‍ ഉള്‍പ്പെടയുള്ള നിരവധി വന്യമൃഗങ്ങളെ കാണാനാവും.നെന്മാറയില് നിന്നാണ് നെല്ലിയാമ്പതിയിലേക്കു പോകുന്നത്. നിരവധി ഹെയര്‍പിന്‍ വളവുകളും മലനിരകളും താഴ്വാരങ്ങളും നെല്ലിയാമ്പതിയിലേക്കുള്ള യാത്രതന്നെ അവിസ്മരണീയമാക്കുന്നു.ഇതോടൊപ്പം ഓറഞ്ചു തോട്ടങ്ങളുള്ള പ്രദേശംകൂടിയാണ് നെല്ലിയാമ്പതി . നെല്ലിയാമ്പതിയിലേക്കുള്ള യാത്രാ മധ്യേയാണ് പോത്തുണ്ടി ഡാം. നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളുടെ ഒരു ഇടത്താവളംകൂടിയാണ് പോത്തുണ്ടി ഡാം. <br />നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിലായാണ് പോത്തുണ്ടി ഡാം നിര്‍മിച്ചിരിക്കുന്നത്. നെന്മാറയിലും പരിസര പ്രദേശങ്ങളിലും നെല്‍ക്കൃഷിക്കും മറ്റും ജലസേചനത്തിനായി വെള്ളമെത്തിക്കുന്നത് പോത്തുണ്ടി ഡാമില്‍ നിന്നാണ്. കെ.എസ്. ആര്.ടി.സി ബസുകള്‍ നെല്ലിയാമ്പതിയിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതോടൊപ്പം ജീപ്പുകളും യാത്രാമാര്‍ഗമാണ്. ഏറ്റവും അടുത്തുള്ള റെയില്വേസ്റ്റേഷന് പാലക്കാടാണ്. അടുത്തുള്ള വിമാനത്താവളം അന്‍പതുകിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂര്‍ വിമാനത്താവളമാണ്.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com1tag:blogger.com,1999:blog-5078142734986006711.post-73407396934311382612009-05-16T13:35:00.000-07:002009-05-16T13:40:36.407-07:00രാമക്കല്‍മേട്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCtoT3qtCuHjrplCgvkg8eKlUXzglrNueHkiV17ZCxDBy3T1O4V_I79vgAheHAuXbrREAOkw0nPrY2BiGXeccUdxLmYKPN8wYiCmEMrsSC3gmNxwaKV2rM3QwzC_04fXZ22DEYHtBq6eA/s1600-h/kattadi.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 214px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCtoT3qtCuHjrplCgvkg8eKlUXzglrNueHkiV17ZCxDBy3T1O4V_I79vgAheHAuXbrREAOkw0nPrY2BiGXeccUdxLmYKPN8wYiCmEMrsSC3gmNxwaKV2rM3QwzC_04fXZ22DEYHtBq6eA/s320/kattadi.jpg" border="0" alt=""id="BLOGGER_PHOTO_ID_5336524327473106050" /></a><br />ഇടുക്കി ജില്ലയിലുള്‍പ്പെടുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് രാമക്കല്‍ മേട്.തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു നാല്പ്പത്തഞ്ചു കിലോമീറ്ററും കട്ടപ്പനയില്‍ നിന്ന് 25 കിലോമീറ്ററുമാണ് രാമക്കല്‍മേട്ടിലേക്കുള്ള ദൂരം. കുമളിയില്‍ നിന്നു മൂന്നാറിലേക്കുള്ള പാതയിലാണ് രാമക്കല്‍മേടിന്റെ സ്ഥാനം. കേരളത്തില്‍ ഏറ്റവും ശക്ത മായി കാറ്റുവീശുന്ന സ്ഥലം എന്ന പേരിലാണ് പുറംലോകത്തു രാമക്കല്‍മേടിനെക്കുറിച്ചുള്ള പ്രസിദ്ധി. ഇപ്പോള്‍ വിനോദ സഞ്ചാരകേന്ദ്രമെന്നതിലുപരി കാറ്റില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം എന്ന നിലയിലാണ് രാമക്കല്‍മേടിന്റെ ഖ്യാതി.<br />നിരവധി സ്വകാര്യ സംരഭകരാണ് ഇപ്പോള്‍ രാമക്കല്‍ മേട്ടില്‍ കാറ്റാടിയില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കു ന്നത്. <br />വെസ്റ്റാസ് എന്ന സ്വകാര്യ കമ്പനിയാണ് വിവിധ സംരംഭകര്‍ക്കായി ഇവിടെ കാറ്റാടികള്‍ നിര്‍മിച്ചു നല്‍കിയത്. ഇത്തരത്തില്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ബോര്‍ഡിനു വില്‍ക്കുകയാണു ചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്ന് 3630 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേട് എന്ന സ്ഥലത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. രാമായണവുമായി ബന്ധപ്പെട്ടതാണിത്. <br />ത്രേതായുഗത്തില്‍ രാവണനാല്‍ അപഹരിക്കപ്പെട്ട സീതയെത്തേടിയലഞ്ഞ ശ്രീരാമന് രാമക്കല്‍മേട്ടിലെ ത്തിയെന്നും അവിടെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കല്ലില്‍ ഇരുന്ന് നാലുഭാഗത്തേക്കും കണ്ണോടിച്ച് സീതയെ ഓര്‍ത്തു വിലപിച്ചുവെന്നുമാണ് രാമക്കല്‍മേടിനെക്കുറിച്ചുള്ള ഐതിഹ്യം. ശ്രീരാമന് ഇരുന്നതായി പറയപ്പെടുന്ന പാറ രാമക്കല്ല് എന്ന പേരിലും ശ്രീരാമന് സീതയെത്തേടിയല ഞ്ഞ കുന്ന് രാമക്കല്‍മേട് എന്നപേരിലും അറിയപ്പെടുന്നു.<br />രാമക്കല്‍മേടിനു താഴെയുള്ള പാണ്ഡവന്‍പാറയില്‍ 500- ലധികം വര്‍ഷം പഴക്കമുള്ള മറ്റൊരു ക്ഷേത്രവുമുണ്ട്. <br />രാമക്കല്ലിനു നേരേ എതി ര്‍ദിശയില്‍ ഇടുക്കി പദ്ധതിയുടെ ആവിര്‍ഭാവത്തിനു മാര്‍ഗദര്‍ശികളായ കുറവന്റെയും കുറത്തിയുടെയും സ്മാ രകമായി അടുത്തകാലത്ത് ഒരു ശില്പവും രാമക്കല്‍ മേടിന്റെ മുകളില്‍ സ്ഥാപി ച്ചിട്ടുണ്ട്. <br />37 അടി ഉയരമുണ്ടിതിന്. ഇരട്ടശില്പങ്ങളില്‍ കേരളത്തില്‍ ഏറ്റവും വലുതാണിത്. ഇരുപത് അടിയോളം ഉയരമുള്ള കല്‍മണ്ഡപ ത്തിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിയുടെ സമീപം കൈയില്‍ പോരുകോഴിയുമായിരിക്കുന്ന കുറവനും അവരുടെ കടിഞ്ഞൂല്‍ പുത്രനുമടങ്ങിയ കുടുംബം - ഇതാണു ശില്പത്തില് ആവിഷ്കരിച്ചിരിക്കുന്നത്. <br />രാമക്കല്‍മേടിനു മുകളില്‍ നിന്നാല്‍ തമിഴ്നാടിന്റെ നയനാനന്ദകരമായ കാഴ്ച സാധ്യമാണ്.കമ്പം,തേനി ,ഗൂഡല്ലൂര്‍ ഉത്തമപാളയം,മധുര, തുടങ്ങിയ പ്രദേശങ്ങള്‍ ഇവിടെ നിന്നാല്‍ കാണാനാവും. നൂറുകണക്കിനു സഞ്ചാരികളാണ് ഇപ്പോള്‍ രാമക്കല്‍മേട്ടിലെ കാറ്റാടിപ്പാടവും ശില്‍പ്പവും കാണാനായി ഇവിടെയെത്തുന്നത്.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-31980895390657184372009-05-09T12:22:00.000-07:002009-05-09T12:28:12.020-07:00പത്തനംതിട്ട<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsjhaenWqNbYwVBpGHz1c2UU7jpfFzORR3uLERyKguwUoWvczChGhq3A3S8AQByvUITmZS8-pc_cCoaWSAXvoNkcpW-31-4k30Idy2-3ZhrWVaQh5NbCbkjku3bztul1nj_HpO9htpCRM/s1600-h/pathanamthitta-4.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsjhaenWqNbYwVBpGHz1c2UU7jpfFzORR3uLERyKguwUoWvczChGhq3A3S8AQByvUITmZS8-pc_cCoaWSAXvoNkcpW-31-4k30Idy2-3ZhrWVaQh5NbCbkjku3bztul1nj_HpO9htpCRM/s320/pathanamthitta-4.jpg" border="0" alt=""id="BLOGGER_PHOTO_ID_5333908039776283778" /></a><br />വിവിധ സ്ഥലങ്ങളിലേക്കുള്ള ഒരു ഇടത്താവളം എന്ന നിലയിലാണ് പത്തനംതിട്ട അറിയപ്പെടുന്നത് .ആദ്യം കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട .പിന്നീട് 1982 ലാണ് ജില്ല രൂപീകൃതമായത്.സാമൂഹികമായും സാംസ്കാരികമായും ഉന്നതി പ്രാപിച്ച നഗരമെന്നും പത്തനംതിട്ടയെ വിശേഷിപ്പിക്കാറുണ്ട്.ശബരിമല,മഞ്ഞനിക്കര,ചെറുകോല്‍പ്പുഴ,മാരാമണ്‍,നിലയ്ക്കല്‍, നിരണം തുടങ്ങിയ നിരവധി തീര്‍ഥാടനകേന്ദ്രങ്ങളിലേയ്ക്കുള്ള ഇടത്താവളം കൂടിയാണ് പത്തനംതിട്ട.നഗരത്തിനു ചുറ്റുമുള്ള റിംഗ് റോഡുകളാണ് പത്തനംതിട്ടയുടെ മറ്റൊരു പ്രത്യേകത.1990-കളിലാണ് നഗരവും പരിസര പ്രദേശങ്ങളും കൂടുതല്‍ വികാസം പ്രാപിച്ചത്. മതസൗഹാര്‍ദത്തിന്റെ ഉത്തമകേന്ദ്രം കൂടിയായ പത്തനംതിട്ടയില്‍ വിവിധ മതങ്ങളുടെ പ്രശസ്തങ്ങളായ നിരവധി ആരാധനാലയങ്ങളുണ്ട്.ആറന്മുള വള്ളകളിയും ആറന്മുളക്കണ്ണാടിയും പത്തനംതിട്ടയുടെ പെരുമ വര്‍ധിപ്പിക്കുന്നു.<br />തമിഴ്നാടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ഥലം കൂടിയാണ് പത്തനംതിട്ട.നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നിരവധി തമിഴര്‍ താമസിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ പത്തനംതിട്ട നഗരവും പരിസരപ്രദേശങ്ങളും ഒരു തമിഴ്സംസ്കാരം കാത്തുസൂക്ഷിക്കുന്നുണ്ട്.<br />റബറാണ് ജില്ലയിലെ പ്രധാന കാര്‍ഷികവിള.പരമ്പരാഗതമായി മലഞ്ചരക്കു കച്ചവട കേന്ദ്രമായിരുന്നു പത്തനംതിട്ടയും പരിസരപ്രദേശങ്ങളും.പറക്കോടുള്ള മലഞ്ചരക്കു ചന്ത ഇതിനൊരു ഉദാഹരണമാണ് .നിരവധി ചന്തകളും നാടന്‍ വാണിഭ കേന്ദ്രങ്ങളും ജില്ലയിലുടനീളമുണ്ടായിരുന്നു. ഇതിന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓമല്ലൂര്‍,തെള്ളിയൂര്‍ക്കാവ് വയല്‍വാണിഭങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.പമ്പ,അച്ചന്‍കോവില്‍,മണിമല,കല്ലട എന്നീ നദികള്‍ പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്നു.<br />ടൂറിസം സാധ്യതയുള്ള നിരവധി ഉയര്‍ന്ന പ്രദേശങ്ങള്‍ നഗരത്തിനടുത്തുതന്നെയുണ്ട്.ആനപ്പാറ ,മണ്ണാറമല, മാക്കാംകുന്ന് തുടങ്ങിയവ നഗരത്തിന് ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്നു.50 വര്‍ഷത്തിലധികം പഴക്കമുള്ള കാതോലിക്കേറ്റ് കോളജ് പത്തനംതിട്ടയുടെ സാമൂഹിക സാംസ്കാരിക ജീവിതവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതാണ്.മുന്‍പ് പത്തനംതിട്ടയുടെ കുറേ ഭാഗങ്ങള്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഈ തിരഞ്ഞെടുപ്പു മുതല്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലം രൂപീകൃതമായി.<br />ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമുള്ളതും ജില്ലയില്‍ നിന്നാണ്.ജില്ലയുടെ പകുതിയോളം ഭാഗം വനപ്രദേശമാണ്.<br />നിരവധി പ്രമുഖര്‍ക്കാണ് പത്തനംതിട്ട ജന്മം നല്‍കിയിട്ടുള്ളത്.സരസ കവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍,പുത്തന്‍കാവ് മാത്തന്തരകന്, കവി കടമ്മനിട്ട രാമകൃഷണന് തുടങ്ങിയവര്‍ നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നവരാണ്.അടൂര്‍ ഗോപാലകൃഷ്ണന്,,സംവിധായകരായ ബ്ലെസി,ശിവപ്രസാദ്,നടിമാരായ കവിയൂര്‍ പൊന്നമ്മ,മീരാജാസ്മിന്,നയന്‍താര,കവിയൂര്‍ രേണുക,അടൂര്‍ ഭവാനി,അടൂര്‍ പങ്കജം തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി പ്രശസ്തര്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരാണ്.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-63675134121780840022009-05-04T13:39:00.000-07:002009-05-04T13:49:37.036-07:00മുന്നറിയിപ്പുകള്‍ക്കു പുല്ലുവില;കഴിഞ്ഞ പതിനെട്ടിന് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥികള്‍ മണിമലയാറിന്റെ തീരത്തുകൂടി നടന്നു പോകുന്നതുകണ്ട നാട്ടുകാരിലൊരാള്‍ അവര്‍ക്കു മുന്നറിയിപ്പു നല്‍കിയതാണ്. ``മക്കളെ ആറ്റിലിറങ്ങരുത്. <br />അവിടെ മുഴുവന്‍ കയങ്ങളും മണല്‍ക്കുഴികളുമാണ്.'' എന്നാല്‍ യുവാക്കളുടെ സംഘം അത് അത്ര കാര്യമാക്കിയില്ല. അവര്‍ ഉല്ലാസത്തിമിര്‍പ്പിലായിരുന്നു. ആറ്റുതീരത്തെ സുഖകരമായ കാറ്റിന്റെ ശീതളിമ ആസ്വദിച്ച് ചിരിച്ചുല്ലസിച്ച് അവര്‍ യാത്ര തുടര്‍ന്നു. കുറച്ചകലെ പൊന്തക്കാടുകള്‍ നിറഞ്ഞ സ്ഥലത്ത്് കളകളാരവം മുഴക്കുന്ന വെള്ളം അവരെ മാടിവിളിച്ചു. അവര്‍ വെള്ളത്തിലേക്കിറങ്ങി. എന്നാല്‍, ആ സന്തോഷം നിലവിളിയിലേക്കു വഴിമാറാന്‍ അധിക സമയം വേണ്ടി വന്നില്ല. <br />വെള്ളത്തിലിറങ്ങിയ സംഘത്തിലൊരാള്‍ കാലെടുത്തുവച്ചത് മണല്‍ക്കുഴികള്‍ നിറഞ്ഞ കയത്തില്‍. കൂട്ടുകാരന് മുങ്ങിത്താഴുന്നതു കണ്ട രണ്ടു സുഹൃത്തുക്കള്‍ കയത്തിലേക്ക് എടുത്തുചാടി. മണല്‍ക്കുഴികളിലെ ചുഴികള്‍ അവരെ ആഴങ്ങളിലേക്കു വലിച്ചെടുത്തു. ശ്വാസം കിട്ടാതെ ആറിന്റെ അടിത്തട്ടില്‍ മൂവര്‍ക്കും ജീവന് നഷ്ടപ്പെട്ടു. <br />നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള ഭൂരിഭാഗം മുങ്ങിമരണങ്ങളും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുകൊണ്ടോ അശ്രദ്ധ മൂലമോ സംഭവിക്കുന്നതാണ്. ചെറുപ്പത്തിന്റെ ചോരത്തിളപ്പും ആവേശവുമാണ് മിക്കവരെയും അപകടങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. <br />വില്ലനാകുന്ന മദ്യം<br />യുവാക്കളുടെ കൂട്ടം ചേര്‍ന്നുള്ള വിനോദ സഞ്ചാര യാത്രകളാണ് പലപ്പോഴും മുങ്ങിമരണങ്ങളില്‍ കലാശിക്കുന്നത്. ഇതില്‍ മദ്യത്തിനും ഒരുപരിധി വരെ പങ്കുണ്ട്. മദ്യപിച്ച ശേഷം വെള്ളത്തിലിറങ്ങുന്നവര്‍ മുന്നറിയിപ്പുകള്‍ വകവയ്ക്കാറില്ല. ഒഴുക്കിനെപ്പറ്റിയോ അപകടങ്ങളെപ്പറ്റിയോ അവര്‍ക്ക് കാര്യമായ ബോധവുമുണ്ടാവില്ല. മിക്ക അപകടങ്ങള്‍ക്കും കാരണമിതാണെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. മദ്യപിച്ച ഒരാളുടെ തലച്ചോര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനവും സങ്കോചിക്കും. അയാള്‍ക്ക് നീന്തി രക്ഷപെടാനുമാവില്ല. വെള്ളത്തിലിറങ്ങാന്‍ പേടിയുള്ളവര്‍ പോലും മദ്യപിച്ചുകഴിഞ്ഞാല്‍ വെള്ളത്തിലിറങ്ങാനുള്ള പ്രവണത കാണിക്കും. ഇത് അപകടത്തിന് കാരണമാകുകയും ചെയ്യും. <br />ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ബി പത്മകുമാറിന്റെ അഭിപ്രായത്തില്‍ മുങ്ങിമരണം രണ്ടു വിധത്തിലാണ് സംഭവിക്കുന്നത്. ഡ്രൈ സിങ്കിംഗ് ഡെത്ത്, വെറ്റ് സിങ്കിംഗ് ഡെത്ത് എന്നിവയാണവ. വെള്ളത്തില്‍വീഴുന്നയാള്‍ വെള്ളം കുടി ച്ചുത ന്നെ മരിക്കമെന്നില്ല. വെള്ളത്തില്‍വീഴുമ്പോഴുള്ള ഭയംമൂലം ശ്വാസകോശത്തിലെയും തൊണ്ടയിലെയും മാംസ പേശികള്‍ സങ്കോചിച്ചും മരണം സംഭവിക്കാം. ഇതിനെയാണ് ഡ്രൈ സിങ്കിംഗ് ഡെത്ത് എന്നുപറയുന്നത്. ഇങ്ങനെ മരിക്കുന്നവരുടെ ശ്വാസകോശത്തില്‍ വെള്ളം കയറിയി ട്ടുണ്ടാ കില്ല. വെള്ളം കുടിച്ചുള്ള മരണത്തിനെയാണ് വെറ്റ് സിങ്കിംഗ് ഡെത്ത് എന്നു പറയുന്നത്. <br />ഇതോടൊപ്പം അപസ്മാരം പോലെയുള്ള അസുഖങ്ങളുള്ളവര്‍ വെള്ളത്തിലിറങ്ങിയാല്‍ മുങ്ങിമരിക്കാനുള്ള സാധ്യത വളരെയേറെയാണെന്നും ഡോ.പത്മകുമാര്‍ ചൂണ്ടിക്കാട്ടി. <br />മുന്നറിയിപ്പുകളുടെ അഭാവം<br />നമ്മുടെ സംസ്ഥാനത്തെ മിക്ക നദികളിലും വെള്ളച്ചാട്ടങ്ങളിലും നിരവധി അപകടക്കെണികള്‍ ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍, ഇത്തരം സ്ഥലങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ അപകടസൂചന നല്കാന് കഴിയും. ജലസ്രോതസുകളുടെ സംരക്ഷണവും സുരക്ഷിതത്വവും അതാതു പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയായതിനാല്‍ ഇക്കാര്യം പഞ്ചായത്തുകള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. നദികളില്‍നിന്നു മണല്‍വാരുന്നതിന്റെ പണം വാങ്ങുന്ന പഞ്ചായത്തുകള്‍ മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുപോലുള്ള കാര്യങ്ങളോടു പുറംതിരിഞ്ഞു നില്‍ക്കുകയാണ്. റിവര്‍ മാനേജുമെന്റ് ഫണ്ടില്‍ നിന്നുള്ള പണം ഇതിനായി ഉപയോഗിക്കാമെങ്കിലും പലപ്പോഴും ഇതു പാഴാക്കിക്കളയുകയാണ്. <br />സ്കൂളുകളില്‍ നീന്തല്‍ <br />പഠനം നിര്‍ബന്ധമാക്കുക<br />വിദ്യാര്‍ഥികളുടെ മുങ്ങി മരണങ്ങള് തുടര്‍ക്കഥയാകുമ്പോള്‍ നീന്തല്‍ പഠനത്തിന്റെ അനിവാര്യതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.സ്കൂളുകളില്‍ നീന്തല്‍ പഠനം നിര്‍ബന്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചില സ്കൂളുകളില്‍ ഇപ്പോള്‍ത്തന്നെ ഇതാരംഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാനതലത്തില്‍ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ മുങ്ങിമരണങ്ങളില്‍ നിന്നു വിദ്യാര്‍ഥികളെ രക്ഷപെടുത്താം. <br />അപകടങ്ങള്‍ ഒഴിവാക്കാന്‍ <br />അധികൃതര്‍ ചെയ്യേണ്ടത്<br /><br />1. കുളിക്കടവുകളോടു ചേര്‍ന്നുള്ള മണല്‍വാരല്‍ കര്‍ശനമായി നിരോധിക്കണം.<br />2. അപകടസാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇവിടങ്ങളില്‍ സുരക്ഷാ വേലികള്‍ നിര്‍മിക്കണം. <br />3. ജലാശയങ്ങളോടും നദികളോടും ചേര്‍ന്നുള്ള അപകടസാധ്യതയുള്ള മേഖലകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം.<br />4. തീര്‍ഥാടന കാലങ്ങളില്‍ പമ്പാനദിയുടെ കടവുകളുടെ സമീപത്ത് ഫയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം.<br />5. ജലവുമായി ബന്ധപ്പെട്ട് കൂടുതലാളുകളെത്തു ന്ന പ്രദേശങ്ങളില്‍ ലൈഫ്ബോട്ടും ,ലൈഫ് ജാക്കറ്റും പോലുള്ള രക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കുക.<br />പ്രഥമശുശ്രൂഷ<br />വെള്ളത്തില്‍ മുങ്ങിയയാള്‍ വെള്ളം കുടിച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വയറ്റില്‍ നിന്നു വെള്ളം പുറത്തുകളയണം. ഇതിനായി ആളിനെ കമിഴ്ത്തിക്കിടത്തണം. തുടര്‍ന്ന് പുറത്ത് നന്നായി അമര്‍ത്തണം. തല ഒരു വശത്തേക്കു ചരിച്ചുവയ്ക്കണം.വയറ്റിലെ വെള്ളം മുഴുവന്‍ പുറത്തു പോകുന്നതുവരെ ഈ പ്രവൃത്തി തുടരണം. തുടര്‍ന്ന് വായിലും മൂക്കിലും പറ്റിയിട്ടുള്ള ചെളി, പായല്‍ എന്നിവ നീക്കം ചെയ്ത് ശ്വാസോച്ഛ്വാസം സുഗമമാക്കുക. പിന്നീട് മലര്‍ത്തിക്കിടത്തി ശ്വാസോച്ഛ്വാസവും നാഡിമിടിപ്പും പരിശോധിക്കുക.ഹൃദയാഘാതമോ ശ്വസന സ്തംഭനമോ സംഭവിച്ചിട്ടുണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസവും കാര്‍ഡിയാക് മസാജും(നെഞ്ചില്‍ ശക്തിയായി അമര്‍ത്തുന്നത്) നല്‍കുക. ഇതിനു ശേഷം എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക.<br />സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട<br />അടുത്തു പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഒരു കാരണവശാലും ഇറങ്ങരുത്. ഓരോ സ്ഥലങ്ങളിലെയും വെള്ളത്തിന്റെ രീതിക്കും ഒഴുക്കിനും വ്യത്യാസമുണ്ടാകും. ജലാശയങ്ങളുടെ തീരത്തിരുന്ന് മദ്യപിക്കാതിരിക്കുക. മദ്യപിച്ച ശേഷം വെള്ളത്തില്‍ ഇറങ്ങാതിരിക്കുക. <br />ചില വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വഴുക്കലുള്ള പാറകള്‍ സാധാരണയാണ്. ഇവിടെ കാല് വഴുതി കയത്തില്‍ വീഴാനുള്ള സാധ്യത ഏറെയാണ്. നീന്തലറിയാത്തവരെ വെള്ളത്തിലിറങ്ങാന്‍ നിര്‍ബന്ധിക്കരുത്. സംഘം ചേര്‍ന്നുള്ള യാത്രകളിലാണ് ഇത്തരം പ്രവണതകള്‍ കാണുന്നത്. ആരെങ്കിലും വെളളത്തില്‍ വീണാല്‍ നീന്തലറിയാത്തവര്‍ രക്ഷകരാകരുത്. നാട്ടുകാരുടെയും മറ്റും സഹായം തേടുകയാണ് ഉചി തം. <br />സ്കൂള്‍ അധികൃതരും മറ്റു വിദ്യാഭ്യാസ സ്ഥാ പനങ്ങളില്‍ നിന്നുള്ള വരും വിനോദ സഞ്ചാരയാത്രകളിലും മറ്റും പുഴകളിലും കടലിലും ഇറങ്ങി അപകടത്തില്‍പ്പെടാറുണ്ട്. കുട്ടികള്‍ വെള്ളത്തിലിറങ്ങാതിരിക്കാന്‍ അ ധ്യാപകര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. <br />മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍<br />മക്കള്‍ മുങ്ങിമരിച്ചതിന്റെ ദുഃഖവും പേറി ജീവിതകാലം മുഴുവന്‍ മരിക്കാത്ത ഓര്‍മകളുമായി കഴിയാന്‍ വിധിക്കപ്പെട്ട നൂറുകണക്കിനു മാതാപിതാക്കളുണ്ട് നമ്മുടെ നാട്ടില്‍. അമ്മമാരുടെ കണ്മുന്നില് മക്കള്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ നിത്യ സംഭവമാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്.<br />മക്കളെ ഒരിക്കലും പരിചയമില്ലാത്ത വെള്ളത്തിലിറങ്ങാന്‍ അനുവദിക്കാതിരിക്കുക. കൂട്ടുകൂടിയുള്ള മക്കളുടെ യാത്രകളെ നിരുത്സാഹപ്പെടുത്തുക. ഒരു നിമിഷത്തെ അശ്രദ്ധയും കൂട്ടുകാരുടെ നിര്‍ബന്ധവും മദ്യത്തിന്റെ ലഹരിയും നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവിതമാണെന്ന് ഓര്‍മിപ്പിക്കുക. <br />ഇനിയൊരു മുങ്ങിമരണം പോലും ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കുക. <br /><br />(അവസാനിച്ചു)sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com1tag:blogger.com,1999:blog-5078142734986006711.post-36303130569425919362009-05-03T03:55:00.000-07:002009-05-03T04:00:34.833-07:00നീന്തലറിയാത്ത ഫയര്‍ഫോഴ്സും കണ്ണുകാണാത്ത സര്‍ക്കാരും<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5HEpnPpLshVLLEjOtbbOBMT4tTfQb0Ef3kZD75s1-HU2u_9Ul-SfeWbdysKL6AMeYDAkCHj_xfA5TEBn1CtHhYNnC6D0XBgDRXzz1VCUeFxwVwCDxzvV9lKNOuMRsKE6n3YoYDEDuljQ/s1600-h/kaduva.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5HEpnPpLshVLLEjOtbbOBMT4tTfQb0Ef3kZD75s1-HU2u_9Ul-SfeWbdysKL6AMeYDAkCHj_xfA5TEBn1CtHhYNnC6D0XBgDRXzz1VCUeFxwVwCDxzvV9lKNOuMRsKE6n3YoYDEDuljQ/s320/kaduva.jpg" border="0" alt=""id="BLOGGER_PHOTO_ID_5331550077877025122" /></a><br />കഴിഞ്ഞ 18-ന് മണിമലയാറ്റില്‍ മുങ്ങിമരിച്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ മൃതദേഹം തിരയുന്ന നാട്ടുകാര്‍. ഫയര്‍ഫോഴ്സിന് ഇവിടെ കാര്യമായൊന്നും ചെയ്യാനാകുമായിരുന്നില്ല. <br /><br /><br /><br />കഴിഞ്ഞ പതിനെട്ടിന് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ നിന്നു കുളിക്കാനെത്തിയ വിദ്യാര്‍ഥികള്‍ മണിമലയാറ്റില്‍ അകപ്പെട്ടതായി വാര്‍ത്ത പരന്നു. സഹപാഠികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍തന്നെ ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. എന്നാല്‍ ഫയര്‍ഫോഴ്സ് തങ്ങളുടെ പഴയ വാഹനത്തില്‍ എത്തിയപ്പോഴേക്കും മണല്‍വാരല്‍ത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഏതാനും വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയിരുന്നു. കയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനെത്തിയ ഫയര്‍ഫോഴ്സിന്റെ കൈവശം ആകെയുണ്ടായിരുന്നത് പാതാളക്കരണ്ടി മാത്രം. നീന്തലറിയാത്ത ചില ജീവനക്കാര്‍ കരയ്ക്കു നിന്നപ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വള്ളങ്ങളിലും മറ്റും മണല്‍വാരല്‍ത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനാ യത്. തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ആവും വിധം ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പ്രവര്‍ത്തിച്ചുവെന്നത് വിസ്മരിക്കുന്നില്ല.<br />സംസ്ഥാനത്തുടനീളം മുങ്ങി മരണങ്ങള് തുടര്‍ക്കഥയാകുമ്പോള്‍ രക്ഷകരാകുന്നതു നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തനം നടത്തേണ്ട ഫയര്‍ഫോഴ്സിനാകട്ടെ വേണ്ടത്ര ഉപകരണങ്ങളും പരിശീലനവുമില്ലാത്തതിനാല്‍ മിക്കയിടത്തും കാഴ്ചക്കാരായി നില്‍ക്കാനേ കഴിയുന്നുള്ളൂ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ച സംഭവം. നദികളില്‍ മുങ്ങിത്താ ഴുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കൂടുതലും പങ്കാളികളാകുന്നത് മണല്‍വാരല്‍ തൊഴിലാ ളികളാണ്.<br />ഫയര്‍ഫോഴ്സില്‍ ജോലി ലഭിക്കണമെങ്കില്‍ നീന്തല്‍ അറിയണമെന്നില്ല. ജോലി നേടിക്കഴിഞ്ഞ് നീന്തല്‍ പഠിക്കലുമില്ല. ഇത്തരത്തിലുള്ള ജീവനക്കാരാണ് പുഴകളിലും മറ്റും മുങ്ങിയവരെ രക്ഷിക്കാനായി പോകുന്നത്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നീന്തലറിയാത്ത ഫയര്‍ഫോഴ്സ് ജീവനക്കാര്‍ കരയില്‍ നില്‍ക്കുകയാണ് പതിവ്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടെന്ന് അറിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനത്തിനു പോകാന്‍ ഫയര്‍ ഫോഴ്സിന്റെ പക്കലുള്ളത് പാതാളക്കരണ്ടിയം ചെറിയ ലൈഫ് ജാക്കറ്റും കയറ്, കപ്പി, ലൈഫ് ബോട്ട് തുടങ്ങിയ ഉപകരണങ്ങളും മാത്രം. ലൈഫ് ബോട്ടും ലൈഫ് ജാക്കറ്റുമാകട്ടെ വെള്ളത്തിനുമുകളില്‍ക്കൂടിയുള്ള തിരച്ചിലിനേ ഉപയോഗിക്കാനാവൂ. രാത്രിയാണെങ്കില്‍ തെരച്ചിലിനാവശ്യമായ ടോര്‍ച്ച് ഉള്‍പ്പെടെയുള്ളവയ്ക്കായി നാടുമുഴുവന്‍ ഓടി നടക്കേണ്ടിയും വരും. നദിക്കുള്ളിലെ കയത്തില്‍ ഒരാള്‍ പെട്ടിട്ടുണ്ടെങ്കില്‍ മുങ്ങിയെടുക്കാനുള്ള അണ്ടര്‍ വാട്ടര്‍ ഡൈവിംഗ് സ്യൂട്ട് പോലെയുള്ള ഉപകരണങ്ങള്‍ ഫയര്‍ ഫോഴ്സിന് ഇപ്പോഴും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഔദാര്യം കാണിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ് മിക്ക മുങ്ങിമരണ സംഭവങ്ങളിലും ഫയര്‍ ഫോഴ്സ് കാഴ്ചക്കാരും നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തകരുമാകുന്നത്.<br />സംസ്ഥാനത്തുണ്ടായ നിരവധി മുങ്ങിമരണസംഭവങ്ങളില്‍ ഫയര്‍ഫോഴ്സിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്നത് ആധുനിക ഉപകരണങ്ങളുടെയും മതിയായ സൗകര്യങ്ങളുടെയും അഭാവം മൂലമാണ്. എങ്കിലും അപകടസ്ഥലത്തെത്തിയാലുടന്‍ തങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് ഫയര്‍ ഫോഴ്സ്ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.<br />തോട്ടിയുടെ പണി മുതല്‍ ഡോക്ടറുടെ പണി വരെ എടുക്കേണ്ടിവരുന്നവരാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍. അപകടസഥലങ്ങളിലെത്തുമ്പോള്‍ കൈയിലിടാന്‍ ഒരു ഗ്ലൗസ്പോലും ഇവര്‍ക്കായി അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മൃതശരീരങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് സാംക്രമിക രോഗങ്ങള്‍ പടരുന്നതും പതിവാണ്.<br />ആഭ്യന്തര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അവശ്യസര്‍വീസുകളിലൊന്നാണ് ഫയര്‍ഫോഴ്സ്. പോലീസ്, ജയില്‍,ഫയര്‍ഫോഴ്സ് എന്നിങ്ങനെയാണ് ഈ മൂന്നു വിഭാഗങ്ങള്‍. ഇതില്‍ മൂന്നാംസ്ഥാനത്തുള്ളതാണ് ഫയര്‍ഫോഴ്സ്. അത്യാവശ്യ ഉപകരണങ്ങളുടെ അഭാവവും വേണ്ടത്ര പരിശീലനവുമില്ലാത്തതിനാല്‍ ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനം ഇപ്പോഴും ശൈശവദശയില്‍ത്തന്നെയാണ്. കാര്യമായ വരുമാനമില്ലാത്ത വകുപ്പായതിനാല്‍ സര്‍ക്കാരിന്റെ അവഗണന ഏറ്റവും കൂടുതല്‍ നേരിടുന്ന വകുപ്പും ഇതു തന്നെയാണെന്നു വേണമെങ്കില്‍ പറയാം. ജീവന് പണയംവച്ചും അപകടസ്ഥലങ്ങളില്‍ ഓടിയെത്തേണ്ടി വരുന്ന ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സ്വന്തം തടിമിടുക്കുകൊണ്ടു മാത്രമാണ്.<br />ആഭ്യന്തര വകുപ്പിന്റെ കീഴില്‍ വരുന്നതാണെങ്കിലും ഫയര്‍ഫോഴ്സിന്റെ വികസനത്തിന് സര്‍ക്കാര്‍ ഒരുകാലത്തും ശ്രമിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ആവശ്യമായ ആധുനിക ഉപകരണങ്ങളും മതിയായ ശമ്പളവും അലവന്‍സുകളുമില്ലാത്തിനാല്‍ ഫയര്‍ഫോഴ്സിലെ ജീവനക്കാര്‍ നരകയാതന അനുഭവിക്കുകയാണ്. രക്ഷകരാകേണ്ടവരെ രക്ഷിക്കാന്‍ തലപ്പത്തിരിക്കുന്നവര്‍ക്കും താത്പര്യമില്ല.<br />പോലീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശമ്പളത്തിന്റെയും അലവന്‍സുകളുടെയും കാര്യത്തില്‍ ഫയര്‍ഫോഴ്സ് മൂന്നാംകിടക്കാരായാണ് പരിഗണിക്കപ്പെടുന്നത്. പോലീസിന് അലവന്‍സ് ഇനത്തില്‍ പ്രതിമാസം രണ്ടായിരത്തോളം രൂപ ലഭിക്കുമ്പോള്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് ഇത് 200 രൂപയില്‍ താഴെയാണ്. അതുകൊണ്ടുതന്നെ ഫയര്‍ഫോഴ്സില്‍ ജോലിക്കു വരാന്‍തന്നെ ഇപ്പോള്‍ ആളുകള്‍ മടികാണിക്കുകയാണ്. വരുന്നവര്‍തന്നെ മറ്റേതെങ്കിലും ജോലി കിട്ടിയാല്‍ ഇവിടം ഉപേക്ഷിച്ചു പോകുന്നതും പതിവായിട്ടുണ്ട്.പോലീസിനു വര്‍ഷം തോറും യൂണിഫോം അലവന്‍സായി 2500 രൂപ ലഭിക്കുമ്പോള്‍ ഫയര്‍ഫോഴ്സിന് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഈയിനത്തില്‍ ലഭിക്കുന്നത് 1600 രൂപയാണ്. <br />വേണ്ടത്ര സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കാത്തിനാല്‍ കടുത്ത അസംതൃപ്തിയും ജീവനക്കാര്‍ക്കിടയിലുണ്ട്. <br />അഗ്നിപ്രതിരോധം, അഗ്നിസംരക്ഷണം, അഗ്നിശമനം എന്നിവയാണ് ഫയര്‍ഫോഴ്സിന്റെ ചുമതലകള്‍ എന്നാല്‍ ഇപ്പോള്‍ അഗ്നിശമനം എന്ന പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഫയര്‍ഫോഴ്സിന്റെ ജോലി എന്താണെന്നുപോലും നിശ്ചയിച്ചിട്ടില്ലായെന്നതാണ് യാഥാര്‍ഥ്യം.<br />സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ ഫോഴ്സ് അക്കാദമിയും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്കാവുന്നില്ല.സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഈ അക്കാദമിയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് ആരംഭിക്കുകയാണെങ്കില്‍ ഫീസിനത്തില്‍ സര്‍ക്കാരിന് മികച്ച വരുമാനവും ഒപ്പം മികച്ച പരിശീലനം ലഭിച്ച ജീവനക്കാരെ ഫയര്‍ഫോഴ്സിലേക്കു തെരഞ്ഞെടുക്കാനും കഴിയും. ഇപ്പോള്‍ ഈ കോഴ്സ് നടത്തി സ്വകാര്യമേഖല കൊയ്യുന്നത് കോടികളാണ്. <br />വന്‍കിട സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍ പെട്രോള്‍ പമ്പുകള്‍, മറ്റു സ്ഥപനങ്ങള്‍ എന്നിവിടങ്ങളില്‍ അഗ്നിപ്രതിരോധ മാര്‍ഗം ഘടിപ്പിച്ചിരിക്കണമെന്നു നിര്‍ബന്ധമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാനും പിഴ ചുമത്താനും ഇപ്പോള്‍ സര്‍ക്കാര്‍ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ക്ക് അനുവാദം നല്‍കിയിട്ടില്ല. <br />മതിയായ ജിവനക്കാരുടെ അഭാവവും ഫയര്‍ ഫോഴ്സിനെ വല്ലാതെ അലട്ടുന്നുണ്ട്. മിക്ക സ്റ്റേഷനുകളിലും അഞ്ചു മുതല്‍ പത്തുവരെ ജീവനക്കാരുടെ കുറവാണുള്ളത്, അതുകൊണ്ടുതന്നെ ഉള്ള ജീവനക്കാര്‍ ഇരട്ടി ജോലിയെടുക്കേണ്ടി വരുന്ന അവസ്ഥയും ഫയര്‍ഫോഴ്സിലുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ചീറിപ്പാഞ്ഞെത്തേണ്ട വാഹനങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്. മിക്ക സ്ഥലങ്ങളിലും വാഹനം കിതച്ചെത്തുമ്പോഴേക്കും നാശനഷ്ടം ഏതാണ്ട് പൂര്‍ണമായി ക്കഴിഞ്ഞിരിക്കും.<br />ഫയര്‍ ഫോഴ്സിന്റെ വികസനവും ആധുനിക വത്കരണവും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ്. ഇതോടൊപ്പം ഫയര്‍ ഫോഴ്സില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ മതിയായ പരിശീലനം ലഭിച്ചവരെ മാത്രം നിയമിക്കണം. നീന്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാവുന്നവരെ നിയമിച്ചാല്‍ മാത്രമേ ഇതിനു പരിഹാരം കാണാനാവു. ഒപ്പം മികച്ച വാഹനങ്ങളും ആധുനിക സൗകര്യങ്ങളും ഒരുക്കിയാല്‍ മിക്ക അപകടങ്ങളില്‍ നിന്നും ഭൂരിപക്ഷംപേരെയും രക്ഷിക്കാനാവും.<br /><br />(ഇനി: മുന്നറിയിപ്പുകള്‍ക്കു പുല്ലുവില; അപകടം അരികത്ത്)sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-15787910709998389862009-05-01T09:18:00.000-07:002009-05-01T09:25:24.445-07:00മണല്ക്കുഴികളില് മറഞ്ഞിരിക്കുന്ന മരണം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji7F3g7HpIZsMSWS_x9kCw4NlsVx-5uDY1W39WVfuBNhQhK-q8sIDuv6l4JvbfbivcjnLexXxbVWP5lv668CwNXKwYYdZ_6eQFOlbE85uxr7_0y_9hQmjCSaJBpuRP6n73MEpF0JE5Wt8/s1600-h/pampa-2.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji7F3g7HpIZsMSWS_x9kCw4NlsVx-5uDY1W39WVfuBNhQhK-q8sIDuv6l4JvbfbivcjnLexXxbVWP5lv668CwNXKwYYdZ_6eQFOlbE85uxr7_0y_9hQmjCSaJBpuRP6n73MEpF0JE5Wt8/s320/pampa-2.jpg" border="0" alt=""id="BLOGGER_PHOTO_ID_5330891766055951826" /></a><br />പത്തനംതിട്ട വാഴക്കുന്നം നീര്‍പ്പാലത്തിനു സമീപത്തുനിന്നുളള്ള പമ്പാനദിയുടെ ദൃശ്യം. <br /><br />കേരളത്തിലെ നദികളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഏറ്റവും നല്ല ഉദാഹരണം കാണാന്‍ പത്തനം തിട്ടയിലെത്തിയാല്‍ മതി. അനിയന്ത്രിതമായ മണല്‍വാരല്‍മൂലം രണ്ടു ചെറു നദികള്‍ തന്നെ ഇല്ലാതായ കഥയാണ് പമ്പയ്ക്കു പറയാനുള്ളത്. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലൂടെ ഒഴുകിയിരുന്ന പമ്പയുടെ ഒരു കൈവഴിയായ വരട്ടാറും പമ്പ അച്ചന്‍കോവിലാറുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കുട്ടംപേരൂര്‍ ആറുമാണ് മണല്‍വാരലിനെത്തുടര്‍ന്ന് ഇല്ലാതായത്. <br />അനിയന്ത്രിതമായ മണല്‍വാരലിനെത്തുടര്‍ന്ന് പമ്പയുടെ അടിത്തട്ടു വല്ലാതെ കുഴിയുകയും അങ്ങനെ ജലനിരപ്പ് താണതുമാണ് രണ്ടു ആറുകളുടെയും അകാല ചരമത്തിനു വഴി യൊരുക്കിയത്. കേരളത്തിലെ 44 നദികളും ഇപ്പോള്‍ ഇതേ അവസ്ഥയിലാണ്. <br />പുഴയില്‍ കുളിച്ച് വസ്ത്രം അലക്കി കയറിവരുന്ന നാട്ടുകാരന് ഒരുകാലത്ത് നമ്മുടെ മനസിലെ പതിവുചിത്രമായിരുന്നു. മാമാങ്കവും, ഉത്സവങ്ങളും മാരാമണ്‍ കണ്‍വന്‍ഷനും ആലുവാ ശിവരാത്രിയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. വരുംതലമുറയ്ക്ക് ഇവയെല്ലാം ആസ്വദിക്കാന്‍ നദീതീരങ്ങളിലെ മണല്‍പ്പുറങ്ങള്‍ അവശേഷിക്കുമോയെന്ന കാര്യം സംശയമാണ്. <br />ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിഡാം തുറന്നു വിട്ടപ്പോള്‍ നടന്ന മണല്‍ക്കൊയ്ത്തും പിന്നീട് ഇപ്പോഴും തുടരുന്ന വിവാദങ്ങളും കേരളം മറന്നിട്ടില്ല. വൈദ്യുതി ബോര്‍ഡിന്റെ ആവശ്യത്തിനായി ഡാം തുറക്കുകയും പിന്നീട് ഡാം അടയ്ക്കാനാകാതെ വന്നപ്പോഴുമാണ് ഡാമിലെ മണല്‍ നദിയിലൂടെ ഒഴുകിയത്. ഒരു ദേശത്തിനുതന്നെ ചാകരയായിരുന്നു ഈ മണലൂറ്റ്. മണല്‍വാരി ലക്ഷാധിപതികളായവരും കിമ്പളം പറ്റി കീശ വീര്‍പ്പിച്ച റവന്യു, പോലീസ്, പഞ്ചായത്ത് അധികാരികളും കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു. ഏറ്റവുമധികം മണല്‍ക്കൊള്ളയ്ക്ക് വിധേയമായത് കേരളത്തിലെ ഏറ്റവും വലിയ നദികളായ പെരിയാറും ഭാരതപ്പുഴയുമാണ്. <br />ഈ നദികളിലെ മണല്ക്കുഴികളില് ഹോമിക്കപ്പെടുന്ന ജീവനുകള്‍ക്ക് കൃത്യമായ കണക്കുകളില്ല. കൊള്ളയ്ക്ക് വിധേയമായ നിളാനദി ഇന്ന് `നൂല്‍പ്പുഴ'യാണ്. വറ്റിവരണ്ട ഈ നദി കേരളത്തിന്റെ നാളെയെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നു. പെരിയാറില്‍നിന്ന് വാരുന്ന ആലുവാമണലിന് ലോഡ് ഒന്നിന് 15,000 രൂപയ്ക്ക് മുകളിലാണ് വില. പണത്തോടുള്ള ആര്‍ത്തി മൂത്ത് മണല്‍വാരി നാം നമുക്കുതന്നെ കുഴിതോണ്ടി. മണല്‍ക്കൊള്ളമൂലം നദികളിലെ ആഴം കൂടുകയും അതിനനുസരിച്ച് കര ഇടിയുകയും ചെയ്തുകൊണ്ടിരിക്കുന്നു. നദികള്‍ ആഴങ്ങളിലേക്ക് ഇറങ്ങിയതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി. <br />കേരളം പോലൊരു സംസ്ഥാനത്തെ നിര്‍മാണാവശ്യങ്ങള്‍ക്ക് പ്രതിവര്‍ഷം വേണ്ടി വരുന്നത് 40 ദശലക്ഷം ടണ്ണിലധികം മണലാണ്. എന്നാല്‍, ഇത്രയും മണല്‍ശേഖരം നമ്മുടെ നദികളിലില്ല. അത് വകവയ്ക്കാതെ മാഫിയാ സംഘങ്ങള്‍ നദികളില്‍ മഹാഗര്‍ത്തങ്ങള്‍ തീര്‍ത്തു. നദികളില്‍ മുമ്പുണ്ടായിരുന്ന തുരുത്തുകള്‍ പലതും മണല്‍ക്കുഴികളായി മാറി. മണല്‍ ഇല്ലാത്ത പുഴകള്‍ വെറും തോടുകളായി മാറി. തോടുകളില്‍ അടിഞ്ഞുകൂടുന്നത് ചെളിയാണ്. കുളിക്കാനിറങ്ങുന്നവര്‍ ചെളിയില്‍ പൂണ്ടുപോകുന്നതും സാധാരണം. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കുന്ന പതിവ് സര്‍ക്കാരിനുണ്ട്. എന്നാല്‍, മുങ്ങി മരിക്കുന്നവര്‍ക്ക് അതിന് അവകാശമില്ല. നദികളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ട സര്‍ക്കാര്‍ അതു ചെയ്യുന്നില്ലെന്നു മാത്രമല്ല, അതൂമൂലം ജീവഹാനിയുണ്ടാകുന്നവരെ പരിഗണിക്കുന്നുമില്ല. <br />നഗരങ്ങളില്‍ കഴിയുന്നര്‍ മറ്റുവിനോദത്തിനായി നദിയിലേക്കിറങ്ങുന്നത് സാധാരണയാണ്. വിനോദത്തിനായി പുഴയിലേക്കിറങ്ങുന്നവര്‍ അവിടെയുള്ള മണല്‍ക്കുഴികളെ അറിയുന്നില്ല. അപ്രതീക്ഷിതമായി പുഴയിലിറങ്ങുന്നവരാണ് സാധാരണനിലയില്‍ കെണിയില്‍പ്പെടുന്നത്. കഴിഞ്ഞ മാസമുണ്ടായ മുങ്ങിമരണങ്ങളെല്ലാം മണല്ക്കുഴിയില് വീണാണ് സംഭവിച്ചത്. പതിവായി പുഴയില്‍ കുളിക്കാനിറങ്ങുന്നവര്‍ പോലും അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ നിരവധി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം മീനിച്ചിലാറ്റിലുണ്ടായ അമ്മയുടെയും മകളുടെയും മരണം.<br />മണിമലയാറിന്റെ കൊരട്ടിപ്പാലം മുതല്‍ എരുമേലി വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 200-ലധികം മണല്‍കടവുകളാണുള്ളത്. വന്‍ തോതിലുള്ള മണല്‍ഖനനം മൂലം മണിമലയാറ്റില്‍ നൂറുകണക്കിനു വന്‍കയങ്ങളാണു രൂപപ്പെട്ടിട്ടുള്ളത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിലധികം പേര് മണിമലയാറ്റില്‍ മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ നാലു വിദ്യാര്‍ഥികളാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ചത്. <br />അനിയന്ത്രിത മണല്‍വാരല്‍ മൂലം നദികളുടെ തീരമിടിയുന്നതും പതിവാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ മണല്‍വാരുന്നതിനിടെ തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. അച്ചന്‍കോവിലാറ്റില്‍ മണല്‍ വാരുന്നതിനിടെ ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് പെരിങ്ങേലിപ്പുറത്ത് ചാലയ്ക്കാമണ്ണില്‍ ബാബു(52) ആണ് മരിച്ചത്. ഓമല്ലൂര്‍ കടവില്‍ വച്ചായിരുന്നു സംഭവം. മീനിച്ചിലാറ്റിലെ മണല്‍വാരലിനെത്തുടര്‍ന്ന് പാലായ്ക്കടുത്ത് മുത്തോലിയിലെ സി.എം.ഐ ആശ്രമത്തിന്റെ ഒരേക്കറോളം സ്ഥലം പുഴയിലേക്ക് ഇടിഞ്ഞ് നഷ്ടമായി. തിട്ടയിടിച്ചുള്ള മണല്‍വാരലാണ് സ്ഥലം നഷ്ടപ്പെടാന്‍ കാരണമായതെന്ന് ആശ്രമാധികൃതര്‍ പറയുന്നു. <br />പമ്പയിലെ എല്ലാ കടവുകളിലും മണല്‍ക്കുഴികളാണ്. ശബരിമല തീര്‍ഥാടകരുടെ പാതയില്‍ പമ്പാനദിയില്‍ നിരവധി അപകട കടവുകളാണുള്ളത്.മണ്ണാരക്കുളഞ്ഞി, പെരുന്നാട് മാടമണ്‍ കടവ് എന്നിവിടങ്ങളിലാണ് കൂടുതല്‍ തീര്‍ഥാടകരും ഒഴുക്കില്‍പ്പെടുന്നത്. നിറയെ തീര്‍ഥാടകരെത്തുന്ന പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള അച്ചന്‍കോവിലാറ്റിലെ കടവിലും മണല്‍ക്കുഴികളേറെയാണ്. <br />ഭരണഘടനയുടെ 48 എ 51(ജി) വകുപ്പനുസരിച്ച് നദീസംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്. പഞ്ചായത്തീരാജ് 218-ാം വകുപ്പനുസരിച്ച് ജലസ്രോതസുകളുടെ സംരക്ഷണം പഞ്ചായത്തുകളും നിര്‍വഹിക്കണം.<br />2002 ഏപ്രില്‍ 27-നു പ്രാബല്യത്തില്‍ വന്ന സംസ്ഥാന നദീ സംരക്ഷണ നിയമം നദീസംരക്ഷണത്തിന്റെ ആവശ്യകത മുന്നില്‍ക്കണ്ട് വളരെ വിശാലമായ അര്‍ഥത്തില്‍ തയാറാക്കിയതാണ്. എന്നാല്‍ ഈ നിയമം കേരളത്തില്‍ ഒരു പഞ്ചായത്തും പ്രാവര്‍ത്തികമാക്കുന്നില്ലായെന്നതാണ് യാഥാര്‍ഥ്യം. <br />മണല്‍വാരല്‍ തടയാനെത്തുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍വരെ ശ്രമിക്കുന്ന അവസ്ഥയും സംസ്ഥാനത്തുട നീളമുണ്ട്. തിരുവല്ല സബ്കളക്ടറായിരുന്ന ജ്യോതി കുമാറിനെ മണല്‍മാഫിയ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഒരു വര്‍ഷം മുന്‍പാണ്. <br /><br />(ഇനി: രക്ഷകരാകുന്നത് നാട്ടുകാര്‍, ഫയര്‍ഫോഴ്സ് നിസഹായര്‍ )sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-41742793755912638282009-04-27T14:19:00.000-07:002009-04-27T14:23:59.090-07:00മരണക്കെണിയാകുന്ന നദികള്കേരളത്തിലെ നദികള്‍ യുവത്വത്തിന്റെ ജീവനെടുക്കുന്ന മരണക്കെണികളായി മാറിയോ ? കഴിഞ്ഞവര്‍ഷം മാത്രം കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ മുങ്ങിമരിച്ചത് നൂറ്റമ്പതിലേറെപ്പേര്‍. ഇതില്‍ തൊണ്ണൂറു ശതമാനവും 12-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍. എന്തുകൊണ്ട് ഈ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു ? പലപ്പോഴും ഒരു നിമിഷത്തെ അശ്രദ്ധയോ മുന്നറിയിപ്പുകളോടുള്ള അവഗണനയോ ആണ് ഇത്തരം ദുരന്തങ്ങള്‍ക്കു വഴിയൊരുക്കുന്നത്. യുവത്വം മരണക്കയങ്ങളിലേക്കു മറയുമ്പോള്‍ <br />നൂറു കണക്കിനു കുടുംബങ്ങളിലാണ് തോരാത്ത <br />കണ്ണീരിന്റെ തീ മഴ പെയ്തിറങ്ങുന്നത്. വിലപ്പെട്ട ജീവിതങ്ങളെ <br />മരണക്കയങ്ങളിലേക്കു വലിച്ചടുപ്പിക്കുന്ന <br />ദുരന്തമുഖങ്ങളിലേക്ക് ഒരന്വേഷണം. <br /><br />നീര്‍ക്കുമിളയാകുന്ന ജീവന് <br />2006 ജൂലൈ ഒമ്പത്. ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനല്‍ ദിനം. കാലവര്‍ഷം കലിതുള്ളി പെയ്തതിനാല്‍ തൊടുപുഴ നഗരത്തിന്റെ ഹൃദയംഭേദിച്ചൊഴുകുന്ന തൊടുപുഴയാര്‍ ഇരുകരകളുംമുറ്റി നിറഞ്ഞൊഴുകിയിരുന്നു. പുഴയോരത്തുള്ള പാറത്തോട്ടാല്‍ വീടിന്റെ പിന്മുറ്റത്തെ കല്‍ക്കെട്ടിനൊപ്പം ഉയര്‍ന്ന് ചെമ്മണ്ണുകുത്തിയൊഴുക്കി പതഞ്ഞ് പതഞ്ഞ്.... മാനം ഇടയ്ക്കിടയ്ക്ക് കറുത്തും വെളുത്തും പെയ്തിറങ്ങി. വൈകുന്നരം അല്പം പ്രകാശം ചൊരിഞ്ഞ പകല്‍. ലോകം ഫുട്ബോള്‍ ജ്വരത്തിലും. അന്നുരാത്രി പതിനൊന്നിന് ഫൈനലില്‍ ഫ്രാന്‍സും ഇറ്റലിയും ഏറ്റുമുട്ടുന്നു. <br />ഫുട്ബോള്‍ കളിയെ ഏറെ സ്നേഹിച്ചിരുന്ന ഇരട്ട സഹോദരങ്ങളായ അക്ഷയും അഷിമും അന്ന് പതിവിലേറെ സന്തോഷത്തിലായിരുന്നു. പ്ലസ്ടു കഴിഞ്ഞിരുന്നതിനാല്‍ പഠനത്തിന്റെ അലോസരങ്ങളൊന്നുമില്ല. ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനല്‍ തുടങ്ങുന്നതിനു മുന്‍പ് അന്നും അവര്‍ പതിവുപോലെ വീടിനു പിന്നിലെ മുറ്റത്തു കളിക്കാനിറങ്ങി. <br />പാറത്തോട്ടാല്‍ വീടിനെ വിളിച്ചുണര്‍ത്തിയിരുന്നത് ലിയോണ്‍സ് -ഷൈനി ദമ്പതികളുടെ ഈ ഇരട്ടകുഞ്ഞുങ്ങളാണ്. പഠനത്തില്‍ മിടുമിടുക്കര്‍. പ്രായത്തില്‍ കവിഞ്ഞ പക്വത, ബുദ്ധിസാമര്‍ഥ്യം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍. അതിരാവിലെ പഠനം, പിന്നെ സ്കൂള്‍. സ്കൂള്‍ വിട്ടുവന്നാല്‍ അല്പസമയം കളി, അത് അനുവദനീയമായ പതിവാണ്. പുതുമണം മാറാത്ത വീടിനു പിന്നിലായി കൊച്ചു ചെറുമുറ്റമുണ്ട്. അവിടമാണ് ഈ ഇരട്ടകളുടെ ഫുട്ബോള്‍ ഗ്രൗണ്ട്. അകലെയല്ലാതെ നിലയില്ലാ കയങ്ങള്‍ ഒളിപ്പിച്ച് മന്ദമായൊഴുകുന്ന തൊടുപുഴയാറും.<br />കളി അധിക നേരം നീണ്ടുനിന്നില്ല. പന്തു തെറിച്ചു പുഴയിലേക്ക്. പുഴയുടെ അരികില്‍ വീണ പന്ത് പുല്ലില്‍ത്തട്ടി കിടക്കുന്നുണ്ടായിരുന്നു. അങ്ങിനെ പലതവണപന്തുകള്‍ പുഴയില്‍ വീണിട്ടുണ്ടെങ്കിലും അതെടുക്കാന്‍ പോകരുതെന്ന അമ്മയുടെ കര്‍ശന ശാസന അവര്‍ അനുസരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ പന്ത് വെറുതേ കളയാന്‍ അവര്‍ക്കു മനസുവന്നില്ല. പുഴയിലിറങ്ങി പന്തെടുക്കാന്‍ ഇരുവരും തീരുമാനിച്ചു. പേഴ്സും വാച്ചും കരയിലെ പടവില്‍ സൂക്ഷിച്ചുവച്ച് അക്ഷയ് ആണ് പുഴയിലേക്ക് ആദ്യമിറങ്ങിയത്. വെള്ളത്തില്‍ ഇറങ്ങി പന്തില്‍ പിടിത്തമിട്ടതും അക്ഷയ് ഒഴുക്കില്‍പ്പെട്ടതും ഒരുമിച്ചായിരുന്നു. ഒഴുക്കില്‍പ്പെട്ട സഹോദരനെ രക്ഷിക്കാന്‍ അഷിമിന്റെ ശ്രമവും വിഫലമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുവരും തൊടുപുഴയാ റിന്റെ നിലയില്ലാക്കയത്തിലേക്ക് മറഞ്ഞു. പതിവു സമയം കഴിഞ്ഞും മക്കള്‍ കളി നിര്‍ത്തി മടങ്ങിയെത്താത്തതുകണ്ട് അമ്മ ഷൈനി അന്വേഷണം തുടങ്ങി. വീടിന്റെ പരിസരം മുഴുവന്‍ തെരഞ്ഞിട്ടും മക്കളെ കണ്ടുകിട്ടിയില്ല. അയലത്തെ വീടുകളിലും കൂട്ടുകാരുടെ വീടുകളിലും തിരക്കി. അക്ഷയും അ ഷിമും മാത്രം മടങ്ങിവന്നില്ല. <br />ഇരട്ടസഹോരങ്ങളുടെ കളിയും ചിരിയുംകൊണ്ട് സന്തോഷം നിറഞ്ഞ പാറത്തോട്ടാല്‍ വീട്ടില്‍നിന്ന് നിലവിളിയുയരാന്‍ അധികസമയം വേണ്ടിവന്നില്ല. അന്വേഷണം പുഴയിലേക്ക് നീണ്ടു. ഫയര്‍ഫോഴ്സും തൊടു പുഴ നഗരത്തിലെ ജനങ്ങളും അപകടസ്ഥലത്തേക്ക് ഒഴുകി യെത്തി. പിന്നെ പുഴയില്‍ സംയുക്ത തിരച്ചിലായി. <br />രാത്രി എട്ടുമണിയോടെ അ ഷിമിന്റെയും പിന്നീട് ഒരു മണിക്കൂറിനു ശേഷം അക്ഷയിന്റെയും ചേതനയറ്റ ശരീരങ്ങള്‍ പുഴയുടെ ആഴങ്ങളില്‍നിന്ന് കണ്ടെടുത്തു. ഓരോരുത്തരെയും കരയിലേക്ക് കൊണ്ടുവരുമ്പോള്‍ ജീവന്റെ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടാകണേയെന്ന് പ്രാര്‍ഥിച്ചത് ആ മാതാപിതാക്കള്‍ മാത്രമല്ല, പാറത്തോട്ടാല്‍ മുറ്റത്തേക്ക് ഒഴുകിയെത്തിയ തൊടുപുഴ നഗരം മുഴുവനുമായിരുന്നു. പക്ഷേ, അ പ്പോഴേക്കും തൊടുപുഴയാ റിന്റെ ആഴങ്ങളില്‍ ആ കുഞ്ഞുങ്ങളുടെ പ്രാണന് അലിഞ്ഞു ചേ ര്‍ന്നിരുന്നു.<br />പന്തെടുക്കാനിറങ്ങി തൊടുപുഴയാറ്റില്‍ മുങ്ങിമരിച്ച സഹോദരങ്ങള്‍ ഇന്നും നാടിന്റെയും മാതാപിതാക്കളുടെയും നെഞ്ചില്‍ വിങ്ങുന്ന ഓര്‍മയാണ്. പന്തെടുക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷിക്കാനിറങ്ങിയ രണ്ടുപേരും അപകടത്തില്‍പ്പെടുകയായിരുന്നു. ഓര്‍മകള്‍ക്കുമാത്രം മരണമില്ലല്ലോ. മക്കളുടെ മരണത്തില്‍ മനംനൊന്ത മാതാപിതാക്കള്‍ ഇപ്പോള്‍ പ്രാര്‍ഥനയും സേവന പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു. പുഴയുടെ സമീപത്തായിരുന്നു വീടെന്നതിനാല്‍ പുഴയിലിറങ്ങരുതെന്നു മാതാപിതാക്കള്‍ മക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എങ്കിലും ഒരു നിമിഷത്തെ അബദ്ധം ഇരുവരുടെയും ജീവന് പൊലിയാന്‍ കാരണമായി. <br />കേരളത്തില്‍ ഇതുപോലെ മക്കള്‍ മുങ്ങി മരിച്ചതിന്റെ വേദനയുമായി കഴിയുന്ന നൂറുകണക്കിനു മാതാപിതാക്കളുണ്ട്. കഴിഞ്ഞ ശനിയാഴ്ചമാത്രം കോട്ടയം, എറണാകുളം ജില്ലകളിലായി മുങ്ങി മരിച്ചത് ആറു യുവാക്കള്‍. എല്ലാവരും പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളായ എറണാകുളം ഞാറയ്ക്കല്‍ വലിയവീട്ടില്‍ പുത്തനങ്ങാടി കുര്യന്റെ മകന് ജോസഫ് കുര്യന് (19), കോട്ടയം പേരൂര്‍ മുല്ലൂര്‍ കെ.എല്‍ ജോയിയുടെ മകന് ലൂക്ക്സ് ജോയി (20) പത്തനംതിട്ട കരിമ്പനാംകുഴി കാരേത്ത് കെ.ബേബി മാത്യുവിന്റെ മകന് സുനില്‍ കെ.മാത്യു എന്നിവരാണ് മണിമലയാറ്റില്‍ മുങ്ങി മരിച്ചത്. ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ മധുരസ്മരണകള് കൂട്ടുകാരുമായി പങ്കുവയ്ക്കുന്നതിനിടെയിലാണ് മൂന്നുപേരും മരണത്തിന്റെ തുരുത്തിലേ്ക്കു യാത്രയായത്. അന്നു തന്നെ ചാലക്കുടിപ്പുഴയിലും മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു. ജിബിന്‍ ഇഗ്ന്യേഷ്യസ്, ജിബിന്‍ ജോയി, ബൈജു എന്നീ യുവാക്കളെയാണ് ചാലക്കുടിപ്പുഴയുടെ ആഴങ്ങള്‍ കവര്‍ന്നെടുത്തത്. <br />ഈ മാസം ഏഴിനാണ് മണിമലയാറ്റില്‍ അമ്മയോടും സഹോദരനോടുമൊപ്പം കുളിച്ചുകൊണ്ടിരുന്ന എരുമേലി മണങ്ങല്ലൂര്‍ ആലംപരപ്പ് കോളനിയില്‍ ചൂരപ്പാടിയില്‍ (അഖില്‍ നിവാസ്) സജി - മിനി ദമ്പതികളുടെ ഇളയ മകനായ (കണ്ണന്)പത്തു വയസുകാരന് നിഖിലിനെയാണ് പുഴ വലിച്ചുകൊണ്ടുപോയത്. തലേന്നും കുളിക്കാനിറങ്ങിയ പുഴ തന്നെച്ചതിക്കുമെന്നു പാവം കുട്ടി കരുതിയിരുന്നില്ല. ജ്യേഷ്്ഠനോടൊപ്പം വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി പൊടുന്നനെ മണല്ക്കുഴിയില് താണു പോവുകയായിരുന്നു. മണല്‍വാരലുകാര്‍ തലേന്നുണ്ടാക്കിയ കുഴിയാണ് കുട്ടിയുടെ ജീവനെടുത്തത്. രണ്ടു മാസം മുന്‍പാണ് ബന്ധുവീട്ടിലെത്തി യ ബാലന് സഹോദരന്റെ കണ്മുന്നില് മുങ്ങി മരിച്ചത്. സഹോദരനോടൊപ്പം പുഴയിലിറങ്ങിയപ്പോ ള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. <br />ഒന്നര വര്‍ഷം മുമ്പാണ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിനി ലിന്‍സ മണിമലയാറ്റില്‍ വീണു മരിച്ചത്. കൊരട്ടിപ്പാലത്തിനു സമീപം സുഹൃത്തായ ഗ്ലാഡിയയോടൊപ്പം ചിത്രമെടുത്തുകൊണ്ടിരിക്കെ വെള്ളത്തില്‍ വീണ ഷാളെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുഴയില്വീണു ലിന്‍സ മരിച്ചത്. ലിന്‍സയോടൊപ്പം പുഴയില്‍വീണ ഗ്ലാഡിയ അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു. <br />ഒരു വര്‍ഷം മുന്‍പാണ് റാന്നി വലിയ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശികളായ മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചത്. പമ്പാ നദിയിലെ മണല്‍ക്കുഴികളെപ്പറ്റി അറിവില്ലാതിരുന്ന യുവാക്കള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. കേരളത്തില്‍ ചെറുപ്പക്കാരുടെ ജീവനെടുക്കാന്‍ മാത്രം പുഴകള്‍ ഒരുങ്ങിയിരിക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലെ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ 18-ന് മണിമലയാറ്റിലും ചാലക്കുടിപ്പുഴയിലുമായി ആറുപേര്‍ മുങ്ങി മരിച്ചത്. കളമശേരിയില്‍ നീന്തല്‍ പഠിക്കാന്‍ പുഴയിലിറങ്ങിയ അഖില്‍, ആന്റണി ബെന്‍, ഡയസ് വര്‍ഗീസ് എന്നീ കുട്ടികള്‍ മുങ്ങി മരിച്ചതു കഴിഞ്ഞ മാസം 18-നാണ്. സ്റ്റഡി ലീവിലായിരുന്ന കുട്ടികള്‍ പെരിയാറിന്റെ കൈവഴിയായ ചേരാനെല്ലൂര്‍ പുഴയില്‍ നീന്തല്‍ പഠിക്കാനിറങ്ങി ജീവിതം നഷ്ടപ്പെടുത്തുകയായിരുന്നു. മറ്റു സംഭവങ്ങളിലേതുപോലെ പുഴയില്‍ ഒളിഞ്ഞിരുന്ന മണല്‍ക്കുഴികളാണ് ഇവര്‍ക്കും മരണക്കെണിയായി മാറിയത്.<br />പമ്പയില്‍ കുളിക്കാനിങ്ങുന്നവര്‍പോലും മണല്ക്കുഴികളില് അകപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്തുമാത്രം പമ്പയുടെ വിവിധകടവുകളിലായി 12 പേരാണ് മുങ്ങിമരിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലും പമ്പാ നദിയില്‍ മുങ്ങി മരിക്കുന്നത്. ഓരോ തീര്‍ഥാടനകാ ലത്തും പത്തു മുതല്‍ പതിനഞ്ചു വരെ തീര്‍ഥാടകരുടെ ജീവന് പമ്പാ നദിയില്‍ ഹോമിക്കപ്പെടുന്നുണ്ട്. പമ്പാ നദിയില്‍ കുളിക്കാനിറങ്ങി കാണാതായിട്ട് മൃതശരീരം പോലും കണ്ടുകിട്ടാത്ത സംഭവങ്ങളുമുണ്ട്. <br />കുളിക്കാനായി പുഴയിലിറങ്ങുന്നത് ഇപ്പോള്‍ മരണത്തിലേക്കു തലവച്ചു കൊടുക്കുന്നതുപോലയായിരിക്കുന്നു. പുഴയില്‍ മുങ്ങിയുള്ള മരണങ്ങള് നിത്യവും വാര്‍ത്തകളാകുമ്പോഴും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. കൂട്ടുകൂടിയുള്ള വിനോദസഞ്ചാര യാത്രകളും കൗതുകത്തിനായി വെള്ളത്തിലിറങ്ങുന്നതുമെല്ലാം ഇപ്പോള്‍ മരണത്തിലേക്ക് യുവാക്കളെ പറഞ്ഞുവിടുകയാണ്. മദ്യലഹരിയില്‍ വെള്ളത്തിലിറങ്ങുന്നതും അപകടം ക്ഷണിച്ചുവരു ത്തുന്നുണ്ട്.<br />മുന്‍കാലങ്ങളില്‍ പുഴകളില്‍ കുളിക്കുകയെന്നതും നീന്തിത്തുടിക്കുന്നതും ഒരു ഉത്സവമായി കണക്കാക്കിയിരുന്നു. എന്നാല്‍, ഇന്ന് പുഴകള്‍ ആത്മാവ് നഷ്ടപ്പെട്ട അസ്ഥിപഞ്ജരങ്ങളാണ്. പുഴകളില്‍ ഇപ്പോള്‍ തുരുത്തുകളില്ല, മറിച്ച് ആഴമുള്ള മണല്‍ക്കയങ്ങള്‍ മാത്രം. പുഴകളുടെ രൂപവും ഭാവവും മാറിയിരിക്കുന്നു. ഇതു മനസിലാക്കാതെ എടുത്തു ചാടുന്നവരാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. കേരളത്തിലെ പുഴകളുടെ അവസ്ഥ അത്രകണ്ടു ദയനീയമായിരിക്കുന്നു. പുഴകളില്‍ നിന്നുള്ള മണല്‍ വരുമാനത്തിലും കൈമടക്കുകളിലും മാത്രം കണ്ണുവയ്ക്കുന്ന പഞ്ചായത്തുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നോക്കുകുത്തിയാകുമ്പോള്‍ മുങ്ങി മരണങ്ങള് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. <br />അതേക്കുറിച്ച് നാളെsandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-3837605124931848352009-04-22T14:26:00.000-07:002009-04-22T14:30:52.978-07:00തിരുവനന്തപുരം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQ0pJOSa3BCNeflb_lwkeSYnaciK9kpvjn4GRI2AC9UeLGO_2n11dY8hFr5e1Kdb_8tViQMJKEmtfbc0DW1xr_fjzneAC8wpI3OIDty9tJFxsKvWXhp17rS18hWaHHa911osiNTot7Z_Y/s1600-h/kerala-assembly.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 295px; height: 244px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQ0pJOSa3BCNeflb_lwkeSYnaciK9kpvjn4GRI2AC9UeLGO_2n11dY8hFr5e1Kdb_8tViQMJKEmtfbc0DW1xr_fjzneAC8wpI3OIDty9tJFxsKvWXhp17rS18hWaHHa911osiNTot7Z_Y/s320/kerala-assembly.jpg" border="0" alt=""id="BLOGGER_PHOTO_ID_5327631332065372690" /></a><br /><br />കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ജില്ല. സംസ്ഥാനതലസ്ഥാനം, ഭരണസിരാകേന്ദ്രം തുടങ്ങിയ നിലകളിലാണ് തിരുവനന്തപുരത്തിന്റെ ഖ്യാതി. നിത്യഹരിതനഗരം എന്നാണ് തിരുവനന്തപുരത്തെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ളതും സര്‍ക്കാര്‍ ജീവനക്കാര്‍ താമസിക്കുന്നതും തിരുവന്തപുരത്താണ്.<br />കേരള നിയമസഭയുടെ ആസ്ഥാനവും ഇവിടെത്തന്നെ.കേരള സര്‍വകലാശാല, ടെക്നോപാര്‍ക്ക്, തുമ്പ റോക്കറ്റ് വിക്ഷേപ ണകേ ന്ദ്രം തുടങ്ങിയവയും തിരുവനന്തപുരത്താണ് സ്ഥിതിചെയ്യുന്നത്. പാങ്ങോട് സൈനിക കേന്ദ്രം, ശ്രീചിത്ര, ആര്.സി .സി, മെഡിക്കല്‍ കോളജ് തുടങ്ങിയ പ്രശസ്തമായ ആശുപത്രികളും ഗാന്ധിപാര്‍ക്കും തിരുവനന്തപുരത്താണ്. സംസ്ഥാന ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ളവ തിരുവനന്തപുരത്തു സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോ പാര്‍ക്ക് 1995-ല്‍ തിരുവനന്തപുരത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോ തിരുവനന്തപുരത്തെ ആകര്‍ഷണ കേന്ദ്രമാണ്. <br />നിരവധി സ്വകാര്യ ചാനലുകളുടെ കേന്ദ്ര ഓഫീസും സ്റ്റുഡിയോകളും തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്നു. ദൂര്‍ദര്‍ശനും ഓള് ഇന്ത്യ റേഡിയോയിക്കും തിരുവന്തപുരത്ത് കേന്ദ്രങ്ങളുണ്ട്. പ്രശസ്ത വാസ്തുശില്പിയായിരുന്ന ലാറി ബേക്കര്‍ രൂപ കല്പന ചെയ്ത ഇന്ത്യന്‍ കോഫീ ഹൗസ് കെട്ടിടം തമ്പാനൂരിലെ പ്രധാന ആകര്‍ഷണമാണ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനവും തിരുവനന്തപുരമായിരുന്നു. കനകക്കുന്ന്, കവടിയാര്‍ കൊട്ടാരങ്ങള്‍ തിരുവനന്തപുരത്തിന്റെ തിലകക്കുറികളായി നിലകൊള്ളുന്നു. പ്രശസ്തമായ പത്മനാഭ സ്വാമിക്ഷേത്രവും ഈ നഗരത്തിനു സ്വന്തമാണ്. തിരുവനന്തപുരത്തിന്റെ ആദ്യകാല പേര് വഞ്ചിയൂര്‍ എന്നായിരുന്നു. തിരു അനന്തപുരം എന്നത് ലോപിച്ചാണ് തിരുവനന്തപുരം എന്നായതെന്ന് ചരിത്രം. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവനന്തപുരത്തിന്റെ പേര് ട്രിവാന്ട്രം എന്നായിരുന്നു. ആറ്റുകാല്‍ പൊങ്കാല, വെട്ടുകാട് പള്ളി തിരുനാള്‍ എന്നിവ തിരുവനന്തപുരത്തെ പ്രശസ്തമായ ഉത്സവങ്ങളാണ്. കാഴ്ച ബംഗ്ലാവ്, മൃഗശാല, പ്ലാനറ്റോറിയം തുടങ്ങിയവയും തിരുവനന്തപുരത്തിന്റെ പ്രത്യേകതയാണ്. തിരുവനന്തപുരത്തുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ഇന്ത്യയിലെ തന്നെ പ്രമുഖമായ ആനിമേഷന്‍ ചലച്ചിത്ര നിര്‍മാണ സ്ഥാപനമാണ്.<br />നിരവധി പ്രശസ്തമായ തീയേറ്ററുകളുള്ള ഇവിടെ എല്ലാ വര്‍ഷവും ഡിസംബറില്‍ അന്തര്‍ദേശീയ ചലച്ചിത്രത്സവം അരങ്ങേറാറുണ്ട്. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി നഗത്തിന്റെ പ്രാന്തപ്രദേശത്താണ്. <br />കരമനയാറും കിള്ളിയാറും നഗരത്തെ തൊട്ടാണ് ഒഴുകുന്നത്. തിരുവനന്ത പുരത്തിനടുത്തുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശം അഗസ്ത്യകൂടമാണ്. കോവളം ബീച്ചിലേക്ക് തിരുവനന്തപുരത്തുനിന്ന് 16 കിലോമീറ്ററോളം ദൂരമുണ്ട്. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കേന്ദ്രത്തിന്റെ ആസ്ഥാനവും ഈ നഗരത്തിലാണ്.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com1tag:blogger.com,1999:blog-5078142734986006711.post-44022605261818906022009-04-15T14:44:00.000-07:002009-04-15T14:49:00.050-07:00ഇടുക്കി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjV2R8reGRgWWSER6P851cTKQ8WpZqeVGR0II5M0NrBymHUjv9O-uByfqyg5sc0rGuDYEw66S-fhGNiq50jy195j-nv_tVc53aQgI24CNN00JvaaaefFsgax0ruJ8X8FyYn0ReK8HDC8p0/s1600-h/idukki+dam.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 242px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjV2R8reGRgWWSER6P851cTKQ8WpZqeVGR0II5M0NrBymHUjv9O-uByfqyg5sc0rGuDYEw66S-fhGNiq50jy195j-nv_tVc53aQgI24CNN00JvaaaefFsgax0ruJ8X8FyYn0ReK8HDC8p0/s320/idukki+dam.jpg" border="0" alt=""id="BLOGGER_PHOTO_ID_5325038195705117554" /></a><br />ചെറിയൊരു ഗ്രാമമാണെങ്കിലും അന്താരാഷ്ട്ര പ്രശസ്തമാണ് ഇടുക്കി എന്ന സ്ഥലം. സ്ഥലത്തിന്റെ പേരുതന്നെയാണ് ജില്ലയ്ക്കുമുള്ളത്. ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള കുയിലിമലയിലാണ് ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത്.<br />സിവില്‍ സ്റ്റേഷനും ഇവിടെയാണുള്ളത്. ഇടുക്കിയെ ലോക പ്രശസ്തമാക്കുന്നത് ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ഇടുക്കി ആര്‍ച്ച് ഡാമാണ്.<br />ജില്ലയുടെ പേര് ഇടുക്കിയാ ണെങ്കിലും ജില്ലാ ആ സ്ഥാനം സ്ഥിതിചെയ്യുന്നത് പൈനാവിലാണ്. ഇടുക്കിഡാമിന്റെ നിര്‍മാണത്തിനു മുന്‍പ് പെരിയാര്‍ നദി കുറവന്‍ കുറത്തി മലകള്‍ക്കിടയിലൂടെയാണ് ഒഴുകിയിരുന്നത് .<br />അതില്‍ നിന്നാണ് ഈ സ്ഥലത്തിന് ഇടുക്കിയെന്ന പേര് ലഭിച്ചതെന്നാണു ചരിത്രം. മുന്‍കാലങ്ങളില്‍ വനമായിരുന്ന പ്രദേശം കുടിയേറ്റത്തോടെയാണ് ജനവാസ കേന്ദ്രമായത്.പിന്നീട് കുറവന്‍ കുറത്തി മലകള്‍ക്കു നടുവിലൂടെ ഒഴുകിയിരുന്ന പെരിയാറിനു കുറുകെയാണ് ഇടുക്കി അണക്കെട്ടു നിര്‍മിച്ചത്. <br />839 മീറ്റര്‍ ഉയരമുള്ള കുറവന്മലയെയും 925 മീറ്റര്‍ ഉയരമുള്ള കുറത്തി മലയെയുമാണ് ഒരുമിച്ചു ചേര്‍ത്തത്. <br />കനേഡിയന്‍ സാങ്കേതികവിദ്യയാണ് ഡാം നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ചു ഡാമായ ഇടുക്കിയില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണുള്ളത്.<br />എങ്കിലും വിശേഷാവസരങ്ങളില്‍ ഡാമും പരിസരപ്രദേശങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാറുണ്ട്. ഈ സമയങ്ങളില്‍ ഇടുക്കിയും പരിസരപ്രദേശങ്ങളും ഡാമും സന്ദര്‍ശകബാഹുല്യത്താല്‍ നിബിഡമാകും.ഇടുക്കിക്ക ടുത്ത ുതന്നെയുള്ള ഗ്രാമമാണ് ചെറുതോണി. ഇടുക്കി ഡാമിന്റെ ഒരു പാര്‍ശ്വഡാം ചെറുതോണിയിലുണ്ട്. <br />ഇടുക്കി ,ചെറുതോണി ,കുളമാവ് എന്നിവ ചേര്‍ന്നതാണ് ഇടുക്കി ഡാം ഈ ഡാമുകളില്‍ സംഭരിക്കുന്ന വെള്ളം മൂലമറ്റത്തെത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.<br />1975 ഒക്ടോബര്‍ നാലിനാണ് ഇടുക്കിയില്‍നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതോത്പാദനം ആരംഭിച്ചത്. <br />കേരളത്തിന്റെ ഭൂരിഭാഗം വൈദ്യുതാവശ്യങ്ങളും നിര്‍വഹിക്കുന്നത് ഇടുക്കി ഡാമില്‍ നിന്നുള്ള ജലം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടാണ്.ഇടുക്കി അണക്കെട്ടിനുള്ള സ്ഥാനം മലങ്കര പ്ലാന്റേഷനിലെ സൂപ്പര്‍വൈസറായിരുന്ന ഡബ്ല്യു.ജെ ജോണിനെ കാണിച്ചുകൊടുത്തത് കൊലുമ്പനെന്ന ഒരു ആദിവാസിയാണ് .ഇതാണ് പിന്നീട് ഇടുക്കി ഡാമിന്റെ നിര്‍മാണത്തിനു വഴിത്തിരിവായത്.<br />ഇതിന്റെ സ്മരണയ്ക്കായി ഇടുക്കിക്കടുത്തുള്ള വെള്ളാപ്പാറയില്‍ കൊലുമ്പന്റെ സമാധി മണ്ഡപമുണ്ട്.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com3tag:blogger.com,1999:blog-5078142734986006711.post-48635752084153242382009-04-08T14:15:00.000-07:002009-04-08T14:19:15.610-07:00മലയാറ്റൂര്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVZWVzNWgmT6-8r0bGLbWgOuJH1LJ1HxQUxmCDQeTobL95b3546bQG8vXP0cOBRgweNSRkdxjLEWqUMZLIALffit8yp0JKiVchO13XvQkknyRjVTbOVDU1dM3Ez3tk1PxjhHDLnU0E3uk/s1600-h/Malayatoor2.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 290px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVZWVzNWgmT6-8r0bGLbWgOuJH1LJ1HxQUxmCDQeTobL95b3546bQG8vXP0cOBRgweNSRkdxjLEWqUMZLIALffit8yp0JKiVchO13XvQkknyRjVTbOVDU1dM3Ez3tk1PxjhHDLnU0E3uk/s320/Malayatoor2.jpg" border="0" alt=""id="BLOGGER_PHOTO_ID_5322432788798787490" /></a><br />എറണാകുളം ജില്ലയിലുള്‍പ്പെടുന്ന ക്രിസ്ത്യന്‍ തീര്‍ഥാടനകേന്ദ്രമാണ് മലയാറ്റൂര്‍. മല, ആറ്, ഊര് എന്നീ വാക്കുകള്‍ കൂടിച്ചേര്‍ന്നാണ് മലയാറ്റൂര്‍ എന്ന പേരുണ്ടായത്. ഈസ്റ്ററിനോടനുബന്ധിച്ചുള്ള ആഴ്ചകളില്‍ മലയാറ്റൂര്‍ കുരിശുമല കയറാന്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഇവി ടെയെത്തുന്നത്. ക്രിസ്തുശിഷ്യനായ സെന്റ് തോമസ് പ്രാര്‍ഥിക്കാന്‍ തെരഞ്ഞെടുത്ത സ്ഥല മെന്ന നിലയിലാണ് മലയാറ്റൂര്‍ പ്രശസ്തമായത്. എറണാകുളത്തുനിന്ന് 52 കിലോമീറ്ററും അടുത്തുള്ള പട്ടണമായ കാലടിയില്‍നിന്നു പത്തു കിലോമീറ്ററുമാണ് മലയാറ്റൂരിലേക്കുള്ള ദൂരം.അടുത്തുള്ള വിമാനത്താവളം നെടുമ്പാശേരി വിമാനത്താവളമാണ്.പതി നേഴു കിലോമീറ്റര്‍ അകലെയുള്ള അങ്കമാലി റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്. ദുഖ:വെള്ളിയാഴ്ചയും പുതുഞായറാഴ്ചയുമാണ് മലയാറ്റൂരില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്. ഈ സമയങ്ങളില്‍ 40 ലക്ഷത്തിലധികം തീര്‍ഥാടകര്‍ മലകയറാനെത്തുന്നുണ്ടെന്നാണ് കണക്ക്. സമുദ്രനിരപ്പില്‍ നിന്ന് 1,269 അടി ഉയരത്തിലാണ് മലയാറ്റൂര്‍ കുരിശുമല സ്ഥിതിചെയ്യുന്നത്. എഡി52-ല്‍ കൊടുങ്ങല്ലൂരിലെത്തിയ തോമാശ്ലീഹാ പ്രാര്‍ഥിക്കാന്‍ സ്വസ്ഥമായ അന്തരീക്ഷം അന്വേഷിച്ച് നടന്നുവെന്നും അങ്ങനെ മലയാറ്റൂര്‍ മലയിലെത്തിയെന്നുമാണ് വിശ്വാസം. മലമുകളിലെ പാറപ്പുറത്ത് കാണപ്പെടുന്ന കാല്പാദം തോമാ ശ്ലീഹയുടേതാണെന്നു വിശ്വസിക്കപ്പെടുന്നു. 'പൊന്നിന്‍കുരിശുമുത്തപ്പോ പൊന്മല കയറ്റം' എന്ന മന്ത്രവും ഉരുവിട്ടാണ് തീര്‍ഥാടകര്‍ മലകയറുന്നത്. വഴി നിറയെ കല്ലുകളും വഴുക്കലുള്ള പാറകളും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ക്രിസ്തുവിന്റെ കാല്‍വരിയാത്രയെ അനുസ്മരിപ്പിക്കുന്നതാണ്. നേര്‍ച്ചയായി വലിയ കുരിശുകളും കല്ലുകളുമൊക്കെ ചുമന്ന് മല ചവിട്ടുന്ന ഭക്തരുമുണ്ട്. മലമുകളിലെ പാറക്കല്ലില്‍ തോമാശ്ലീഹാ ഒരു കുരിശുരൂപം വരച്ചുവെന്നും അവിടെ ക്രമേണ ഒരു പൊ ന് കുരിശു പ്രത ്യക്ഷ പ്പെട്ടുവെന്നുമാണ് ക രുതപ്പെടുന്നത്. മലയാറ്റൂര്‍ മലയുടെ മുകളിലുള്ള കുരിശിന്റെ അടിയില്‍ ഇപ്പോഴും ആ പൊന്‍കുരിശു മറഞ്ഞു കിടപ്പുണ്ടെന്നാണ് വിശ്വാസം. മലയുടെ മുകളില്‍ ഒരു അദ്ഭുത ഉറവയുണ്ട്. തീര്‍ഥാടകര്‍ ഇവിടെനിന്ന് ജലം ശേഖരിക്കാറുണ്ട്. മലമുകളില്‍ പ്രാര്‍ഥിക്കാനെത്തിയ തോമാശ്ലീഹാ പാറപ്പുറത്ത് കമ്പുകൊണ്ട് അടിച്ചുവെന്നും അപ്പോള്‍ പാറയില്‍നിന്നു ജലപ്രവാഹം ഉണ്ടായെന്നുമാണ് വിശ്വാസം. <br />പെരിയാര്‍ നദിയുടെ കരയിലാണ് മലയാറ്റൂര്‍ പള്ളി സ്ഥിതിചെയ്യുന്നത്. മലയാറ്റൂര്‍ മലമുകളില്‍നിന്നുള്ള പെരിയാര്‍ നദിയുടെ ദൃശ്യം മനോഹരമാണ്. പ്രകൃതിയുടെ മനോഹരമായ ദൃശ്യകാഴ്ചകള്ക്കൊപ്പം ആത്മീയതയുടെ ചിന്തകളും മലയാറ്റൂര്‍ വിശ്വാസികളില്‍ ഉയര്‍ത്തുന്നു.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com0tag:blogger.com,1999:blog-5078142734986006711.post-44215943525811554122009-04-02T13:41:00.000-07:002009-04-02T13:51:17.494-07:00ബാര്‍ബര്‍ ഷോപ്പുകള്‍ ഹൈ ടെക്കായി: രാഷ്ട്രീയം ഔട്ട്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNyDfhctJtZKALXAlk1_7pQmDoUeevPrAWhQN8td79b-7sIwNNCqA_yodcuC7lI2MQQ66iN55T83hOOhSH8bnaaeVytVXautBw26AKbKDJbB-VokQn_3N9a1wQ0lHG6vuXZKU-Axn8flg/s1600-h/barber+shop.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 262px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNyDfhctJtZKALXAlk1_7pQmDoUeevPrAWhQN8td79b-7sIwNNCqA_yodcuC7lI2MQQ66iN55T83hOOhSH8bnaaeVytVXautBw26AKbKDJbB-VokQn_3N9a1wQ0lHG6vuXZKU-Axn8flg/s320/barber+shop.jpg" border="0" alt=""id="BLOGGER_PHOTO_ID_5320197556144650610" /></a><br />മരക്കസേരയില്‍ മുഖം ഉയര്‍ത്തി വച്ചിരിക്കുന്നയാളെ ഷേവ് ചെയ്യുന്ന ബാര്‍ബര്‍. കടയ്ക്കുള്ളിലും പുറത്തും സജീവമായ ജനക്കൂട്ടം.കടയ്ക്കു ചുറ്റും ഉച്ചത്തിലുള്ള രാഷ്ട്രീയ വിലയിരുത്തലുകള്‍. ഷേവിംഗിനിടയില്‍ ഇടയ്ക്ക് ചര്‍ച്ചകളില്‍ പങ്കാളിയാകുന്ന ബാര്‍ബര്‍. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗം പിണങ്ങി കടയ്ക്കു പുറത്തേയ്ക്ക്. രണ്ടു പതിറ്റാണ്ടു മുന്‍പുവരെ കേരളത്തിലെ ഗ്രാമങ്ങളിലുടനീളമുള്ള ബാര്‍ബര്‍ ഷോപ്പുകളിലെ സ്ഥിരംകാഴ്ചയായിരുന്നു ഇത്തരം ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍. ഒരു തെരഞ്ഞെടുപ്പിനുകൂടി കേരളം സാക്ഷിയാകുമ്പോള്‍ ഒരു കാലത്ത് തെരഞ്ഞെടുപ്പുകളിലെ മുഖ്യ ചര്‍ച്ചാകേന്ദ്രവും രാഷ്ട്രീയ ചര്‍ച്ചകളുടെ പ്രധാന സങ്കേതവുമായിരുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന് രാഷ്ട്രീയം പാടേ അപ്രത്യക്ഷമായിരിക്കുന്നു. ടെലിവിഷനും പത്രങ്ങളും അത്ര പ്രചാരത്തിലല്ലാതിരുന്ന കാലത്ത് ബാര്‍ബര്‍ ഷോപ്പുകളായിരുന്നു നാട്ടിന്‍പുറങ്ങളിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വേദിയായിരുന്ന പ്രധാന കേന്ദ്രം.തെരഞ്ഞെടുപ്പു സമയങ്ങളില്‍ മുന്നണികളുടെ വിജയവും പരാജയവുമെല്ലാം തീരുമാനിക്കപ്പെട്ടിരുന്നതും ബാര്‍ബര്‍ഷോപ്പുകളിലെ ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിന്നാണ്.ചിലപ്പോള്‍ വീറുറ്റ ചര്‍ച്ചകള്‍ കടയ്ക്കു പുറത്തേയ്ക്കുള്ള ഇറങ്ങിപ്പോക്കില്‍ കലാശിച്ചിരുന്നെങ്കിലും ഒരിക്കലും അത് സംഘര്‍ഷത്തിലേയ്ക്കു കടന്നിരുന്നില്ല. രാഷ്ട്രീയ വാരികകളും റേഡിയോയുമായിരുന്നു ഒരു കാലത്ത് ബാര്‍ബര്‍ ഷോപ്പുകളില്‍ തെരഞ്ഞെടുപ്പു വിവരങ്ങളും നിലപാടുകളും അറിയാന്‍ ജനത്തെ സഹായിച്ചിരുന്നത്. ഇന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ ഹെയര്‍കട്ടിംഗ് സലൂണുകളും ബ്യൂട്ടി സെന്ററുകളുമായി മാറിയതോടെ ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന് കൂട്ടംകൂടിയുള്ള സംസാരവും രാഷ്ട്രീയ ചര്‍ച്ചകളും വിടപറഞ്ഞു.മരക്കസാരകള്‍ക്കു പകരം കുഷന് കേസരയും എസി മുറികളുമായി മാറിയതോടെ ബാര്‍ബര്‍ ഷോപ്പുകളുടെ നിലവാരവും അമ്പേ മാറിമറിഞ്ഞു. തേച്ച കത്തികള്‍ക്കു പകരം കത്രികയും ആധുനിക ഉപകരണങ്ങളും പ്രചാരത്തിലുമായി. മുന്‍ കാലങ്ങളില്‍ പ്രായമായവരാണ് ബാര്‍ബര്‍മാരെങ്കില്‍ ഇന്ന് ബാര്‍ബര്‍ ഷോപ്പുകളില്‍ ഭൂരിഭാഗവും അരങ്ങുവാഴുന്നത് ചെറുപ്പക്കാരാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നാട്ടിന് പുറങ്ങളിലും ബാര്‍ബര്‍മാര്‍ക്ക് ആധുനിക സൗകര്യങ്ങളിലേക്കു മാറേണ്ടി വന്നിരിക്കുന്നു. മുന്‍പ് രാഷ്ട്രീയ വാരികകളും റേഡിയോയും ഉണ്ടായിരുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ ഇപ്പോള്‍ ആ സ്ഥാനം കൈയടക്കിയിരിക്കുന്നത് സിനിമാ വാരികകളും ടെലിവിഷനും.മുന്‍പ് ഗ്രാമങ്ങളിലെ സ്ഥിരം ബാര്‍ബര്‍മാരുടെ യടുത്തുനിന്നു മുടിവെട്ടുന്ന പതിവുണ്ടായിരുന്നെങ്കില്‍ ഇന്ന് നഗരത്തിലെ എസി മുറികളില്‍ കുഷന് കസേരകളിലിരുന്നു മുടിവെട്ടുന്നതിലാണ് പുതുതലമുറയുള്‍പ്പെടെ താല്പര്യം കാണിക്കുന്നത്.ഒരു കാലത്ത് സജീവമായ രാഷ്ട്രീയ ചര്‍ച്ചാ വേദികള്‍ക്കുള്ള കേന്ദ്രമായ ബാര്‍ബര്‍ ഷോപ്പുകളിലെ സംവാദം അപ്രത്യ ക്ഷമാകുന്നതിലൂടെ സാംസ്കാരിക കേരളത്തിനു നഷ്ടപ്പെടുന്നത് സംഘം ചേര്‍ന്നുളള ചര്‍ച്ചകളും കാപട്യമില്ലാത്ത രാഷ്ട്രീയ വിലയിരുത്തലുകളുമാണ്.sandeep vellaramkunnuhttp://www.blogger.com/profile/12359710669664129982noreply@blogger.com1